tag:blogger.com,1999:blog-89196069610853914302023-11-16T09:28:25.784-08:00ലോങ്ഷോട്ട്സ്മികച്ച സമകാലിക ലോകസിനിമകളിലേക്ക് ഒരു നോട്ടംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger120125tag:blogger.com,1999:blog-8919606961085391430.post-45925701951088115292015-10-19T08:12:00.000-07:002015-10-19T08:17:51.329-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<h1 class="title common_text" style="box-sizing: border-box; color: inherit; float: left; font-family: NotoSansMalayalam-Regular; font-size: 26px; font-weight: 400; line-height: 34px; margin: 10px 0px 5px; padding: 0px; width: 607px;">
ദുര്‍ബലന്റെ കിനാവുകള്‍ </h1>
<div>
<br /></div>
</div>
<div class="clearfix" style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 15px 0px 30px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div style="border-bottom-color: rgb(203, 203, 203); border-bottom-style: solid; border-bottom-width: 1px; box-sizing: border-box; float: left; margin: 0px; padding: 0px;">
<div class="article_lead_val common_text" style="box-sizing: border-box; color: #767676; font-family: NotoSansMalayalam-Regular; font-size: 16px; margin-bottom: 10px; padding-bottom: 8px;">
മഹാരാഷ്ട്രത്തിലെ ഗ്രാമങ്ങളില്‍ പൊരുതിനില്ക്കാന് തയ്യാറെടുക്കുന്ന ദളിതരുടെ പുതുതലമുറയെ അടയാളപ്പെടുത്തുന്ന മറാത്തി സിനിമയാണ് ' ഫാന്‍ഡ്രി '<br />
<br style="box-sizing: border-box;" />
മഹാരാഷ്ട്രത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ നാഗരാജ് പൊപ്പട്റാവു മഞ്ജുളെ രണ്ടു സിനിമകളേ ഇതുവരെ എടുത്തിട്ടുള്ളു. 2009 ല്‍ സംവിധാനം ചെയ്ത ' പിസ്തുല്യ ' ( ുശേൌഹ്യമ ) എന്ന ഹ്രസ്വചിത്രമാണ് ആദ്യത്തേത്. 2013 ല്‍ പുറത്തിറങ്ങിയ ' ഫാന്‍ഡ്രി ' ( ളമിറൃ്യ ) എന്ന ഫീച്ചര്‍ സിനിമയാണ് രണ്ടാമത്തേത്. രണ്ടും ശ്രദ്ധിക്കപ്പെട്ടു. രണ്ടിനും കിട്ടി ബഹുമതികള്‍. 2010 ല്‍ നവാഗത സംവിധായകന്റെ മികച്ച ഷോര്‍ട്ട് ഫിലിം എന്ന ദേശീയ അവാര്‍ഡിന് അര്‍ഹമായത് ' പിസ്തുല്യ ' യാണ്. എല്ലാ തടസ്സങ്ങളും മറി</div>
</div>
<div class="date_line" style="box-sizing: border-box; float: left; margin: 10px 0px 0px; padding: 0px; width: 607px;">
<div class="common_text author_text" style="box-sizing: border-box; color: rgb(184, 23, 12) !important; float: left; font-family: NotoSansMalayalam-Regular; font-size: 16px; margin: 0px; padding: 0px;">
# ടി. സുരേഷ് ബാബു</div>
</div>
</div>
</div>
<div class="articleBody common_text" id="content" style="box-sizing: border-box; font-family: NotoSansMalayalam-Regular; font-size: 16px; line-height: 26px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="SubHeading" style="box-sizing: border-box; padding-bottom: 25px;">
<span style="box-sizing: border-box; font-weight: 700;"><i style="box-sizing: border-box;">മഹാരാഷ്ട്രത്തിലെ ഗ്രാമങ്ങളില്‍ പൊരുതിനില്ക്കാന് തയ്യാറെടുക്കുന്ന ദളിതരുടെ പുതുതലമുറയെ അടയാളപ്പെടുത്തുന്ന മറാത്തി സിനിമയാണ് ' ഫാന്‍ഡ്രി '</i></span></div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /><img align="left" border="0" class="img-responsive" src="http://images.mathrubhumi.com/images/2014/Dec/18/21646_635150.jpg" hspace="10;" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" vspace="10;" /></i></div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
മഹാരാഷ്ട്രത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ നാഗരാജ് പൊപ്പട്റാവു മഞ്ജുളെ രണ്ടു സിനിമകളേ ഇതുവരെ എടുത്തിട്ടുള്ളു. 2009 ല്‍ സംവിധാനം ചെയ്ത ' പിസ്തുല്യ '( pistulya ) എന്ന ഹ്രസ്വചിത്രമാണ് ആദ്യത്തേത്. 2013 ല്‍ പുറത്തിറങ്ങിയ ' ഫാന്‍ഡ്രി ' ( fandry ) എന്ന ഫീച്ചര്‍ സിനിമയാണ് രണ്ടാമത്തേത്. രണ്ടും ശ്രദ്ധിക്കപ്പെട്ടു. രണ്ടിനും കിട്ടി ബഹുമതികള്‍. 2010 ല്‍ നവാഗത സംവിധായകന്റെ മികച്ച ഷോര്‍ട്ട് ഫിലിം എന്ന ദേശീയ അവാര്‍ഡിന് അര്‍ഹമായത് ' പിസ്തുല്യ ' യാണ്. എല്ലാ തടസ്സങ്ങളും മറികടന്ന് വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഒരു ഗ്രാമീണ ബാലന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.<br />
<br style="box-sizing: border-box;" />
2013 ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡാണ് ' ഫാന്‍ഡ്രി ' യിലൂടെ മഞ്ജുളെ നേടിയത്. മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും ഈ ചിത്രത്തിന് കിട്ടി. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാന്റ് ജ്യൂറി പ്രൈസും നേടിയിട്ടുണ്ട്. മഹാരാഷ്ട്രത്തിലെ ഒരു പിന്നാക്ക ഗ്രാമത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാര്‍ഥ്യബോധത്തോടെ രേഖപ്പെടുത്തുകയാണ് ' ഫാന്‍ഡ്രി ' യില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മഞ്ജുളെ തന്നെ നിര്‍വഹിച്ചിരിക്കുന്നു.<br />
<br style="box-sizing: border-box;" />
' എന്റെ ജീവിതമാണ് എനിക്ക് പ്രചോദനം ' എന്നു പറയുന്നു മഞ്ജുളെ എന്ന സംവിധായകന്. ആത്മാവിഷ്കാരത്തിന് അദ്ദേഹം ആദ്യം സ്വീകരിച്ചത് കവിതയാണ്. മറാത്തിയിലെ അറിയപ്പെടുന്ന കവിയാണ് നാഗരാജ് മഞ്ജുളെ. മറാത്ത സാഹിത്യത്തിലും മാസ് കമ്യൂണിക്കേഷനിലും മാസ്റ്റര്‍ ബിരുദമുണ്ട്. താന്‍ തൊട്ടറിഞ്ഞ , തനിക്ക് വളരെ അടുപ്പമുള്ള കുറെ മനുഷ്യരുടെ കഥയാണ് ' ഫാന്‍ഡ്രി ' എന്ന് സംവിധായകന് പറയുന്നു. കവിതപോലെത്തന്നെ സിനിമയും തന്റെ ആത്മാവിഷ്കാരത്തിനുള്ള ശക്തമായ മാധ്യ്മമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ' ഫാന്‍ഡ്രി ' യിലെ മുഖ്യകഥാപാത്രമായ ജംബുവന്ത് കച്ച്റു മാനെ എന്ന ജബ്യയെ ഒരു ദളിത് ബാലനാണ് അവതരിപ്പിക്കുന്നത്. അവനെപ്പോലെ ഈ സിനിമയില്‍ വേഷമിട്ട പലരും ആദ്യമായാണ് ക്യാമറക്കു മുന്നില്‍ വന്നുനിന്നത്.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2014/Dec/18/21646_635152.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i>
<br />
<div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
മറാത്തയിലെ ഗോത്രഭാഷയായ കൈകഡിയില്‍ ഫാന്‍ഡ്രി എന്ന വാക്കിന് പന്നി എന്നാണര്‍ഥം. കഥ നടക്കുന്ന ഗ്രാമത്തിലെ സവര്‍ണരുടെ കണ്ണില്‍ നികൃഷ്ടജീവിയാണ് പന്നി. അതിനെ തൊട്ടാല്‍ ഗോമൂത്രം തളിച്ച് ദേഹം ശുദ്ധമാക്കിയശേഷം കുളിക്കണം. വെളിമ്പറമ്പുകളിലെ മനുഷ്യവിസര്‍ജ്യവും മാലിന്യവും തിന്ന് കൊഴുത്തു വളരുകയാണ് പന്നികള്‍. അവയെ പിടിച്ചുകെട്ടാനും നാടുകടത്താനും കീഴാളര്‍ തന്നെ വേണം. അധ:സ്ഥിതരുടെ ദയനീയ ജീവിതത്തിന്റെ പ്രതീകമായിക്കൂടിയാണ് സംവിധായകന് ഇതില്‍ പന്നി എന്ന വാക്ക് പ്രയോഗിക്കുന്നത്. കീഴ്്ജാതിയില്‍പ്പെട്ട സഹപാഠിയെ അപഹസിക്കാന്‍ വിദ്യാര്‍ഥികള്‍പോലും ഈ വാക്ക് യഥേഷ്ടം ഉപയോഗിക്കുന്നതു കാണാം. മൃഗസമാനമായ ദരിദ്രജീവിതങ്ങളില്‍ പതുക്കെ എരിഞ്ഞുതുടങ്ങുന്ന പകയുടെ കനലുകള്‍ കാട്ടിത്തന്ന ശേഷമാണ് മഞ്ജുളെയുടെ ക്യാമറ കണ്ണുകള്‍ പിന്‍വലിക്കുന്നത്.<br />
<br style="box-sizing: border-box;" />
അക്കോല്‍നെ എന്ന ഗ്രാമത്തിലെ കച്ച്റു മാനെ എന്ന ദളിതന്റെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ' ഫാന്‍ഡ്രി ' യുടെ കഥ വികസിക്കുന്നത്്. ഭാര്യയും രണ്ടു പെണ്മക്കളും ഒരു മകനും അപ്പൂപ്പനും അടങ്ങുന്നതാണീ കുടുംബം. പുല്ലുമേഞ്ഞ ചാളയിലാണ് അവര്‍ കഴിയുന്നത്. കച്ച്റുവിന്റെ മൂത്ത മകള്‍ സ്്ത്രീധനത്തിന്റെ പേരില്‍ വിവാഹബന്ധം ഒഴിഞ്ഞ് ഒരു കുഞ്ഞുമായി വീട്ടില്‍ത്തന്നെ നില്ക്കുന്നു. രണ്ടാമത്തെ മകള്‍ വിവാഹപ്രായമെത്തിയിരിക്കുന്നു. കുട്ട മെടയലാണ് കുടുംബത്തിന്റെ തൊഴില്‍. കിട്ടുന്ന ഏതു ജോലിക്കും അവര്‍ കൂട്ടത്തോടെ പോകും. പഠിത്തം മുടക്കി ജോലിക്കു പോകുന്നതില്‍ മകന് ജംബുുവന്ത്് എന്ന ജബ്യക്ക്്് എതിര്‍പ്പാണ്. എന്നാല്‍, അവന് പഠിച്ച്്് വലിയ ഉദ്യോഗത്തിനൊന്നും പോകേണ്ടെന്ന കാഴ്ചപ്പാടാണ് അച്ഛന്്.<br />
<br style="box-sizing: border-box;" />
ഏഴാം ക്ലാസില്‍ പഠിക്കുന്ന ജബ്യക്ക്്് സഹപാഠിയായ ഷാലുവിനോട്്് ഇഷ്ടമാണ്. അവളുടെ കണ്‍വെട്ടത്ത്് അവന് കറങ്ങിനടക്കും. സവര്‍ണജാതിക്കാരിയായ ഷാലുവിന് പക്ഷേ, ഈ നിശ്ശബ്ദപ്രേമത്തെപ്പറ്റി ഒന്നുമറിയില്ല. ഗ്രാമത്തിലെ സൈക്കിള്‍ഷോപ്പുടമയായ ചാങ്ക്യ എന്ന യുവാവിന്റെ കൂട്ടുകാരനാണ് ജബ്യ. പട്ടത്തിന്റെതുപോലെ നീണ്ട വാലുള്ള കറുത്ത കുരുവിയെ പിടിച്ച്്് ചുട്ട്്് അതിന്റെ ചാരം ദേഹത്തെറിഞ്ഞാല്‍ ഏതു പെണ്ണും സ്വന്തമാകുമെന്ന്്് ചാങ്ക്യ അവനോട് പറയുന്നു. ഒഴിവുള്ളപ്പോഴെല്ലാം ജബ്യക്കും സുഹൃത്തും സഹപാഠിയുമായ പിര്യക്കും കറുത്ത കുരുവിയെത്തേടലാണ് പണി. ഒരു മരത്തിലും അധികനേരം തങ്ങിനില്ക്കാതെ പറന്നുപോകുന്ന പക്ഷി അവരെ എപ്പോഴും കബളിപ്പിക്കുന്നു.<br />
<br style="box-sizing: border-box;" />
ഗ്രാമത്തിലെ ഉത്സവത്തിന് ജബ്യക്ക്്് അച്ഛന് പുതിയൊരു ഷര്‍ട്ട്്് വാങ്ങിക്കൊടുക്കുന്നു. വിഗ്രഹഘോഷയാത്രയില്‍ നന്നായി നൃത്തം ചെയ്ത് ഷാലുവിന്റെ ശ്രദ്ധ പിടിച്ചെടുക്കണമെന്ന് അവനാഗ്രഹിച്ചിരുന്നു. നൃത്തം മുറുകുമ്പോഴാണ് അച്ഛന് വന്ന് ഘോഷയാത്രക്ക് വിളക്കേന്തേണ്ട ചുമതല അവനെ ഏല്പിക്കുന്നത്. ഷാലുവിനെ നോട്ടമിട്ടു നടക്കുന്ന സവര്‍ണനായ സഹപാഠിയുടെ പരിഹാസം ഏറ്റുവാങ്ങി ജബ്യ കണ്ണീരോടെ തലയില്‍ വിളക്കേന്തി നടക്കുന്നു. ഇതിനിടെ കുറുകെ ഓടിയ ഒരു പന്നി ഘോഷയാത്ര അലങ്കോലമാക്കുന്നു.<br />
<br style="box-sizing: border-box;" />
ജബ്യയുടെ അച്ഛനെ ഗ്രാമമുഖ്യന് ശകാരിക്കുന്നു. ' നിന്റെ പന്നിയാണ് കുഴപ്പമുണ്ടാക്കിയത് ' എന്ന് പറഞ്ഞ് അയാള്‍ കച്ച്്റുവിനെ കുറ്റപ്പെടുത്തുന്നു. അടുത്ത ദിവസം ഗ്രാമത്തില്‍ ഗുസ്തിമത്സരം നടക്കുകയാണ്. അവിടെയും കുഴപ്പമുണ്ടാക്കുംമുമ്പ് പന്നികളെയെല്ലാം പിടിച്ച് കൊന്നേക്ക് എന്നായിരുന്നു അയാളുടെ അന്ത്യശാസനം. തന്റെ മകളുടെ വിവാഹത്തിന് രണ്ടു ദിവസമേയുള്ളു എന്ന കച്ച്റുവിന്റെ ദീനവിലാപമൊന്നും ഗ്രാമത്തലവന് കേട്ടില്ല.<br />
<br style="box-sizing: border-box;" />
പിറ്റേന്നു രാവിലെത്തന്നെ കച്ച്റുവിന്റെ കുടുംബം പന്നിവേട്ടക്കിറങ്ങുന്നു. സ്കൂളുള്ള ദിവസമാണ്. കൂട്ടുകാരെല്ലാം കാഴ്ച കാണാനെത്തുമെന്ന് ജബ്യക്കറിയാം. ഷാലുവിന്റെ മുന്നില്‍ താന്‍ അപമാനിതനായി നില്‍ക്കുന്നതോര്‍ത്താണ് അവന് ഏറെ സങ്കടം. പന്നിവേട്ടയില്‍ നിന്ന് എങ്ങനെയെങ്കിലും തന്നെ ഒഴിവാക്കണമെന്ന ജബ്യയുടെ അഭ്യര്‍ഥന ആരും കേട്ടില്ല. ഒഴിഞ്ഞുമാറി ഒളിച്ചുനിന്ന ജബ്യയെ അച്ഛന് എല്ലാവരുടെയും മുന്നിലിട്ട് പൊതിരെ തല്ലുന്നു. നാണം കെട്ട അവന് മനസ്സില്ലാമനസ്സോടെ പന്നിവേട്ടയില്‍ പങ്കെടുക്കുന്നു. സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസശരങ്ങളാല്‍ അവന്റെ മനസ്സ് മുറിഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവനും ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. കുടുംബവും നാട്ടുകാരും സഹപാഠികളും ആ പ്രതികരണത്തിനു മുന്നില്‍ ഞെട്ടിത്തരിച്ചുപോയി.<br />
<br style="box-sizing: border-box;" />
ഇലകള്‍ പൊഴിച്ച്്, ശിഖരങ്ങള്‍ പടര്‍ത്തി നില്ക്കുന്ന വലിയൊരു വൃക്ഷത്തിന്റെ കാഴ്ചയില്‍ നിന്നാണ് നൂറു മിനിറ്റ് നീണ്ട സിനിമ തുടങ്ങുന്നത്. കഥാനായകനായ ജബ്യയെയാണ് നമ്മളാദ്യം പരിചയപ്പെടുന്നത്. സൗമ്യശീലനായ ആ ബാലന് തന്റെ രൗദ്രമുഖം പുറത്തെടുക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ വളരെ സ്വാഭാവികതയോടെ ചിത്രീകരിക്കുന്നുണ്ട് സംവിധായകന്. പ്രണയക്കുരുക്കില്‍പ്പെട്ട ഒരു ബാലനായാണ് തുടക്കത്തില്‍ ജബ്യ പ്രത്യക്ഷപ്പെടുന്നത്. വശീകരണശേഷിയുള്ള , വാല് നീണ്ട കറുത്ത കുരുവിയെ പിന്തുടരുകയാണവന്‍. വരണ്ട ഭൂമിയിലെ മരക്കൂട്ടങ്ങള്ക്കിടയിലേക്ക് അത് പറന്നുപോകുന്നതോടെ അവന് നിരാശനാകുന്നു. പിന്നീട് പല ഘട്ടങ്ങളിലും അവന് ഈ പക്ഷിക്കു പിന്നാലെ പോകുന്നുണ്ട്. എന്താണീ പക്ഷിയുടെ പ്രത്യേകത എന്ന് നമ്മളറിയുന്നത്് പിന്നീടാണ്.<br />
<br style="box-sizing: border-box;" />
ജബ്യയുടെ കുടുംബത്തിലും സ്കൂളിലുമാണ് ക്യാമറ അധികസമയവും. ആ ഗ്രാമത്തിലെ നിസ്സഹായരായ ദളിതരുടെ സജീവ പ്രതിനിധിയായി മാറുന്നു ഈ കുടുംബം. അവമതികള്‍ നേരിടാനുള്ളതാണ് തങ്ങളുടെ ജന്മം എന്നു വിശ്വസിക്കുന്നവരാണ് കുടുംബനാഥനും ഭാര്യയും മക്കളും. ആരോടും എതിര്‍ത്തുപറയാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍, ഇളയ മകന് ജബ്യ ' വഴി തെറ്റി ' നടക്കുന്നത് അവര്‍ മനസ്സിലാക്കുന്നുണ്ട്. തന്റെ വീട്ടിനു മുന്നിലെ ടാങ്കില്‍ വീണ പന്നിക്കുട്ടിയെ എടുത്തുമാറ്റാന്‍ ഗ്രാമമുഖ്യന് ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിക്കാന്‍ തന്റേടം കാണിക്കുന്നുണ്ടവന്‍. സവര്‍ണരായ സഹപാഠികള്‍ ' കറുമ്പന് ' എന്നു വിളിച്ച് പരിഹസിക്കുമ്പോള്‍ അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുണ്ട്. ഒടുവില്‍, ഒരുതരം വൈരാഗ്യത്തോടെയാണ് അവന് പന്നിവേട്ടക്കിറങ്ങുന്നത്.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2014/Dec/18/21646_635153.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i>
<br />
<div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
തന്റെ സമുദായത്തിന്റെ ഗതികേടില്‍ ആര്‍ക്കും അനുതാപമില്ലെന്ന് അവന് തിരിച്ചറിയുന്നു. കൂറ്റന്‍ പന്നിയെ പിടിച്ചുകെട്ടി ചുമന്നുകൊണ്ടുവരുമ്പോള്‍ സഹിക്കാവുന്നതിലപ്പുറം പരിഹാസവാക്കുകളാണ് അവനു കേള്‍ക്കേണ്ടിവരുന്നത്. എല്ലാ രോഷവും അതോടെ അണപൊട്ടിയൊഴുകുന്നു. ' ഇവരെ നാറുന്നു ' എന്നു ആര്‍ത്തട്ടഹസിച്ച് പിന്നാലെ കൂടിയ തെമ്മാടിക്കൂട്ടത്തെ ചങ്കൂറ്റത്തോടെ നേരിടാനാണ ്അവന് ശ്രമിക്കുന്നത്. തന്റെ കൃത്യത്തിന്റെ വരുംവരായ്കകളെക്കുറിച്ച് അവന് ചിന്തിക്കുന്നേയില്ല. ഗ്രാമീണരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് , മുതിര്‍ന്നവരുള്‍പ്പെട്ട തെമ്മാടിക്കൂട്ടത്തെ കല്ലെറിഞ്ഞോടിക്കുകയാണവന്‍. അവര്‍ പകരം ചോദിക്കാന്‍ വരുമ്പോള്‍ പിന്തിരിയാനല്ല, നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനാണ് ജബ്യ തയ്യാറാകുന്നത്. ചിത്രത്തിന്റെ അവസാനത്തില്‍ അവന് എറിയുന്ന ആ മുഴുത്ത കല്ല് വരേണ്യവര്‍ഗത്തിന്റെ മണ്ടയിലാണ് ചെന്നു പതിക്കുന്നത്. സംഭവങ്ങളെ ഇത്തരമൊരു പര്യവസാനത്തിലേക്ക് എത്തിച്ച് സംവിധായകന് ' ഫാന്‍ഡ്രി 'യെ ശക്തമായ നിലപാടുള്ള രാഷ്ട്രീയസിനിമയാക്കി മാറ്റുന്നു.<br />
<br style="box-sizing: border-box;" />
സമൂഹത്തിലെ ദുര്‍ബലന്റെ കിനാവുകള്‍ക്ക് ചങ്ങലയിടാനാണ് എല്ലാവര്ക്കും താല്പര്യമെന്ന് ഈ സിനിമ നമ്മളോട് പറയുന്നു. ദളിതരുടെ ജീവിതം ചേറില്‍ മദിക്കുന്ന പന്നിക്ക് സമാനമാണ്. അവരിലാരെങ്കിലും മാമൂലുകളില്‍ നിന്ന് വഴിമാറി നടക്കുന്നത് കുറ്റമായാണ് സമൂഹം കാണുന്നത്. പഠിച്ച് ഉയരങ്ങളിലെത്താനും വൃത്തിയായി നടക്കാനും സഹപാഠിയെ സ്നേഹിക്കാനും ദുര്ബലന് അവകാശമില്ല. വീട്ടില്‍ നിന്ന്, വിദ്യാലയത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് അവനു മുന്നിലേക്ക് വിലക്കുകള്‍ വരുന്നു. അവനെന്തിന് വിദ്യാഭ്യാസം നേടണം ? പ്രണയിക്കാന്‍ അവനെന്തവകാശം ? ഉത്സവവേളകളില്‍ അവന് മറ്റുള്ളവരെപ്പോലെ ആഹ്ലാദിച്ച് നൃത്തം വെക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അവന്റെ ചടുലമായ നൃത്തച്ചുവടുകള്‍ ആരെയോ ഭയപ്പെടുത്തുന്നു. ഉടനെ വരുന്നു വീട്ടുകാര്‍വഴി ശാസന. നീ നൃത്തം മതിയാക്കി ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വെളിച്ചമൊരുക്കുക. മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുന്ന അവനെ ഇരുട്ടിന്റെ നിഴലില്‍ തളച്ചിടുന്നു. പക്ഷേ, പുതുതലമുറ ഈ നിഴലില്‍ നിന്ന് പുറത്തുകടക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ' ഫാന്‍ഡ്രി 'യിലൂടെ മഞ്ജുളെ. </div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2014/Dec/18/21646_635154.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i>
<br />
<div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
ഗ്രാമത്തിലെ വിദ്യാലയത്തിന്റെ ചുമരില്‍ വരച്ചുവെച്ച മഹാത്മാരുടെ ചിത്രങ്ങളെ എല്ലാ സംഭവങ്ങളുടെയും സാക്ഷിയാക്കി മാറ്റുന്നുണ്ട് സംവിധായകന് മഞ്ജുളെ. അധ:സ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി ജീവിച്ച സമൂഹപരിഷ്കര്‍ത്താക്കളായ ഡോ. ബി.ആര്. അംബേദ്കര്‍, മഹാത്മ ജ്യോതിബ ഫുലെ, ഭാര്യ സാവിത്രിബായ് ഫുലെ തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് സ്കൂള്‍ ചുമരിലുള്ളത്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് എന്നും ഈ മഹാത്മാര്‍ക്ക് കാണേണ്ടിവരുന്നത്. ചിത്രത്തിന്റെ അവസാനഭാഗത്ത് പന്നിയെ പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോള്‍ ചുമരിലെ ഛായാചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി കാണിക്കുന്ന സമീപദൃശ്യം ശ്രദ്ധേയമാണ്. പുത്തന്‍ കൂറ്റുകാരായ സമൂഹപരിഷ്കര്‍ത്താക്കളെയും രാഷ്ട്രീയക്കാരെയും സിനിമയിലെവിടെയും പ്രദര്‍ശിപ്പിക്കുന്നില്ല മഞ്്ജുളെ. അവരുടെയൊന്നും സാന്നിധ്യവും പ്രസംഗവും ഉദ്ബോധനവും ഇല്ലാതിരുന്നിട്ടും ഈ സിനിമ ശക്തമായി പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്.<br />
<br style="box-sizing: border-box;" />
ജബ്യ എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുത്തതില്‍ അസാമാന്യ മിടുക്കാണ് സംവിധായകന് കാണിച്ചിരിക്കുന്നത്. അഭിമാനക്ഷതമേല്‍ക്കുമ്പോള്‍ ജബ്യ ഇങ്ങനെയേ പെരുമാറൂ എന്ന് നമുക്ക് ബോധ്യപ്പെടുന്നു. ആ ബോധ്യത്തിലേക്ക് എത്തിക്കുന്ന തരത്തിലാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ വിവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജബ്യ എന്ന ബാലനെ സോംനാഥ് ഓഘഡെ എന്ന പുതുമുഖമാണ് അവതരിപ്പിക്കുന്നത്. ആദ്യചിത്രത്തില്‍ത്തന്നെ ദേശീയ അവാര്‍ഡും അവന് നേടി. ജബ്യയുടെ അച്ഛനായി വരുന്ന കിഷോര്‍ കദം ശരിക്കും ജീവിക്കുകയാണ് ഈ സിനിമയില്‍. സൈക്കിള്‍ക്കട ഉടമയായി അഭിമയിച്ചിരിക്കുന്നത് സംവിധായകന് മഞ്ജുളെ തന്നെയാണ്.<br />
<br style="box-sizing: border-box;" />
' ജാതിവ്യവസ്ഥ ആരുടെയോ കൃത്രിമസൃഷ്ടിയാണ് ' എന്ന് ഉറക്കെപ്പറയുന്ന നാഗരാജ് മഞ്ജുളെ രണ്ടാമത്തെ ഫീച്ചര്‍ സിനിമയുടെ പണിപ്പുരയിലാണ്. ' സെഹ്്രത്ത് എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ ഒരു പ്രണയകഥയാണ്. ഇതിലും ജാതിവ്യവസ്ഥ തന്നെയാണ് പ്രമേയം. </div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" />tsureshbabumbi@gmailcom</i></div>
</div>
</div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-91072699648473933832015-10-19T08:11:00.000-07:002015-10-19T08:11:03.218-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<h1 class="title common_text" style="box-sizing: border-box; color: inherit; float: left; font-family: NotoSansMalayalam-Regular; font-size: 26px; font-weight: 400; line-height: 34px; margin: 10px 0px 5px; padding: 0px; width: 607px;">
ജീവിതാനന്ദത്തിന്റെ ജലയാത്ര</h1>
</div>
<div class="clearfix" style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 15px 0px 30px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div style="border-bottom-color: rgb(203, 203, 203); border-bottom-style: solid; border-bottom-width: 1px; box-sizing: border-box; float: left; margin: 0px; padding: 0px;">
<div class="article_lead_val common_text" style="box-sizing: border-box; color: #767676; font-family: NotoSansMalayalam-Regular; font-size: 16px; margin-bottom: 10px; padding-bottom: 8px;">
മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (േെശഹഹ വേല ംമലേൃ) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്ന്നുനില്ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്ത</div>
</div>
<div class="date_line" style="box-sizing: border-box; float: left; margin: 10px 0px 0px; padding: 0px; width: 607px;">
<div class="common_text author_text" style="box-sizing: border-box; color: rgb(184, 23, 12) !important; float: left; font-family: NotoSansMalayalam-Regular; font-size: 16px; margin: 0px; padding: 0px;">
# ടി.സുരേഷ് ബാബു</div>
</div>
</div>
</div>
<div class="articleBody common_text" id="content" style="box-sizing: border-box; font-family: NotoSansMalayalam-Regular; font-size: 16px; line-height: 26px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="SubHeading" style="box-sizing: border-box; padding-bottom: 25px;">
<span style="box-sizing: border-box; font-weight: 700;"><i style="box-sizing: border-box;">പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ </i></span></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<span style="box-sizing: border-box; font-weight: 700;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Jan/15/21645_644264.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></span></div>
<span style="box-sizing: border-box; font-weight: 700;"><br style="box-sizing: border-box;" /></span><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
<br style="box-sizing: border-box;" />മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്ന്നുനില്ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്സ്കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ഒസാക്കയിലെ ഫോട്ടോഗ്രഫി സ്കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര് പുരസ്കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '.</div>
<div class="SubHeading" style="box-sizing: border-box; padding-bottom: 25px;">
<span style="box-sizing: border-box; font-weight: 700;"><br style="box-sizing: border-box;" /></span></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<span style="box-sizing: border-box; font-weight: 700;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Jan/15/21645_644265.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></span></div>
<span style="box-sizing: border-box; font-weight: 700;"><br style="box-sizing: border-box;" /></span><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര് ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്. <br style="box-sizing: border-box;" /><br style="box-sizing: border-box;" /><br style="box-sizing: border-box;" />രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്. കെയ്തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന് കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല.<br style="box-sizing: border-box;" /><br style="box-sizing: border-box;" />തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്തോ ഒറ്റക്കാണ്. കടലിനെ കെയ്തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന് തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന് പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന് എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു. അയാള്‍ സ്നേഹത്തോടെ അവനെ സ്വീകരിക്കുന്നു. ഇരുവരും എന്തിനാണ് അകന്നത് എന്ന അവന്റെ ചോദ്യത്തിന് അച്ഛന് കൃത്യമായ മറുപടി പറയുന്നില്ല.' <br style="box-sizing: border-box;" /><br style="box-sizing: border-box;" />അമ്മയെ എപ്പോഴും സംരക്ഷിക്കണം ' എന്ന നിര്‍ദേശത്തോടെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചാണ് അവനെ അയാള്‍ യാത്രയാക്കുന്നത്. കെയ്തോയുമായുള്ള ബന്ധത്തിന് ക്യോക്കോയുടെ അച്ഛനുമമ്മയും അംഗീകാരം നല്കുന്നു. നൃത്തവും പാട്ടും മേളിച്ച ഒരു രാത്രി ക്യോക്കോയുടെ അമ്മ തന്നെ വിളിച്ച ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപഥസഞ്ചാരിണിയാണെങ്കിലും അമ്മയെ നഷ്ടപ്പെടുന്ന കാര്യം കെയ്തോവിന് ഓര്‍ക്കാന്‍ വയ്യ. എല്ലാ വെറുപ്പും മാറ്റിവെച്ച് അമ്മയുടെ ആശ്വാസത്തണലിലേക്ക് അവന് തിരിച്ചുചെല്ലുന്നു. അതോടൊപ്പം, ക്യോക്കോയുടെ മോഹങ്ങളും അവന് തള്ളിക്കളയാനാവുന്നില്ല. നീലസമുദ്രത്തില് നഗ്നരായി , പരസ്പരം കൈകോര്‍ത്ത് നീന്തിക്കളിക്കുന്ന കെയ്തോവിനെയും ക്യോക്കോയെയും കാണിച്ച് സിനിമ അവസാനിക്കുന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" /><img align="left" border="0" class="img-responsive" hspace="10;" src="http://images.mathrubhumi.com/images/2015/Jan/15/21645_644266.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" vspace="10;" />വളരെക്കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുള്ളു. കടല്‍ത്തീരത്ത് കാണുന്ന വൃദ്ധന്, കെയ്തോ, ക്യോക്കോ, അവരുടെ അച്ഛനമ്മമാര്‍ എന്നിവരെ മാത്രം കേന്ദ്രീകരിച്ചാണ് സംവിധായിക തന്റെ ആശയലോകം തുറന്നിടുന്നത്. പാരമ്പര്യവാദത്തോടൊപ്പം നില്‍ക്കുമ്പോഴും പുതുതലമുറയുടെ ആശയാഭിലാഷങ്ങളെ തള്ളിപ്പറയുന്നില്ല അവര്‍. ചെറുപ്പക്കാര്‍ ഒരിക്കലും ഭീരുക്കളാകരുതെന്ന് പറയുന്ന ആ വൃദ്ധന് സംവിധായികയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്തു ചെയ്യണമെന്നു തോന്നുന്നുവോ അതങ്ങ് ചെയ്യുക, എന്തു പറയണമെന്നു തോന്നുന്നുവോ അതങ്ങ് ഉറക്കെ വിളിച്ചുപറയുക- കെയ്തോവിനും ക്യോക്കോയ്ക്കും വൃദ്ധന് നല്കുന്ന ഉപദേശമാണിത്. ദൈവകൃപയുള്ളതിനാല്‍ ക്യോക്കോയുടെ അമ്മ മരിക്കില്ലെന്ന വിശ്വാസത്തെ അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്. ദൈവകൃപയുള്ളവര് മാത്രമല്ല ദൈവം പോലും മരിക്കുമെന്നാണ് അയാള്‍ ഉറപ്പിച്ചു പറയുന്നത്. ടോക്കിയോവില്‍ വേരുറപ്പിച്ച കെയ്തോയുടെ അച്ഛന് എന്തുകൊണ്ടാണ് താന്‍ ഗ്രാമത്തിലേക്ക് മടങ്ങാത്തത് എന്നതിന് കൃത്യമായ കാരണം നിരത്തുന്നുണ്ട്. മറ്റെവിടെയും കിട്ടാത്ത ഊര്‍ജം തനിക്കീ നഗരം നല്‍കുന്നുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. ടോക്കിയോവില്‍ മാത്രം കാണുന്ന ഒരുതരം ഊഷ്മളത. തന്റെ ആത്മാവിഷ്കാരത്തിന് അത് ഉത്തേജനം പകരുന്നു. ആ നഗരം അയാളെ ഇടയ്ക്കിടെ പുതുക്കിപ്പണിയുന്നുണ്ടാവണം. പിന്നെന്തിന് അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങണം? <br style="box-sizing: border-box;" /><br style="box-sizing: border-box;" /><br style="box-sizing: border-box;" />വ്യത്യസ്ത ജീവിതശൈലി പിന്തുടരുന്ന രണ്ട് അമ്മമാരാണ് ഈ ചിത്രത്തിലുള്ളത്. ക്യോക്കോയുടെ അമ്മ ഇസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നു. ആത്മീയവാദിയായ അവര്‍ക്ക് ജീവിതം ശുഭചിന്തകളേ നല്കുന്നുള്ളു. തന്റെ മകളിലൂടെ പുതുതലമുറയെ സ്വപ്നം കണ്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നത്. കെയ്തോയുടെ അമ്മ മിസാക്കി ക്യോക്കോയുടെ അമ്മ ഇസയുടെ നേരെ എതിര്‍ദിശയിലാണ് ജീവിതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മീയതയും സദാചാരചിന്തയുമൊന്നും അവരെ വേവലാതിപ്പെടുത്തുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" /><br style="box-sizing: border-box;" />തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകളെ സംവിധായിക ഈ ചിത്രത്തിലും സൗമ്യമായി തലോടുന്നുണ്ട്. കടല്‍ത്തീരത്തൂടെ നടന്നുവരുന്ന ക്യോക്കോയെ മുത്തശ്ശിയുമായി വൃദ്ധന് താരതമ്യപ്പെടുത്തുന്ന രംഗം ഓര്‍ക്കുക. ക്യോക്കോയുടെ അത്ര പൊക്കമുണ്ടായിരുന്ന മുത്തശ്ശി ക്യോക്കോയെപ്പോലെ സുന്ദരിയുമായിരുന്നു എന്നയാള്‍ പറയുന്നുണ്ട്. ക്യോക്കോയുടെ വീട്ടുമുറ്റത്തെ ആല്‍മരം തലമുറകളുടെ ദൃക്സാക്ഷിയായി നിലകൊള്ളുന്നു. അതിന് നാനൂറോ അഞ്ഞൂറോ വര്‍ഷം പഴക്കമുണ്ടെന്നാണ് അച്ഛന് അവളെ ഓര്‍മിപ്പിക്കുന്നത്. <br style="box-sizing: border-box;" /><br style="box-sizing: border-box;" /><br style="box-sizing: border-box;" />കടലിന്റെ മുരള്‍ച്ചയും കാറ്റിന്റെ നിശ്വാസവും സിനിമയിലുടനീളം നമ്മളോടൊപ്പമുണ്ട്. നമ്മുടെ കണ്ണിന്റെ സുഖത്തിനുവേണ്ടി ക്യാമറ സൃഷ്ടിച്ചെടുക്കുന്നതല്ല ഇതിലെ പ്രകൃതിദൃശ്യങ്ങള്‍. കടലിന്റെ വിവിധ ഭാവങ്ങളെ, മരങ്ങളിലെ ചടുലമായ ഇലയനക്കങ്ങളെ മനുഷ്യരുടെ വേവലാതികളും സന്തോഷങ്ങളും സന്താപങ്ങളുമായി സാമ്യപ്പെടുത്തുകയാണ് ക്യാമറ ചെയ്യുന്നത്. കാറ്റും കടലും മരങ്ങളും വിട്ട് ക്യാമറ ഒരൊറ്റത്തവണയാണ് നഗരക്കാഴ്ചകള്‍ക്കായി പോയത്. കെയ്തോയോടൊപ്പം അച്ഛനെക്കാണാന്‍ ടോക്കിയോവിലേക്കായിരുന്നു ആ ആഘോഷയാത്ര. തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്ന് ക്യാമറ വളരെപ്പെട്ടെന്ന് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു. </div>
<div class="SubHeading" style="box-sizing: border-box; padding-bottom: 25px;">
<span style="box-sizing: border-box; font-weight: 700;"><br style="box-sizing: border-box;" />tsureshbabumbi@gmail.com</span></div>
</div>
</div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-65277365567591026302015-10-19T08:08:00.002-07:002015-10-19T08:08:30.280-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<h1 class="title common_text" style="box-sizing: border-box; color: inherit; float: left; font-family: NotoSansMalayalam-Regular; font-size: 26px; font-weight: 400; line-height: 34px; margin: 10px 0px 5px; padding: 0px; width: 607px;">
ബന്ധങ്ങളുടെ കഠിനശൈത്യം</h1>
</div>
<div class="clearfix" style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 15px 0px 30px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div style="border-bottom-color: rgb(203, 203, 203); border-bottom-style: solid; border-bottom-width: 1px; box-sizing: border-box; float: left; margin: 0px; padding: 0px;">
<div class="article_lead_val common_text" style="box-sizing: border-box; color: #767676; font-family: NotoSansMalayalam-Regular; font-size: 16px; margin-bottom: 10px; padding-bottom: 8px;">
17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന് ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148</div>
</div>
<div class="date_line" style="box-sizing: border-box; float: left; margin: 10px 0px 0px; padding: 0px; width: 607px;">
<div class="common_text author_text" style="box-sizing: border-box; color: rgb(184, 23, 12) !important; float: left; font-family: NotoSansMalayalam-Regular; font-size: 16px; margin: 0px; padding: 0px;">
# ടി. സുരേഷ് ബാബു</div>
</div>
</div>
</div>
<div class="articleBody common_text" id="content" style="box-sizing: border-box; font-family: NotoSansMalayalam-Regular; font-size: 16px; line-height: 26px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;">മരവിച്ചുപോയ മനുഷ്യബന്ധങ്ങളിലെ മഞ്ഞുരുകുന്നത് നേരിയ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് നൂറി ബില്‍ജി ജലാന്‍ ' വിന്റര്‍ സ്ലീപ്പ് ' എന്ന ചിത്രത്തില്‍</i></div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
<br style="box-sizing: border-box;" /></div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Feb/24/21646_658177.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന് ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148 മിനിറ്റാണ്. വിന്റര്‍ സ്ലീപ്പിലെത്തിയപ്പോള്‍ അത് 195 മിനിറ്റായി വര്‍ധിച്ചിരിക്കുന്നു. അതായത് മൂന്നേകാല്‍ മണിക്കൂര്‍. <br style="box-sizing: border-box;" /><br style="box-sizing: border-box;" />നാലര മണിക്കൂര്‍ നീണ്ട ചിത്രമാണ് ജലാന്‍ ഉദ്ദേശിച്ചിരുന്നത്. എഡി്റ്റു ചെയ്ത് ഒന്നേകാല്‍ മണിക്കൂര്‍ കുറച്ചതാണ്. ഇത്രയധികം നീണ്ടുപോയാല്‍ പ്രേക്ഷകര്‍ സഹിച്ചിരിക്കുമോ എന്നു ന്യായമായും സംശയിക്കാം. പക്ഷേ, ജലാന്‍ അതൊന്നും ഗൗനിക്കുന്നില്ല. തന്റെ സിനിമ, തന്റെ ശൈലി ഒരു ന്യൂനപക്ഷത്തിനേ ഇഷ്ടപ്പെടൂ എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ചലച്ചിത്രകാരനാണ് ജലാന്‍. അത്രയുംപേര്‍ ആസ്വദിച്ചാല്‍ മതി എന്നാണദ്ദേഹത്തിന്റെ നിലപാട്. ഷൂട്ടിങ്ങിനുശേഷം ആറുമാസമെടുത്തു വിന്റര്‍ സ്ലീപ്പിന്റെ എഡിറ്റിങ് പൂര്‍ത്തിയാക്കാന്‍. 2014 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ' പാം ഡി ഓര് ' പുരസ്കാരം ഈ സിനിമക്കായിരുന്നു. ജലാന്റെ ഏഴു സിനിമകളില്‍ അഞ്ചും കാനില്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' വിന്റര്‍ സ്ലീപ്പ് ' കാണിച്ചിട്ടുണ്ട്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />മനുഷ്യരും മനുഷ്യബന്ധങ്ങളുമാണ് തന്റെ ചിത്രങ്ങളുടെ കാതല്‍ എന്ന്് അമ്പത്തിയാറുകാരനായ ജലാന്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരെ മനസ്സിലാക്കാനാണ് താന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്. തന്റെ സിനിമകള്‍ക്ക് ഇതാണ് പ്രചോദനം. ജലാന്റെ പ്രിയപ്പെട്ട കഥാകാരന് റഷ്യന്‍ എഴുത്തുകാരന് ആന്റണ്‍ ചെഖോവാണ്. ചെഖോവിന്റെ കഥകള്‍ അതേപടി പകര്‍ത്തുകയല്ല ജലാന്‍ ചെയ്യുന്നത്. തനിക്കാവശ്യമായ കഥാംശങ്ങള്‍ മാത്രമേ ജലാന്‍ സ്വീകരിക്കുന്നുള്ളു. ചിലപ്പോള്‍ ചെഖോവിന്റെ കഥകളുമായി വിദൂരഛായയേ സിനിമകള്‍ക്കുണ്ടാവാറുള്ളു. എങ്കിലും, തന്റെ പ്രചോദനം ചെഖോവാണെന്നു അദ്ദേഹം തുറന്നുപറയും.<br style="box-sizing: border-box;" /><br style="box-sizing: border-box;" />' വിന്റര്‍ സ്ലീപ്പി ' നു ചെഖോവിന്റെ രണ്ടു കഥകളെയാണ് ജലാന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ദ വൈഫ്, എക്സലന്റ് പീപ്പിള്‍ എന്നീ കഥകളെ. ഏതാനും കഥാപാത്രങ്ങളെയും ചില കഥാസന്ദര്‍ഭങ്ങളും മാത്രമാണ് അദ്ദേഹം സിനിമയിലേക്ക് എടുത്തത്. വൈഫിലെ നായകന് പവേല്‍ ആന്ദ്രിച്ചും പിണങ്ങി നില്ക്കുന്ന ഭാര്യ നടാല്യ ഗവ്റിലോവ്നയും എക്സലന്റ് പീപ്പിളിലെ എഴുത്തുകാരനായ നായകന് വ്ലൂഡിമിര്‍ സെമ്യോനിച്ചും ഭര്‍ത്താവ് മരിച്ചുപോയ സഹോദരി വേര സെമ്യോനോവ്നയും ഈ സിനിമയിലേക്ക് ശക്തമായി കടന്നുവന്നിട്ടുണ്ട്. പക്ഷേ, കഥാന്തരീക്ഷം തുര്‍ക്കിയിലേക്ക് ജലാന്‍ പറിച്ചുനട്ടു.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Feb/24/21646_658178.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
ജലാന്‍ചിത്രങ്ങളിലെ മന്ദഗതിയിലുള്ള ആഖ്യാനത്തെക്കുറിച്ച് പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സിനിമാശീര്‍ഷകത്തിലെ സ്ലീപ്പ് എന്ന വാക്ക് ഒഴിവാക്കിക്കൂടേ എന്ന് വിതരണക്കാരും ചില സുഹൃത്തുക്കളും ജലാനോട് ചോദിച്ചതാണ്. പതുക്കെ പോകുന്ന സംവിധായകന്റെ ചിത്രത്തിന് മൂന്നേകാല്‍ മണിക്കൂര്‍ നീളം. പോരാത്തതിന് പേരിലെ ഉറക്കവും. എന്നാല്‍, ജലാന്‍ ഇതൊന്നും അത്രയെളുപ്പം ബോധിക്കില്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് മടിയൊന്നുമില്ല. നിഷ്ക്രിയാവസ്ഥ എന്നും അര്‍ഥം വരുന്ന ' ശീതകാലനിദ്ര ' എന്ന പേരില്‍ മാറ്റമൊന്നും വേണ്ടെന്ന് ജലാന്‍ ശഠിച്ചു. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ജലാനും നടിയായ ഭാര്യ എബ്രു ജലാനും ചേര്‍ന്നാണ് ഇപ്പോള്‍ തിരക്കഥകള്‍ എഴുതുന്നത്. ത്രീ മങ്കീസ്, വണ്‍സ് അപ്പോണ്‍ എ ടൈം എന്നീ ചിത്രങ്ങള്‍ക്കും വിന്റര്‍ സ്ലീപ്പിനും ഇരുവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രണ്ടുപേരും സ്വന്തമായിത്തന്നെ തിരക്കഥ തയ്യാറാക്കും. എന്നിട്ട് പരസ്പരം ചര്‍ച്ച ചെയ്ത് ഏതെങ്കിലുമൊന്ന് സ്വീകരിക്കും. തന്റെ ആദ്യത്തെ നാലു ചിത്രങ്ങളിലും മനുഷ്യബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയുമാണ് ജലാന്‍ ഇതിവൃത്തമാക്കിയത്. ഏഴാമത്തെ ചിത്രത്തില്‍ വീണ്ടും അതേ ഇതിവൃത്തം കടന്നുവരുന്നു. <br style="box-sizing: border-box;" /><br style="box-sizing: border-box;" />തുര്‍ക്കിയിലെ പ്രകൃതിരമണീയമായ അനറ്റോളിയയിലെ കപ്പഡോഷ്യ എന്ന ടൂറിസ്റ്റ്കേന്ദ്രമാണ് ' വിന്റര്‍ സ്ലീപ്പി ' ല്‍ പശ്ചാത്തലമായി വരുന്നത്. പാറക്കല്ലുകള്‍ തുരന്നു നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സാഹസികരായ വിനോദസഞ്ചാരികളാണ് ഇവിടെ ശൈത്യകാലത്തെത്തുന്നത്. ഫിബ്രവരിയില്‍ കപ്പഡോഷ്യയില്‍ തണുപ്പ് മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ്സിലായിരിക്കും. മുന്‍ നാടകനടനും എഴുത്തുകാരനുമായ ഐദീന് എന്ന മധ്യവയസ്കനാണ് കേന്ദ്ര കഥാപാത്രം. നാടകീയതകള്‍ ഒരുക്കിവെച്ച് കഥ പറയുന്ന രീതിയല്ല ജലാന്‍ ഈ സിനിമയില്‍ കൈക്കൊള്ളുന്നത്. ഉദ്വേഗത്തിന്റേതായ ഒരു നിമിഷവും ഈ ചിത്രത്തിലില്ല. <br style="box-sizing: border-box;" /><br style="box-sizing: border-box;" />നാടകത്തിലേതുപോലെ സംഭാഷണത്തിനാണ് പ്രാധാന്യം. ആ സംഭാഷണങ്ങളില്‍ നിന്നാണ് ഓരോ കഥാപാത്രവും ആരെന്നും എന്തെന്നും നമ്മളറിയുന്നത്. നായകനായ ഐദീന് എല്ലാവരുടെയും ജീവിതത്തില്‍ ഏറിയും കുറഞ്ഞും ഇടപെടുന്നുണ്ട്. ഈ ഇടപെടലിലൂടെ ആരാണ് ഐദീന് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്. ഓരോ കഥാപാത്രവും സ്വന്തം ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ജലാന്റെ ആവിഷ്കാരശൈലി അറിയുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ' വിന്റര്‍ സ്ലീപ്പ് ' നല്ലൊരു സിനിമയായിരിക്കും. അല്ലാത്തവര്‍ക്ക് മടുപ്പ് തോന്നാനാണ് സാധ്യത. ദീര്‍ഘസംഭാഷണങ്ങളും നാടകീയസംഭവങ്ങളുടെ അഭാവവും ഒരു രംഗത്തുതന്നെ ഏറെനേരം നിലയുറപ്പിച്ചുനില്‍ക്കുന്ന ആഖ്യാനശൈലിയും പലരും ഇഷ്്ടപ്പെടണമെന്നില്ല.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Feb/24/21646_658179.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
കപ്പഡോഷ്യയിലെ പുല്‍മേടിന്റെയും പാറകളുടെയും സമീപദൃശ്യത്തില്‍ നിന്ന് നാട്ടുപാതയിലൂടെ നമുക്കഭിമുഖമായി നടന്നുവരുന്ന ഐദീനിലാണ് ക്യാമറ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കപ്പഡോഷ്യയില്‍ ശൈത്യം പാരമ്യത്തിലാണ്. അവിടത്തെ ഒഥല്ലോ എന്ന ടൂറിസ്റ്റ് ഹോട്ടല്‍. ഐദീന് പാരമ്പര്യമായി കിട്ടിയതാണീ ഹോട്ടല്‍. മാതാപിതാക്കള്‍ വാങ്ങിയതാണിത്. അവരുടെ കാലശേഷം ഐദീന് നോക്കി നടത്തുന്നു. വാടകക്ക് കൊടുത്ത ചില കടകളും വീടുകളും വേറെയുമുണ്ട്. അതിലൊന്നും ഐദീന് താത്്പര്യമില്ല. ഡ്രൈവറായ ഹിയാദത്താണ് വീടുകളുടെ വാടക പിരിക്കുന്നത്. ആരാണ് വാടകക്കാര്‍ എന്നുപോലും ഐദീനറിയില്ല. സഞ്ചാരിയായിരുന്നു അയാള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരിയായ ഭാര്യ നിഹാലും വിവാഹമോചിതയായ ഐദീന്റെ സഹോദരി നെക്ലയുമാണ് ഐദീനോടൊപ്പം താമസിക്കുന്നത്. മൂന്നുപേരും അവരവരുടെ ലോകത്താണ്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ഐദീന് ഇടയ്ക്കിടെ ജന്മനാടായ ഇസ്താംബുളിലേക്കു പോകും. 25 വര്‍ഷം നാടകരംഗത്തായിരുന്നു അയാള്‍. ഇപ്പോള്‍ നാടകത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഐദീന് ഒരു പ്രാദേശിക പത്രത്തിന്റെ മുഖപ്രസംഗമെഴുത്തുകാരനാണ്. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കനാണയാള്‍. അയാളുടെ എഴുത്തിനോട് സഹോദരിക്ക് വലിയ മതിപ്പൊന്നുമില്ല. വിമര്‍ശിക്കുമ്പോള്‍ അവര്‍ മുഖം നോക്കാറുമില്ല. നാട്യങ്ങളിലാണ് നീ ജീവിക്കുന്നത് എന്നവര്‍ തുറന്നടിക്കുന്നുണ്ട് ഒരു സന്ദര്‍ഭത്തില്‍. ഉടുപ്പ് മാറുംപോലെ വ്യക്തിത്വവും മാറുന്നവനാണ് നീ എന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. നീയെഴുതുന്ന പത്രം ആരു വാങ്ങുന്നു, ആരു വായിക്കുന്നു എന്ന് പറഞ്ഞ് സഹോദരി ചിലപ്പോള്‍ ഐദീനെ ദ്വേഷ്യം പിടിപ്പിക്കും. വെറുതെയിരിക്കുമ്പോള്‍ ചില പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ എന്നയാള്‍ സഹോദരിയോട് ചോദിക്കാറുണ്ട്. വായിച്ച് അലസമായി കഴിയാനാണ് അവര്‍ക്ക് താല്പര്യം. തുര്‍ക്കിയുടെ നാടകപാരമ്പര്യത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഐദീന്. ഈ വിഷയത്തില്‍ ഒരുപാട് ഗവേഷണം അയാള്‍ നടത്തിക്കഴിഞ്ഞു. ഇനി എഴുതിത്തുടങ്ങിയാല്‍ മതി. ഭാര്യ നിഹാലുമായി അയാള്‍ സ്വരച്ചേര്‍ച്ചയിലല്ല. ജീവകാരുണ്യപ്രവര്‍ത്തകയായ തന്റെ കാര്യങ്ങളില്‍ ഭര്‍ത്താവ് ഇടപെടുന്നതില്‍ നിഹാലിന് അമര്‍ഷമുണ്ട്. ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളത അവര്‍ക്കിടയില്‍ എന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏതു നിമിഷവും പിരിയാവുന്ന ബന്ധമാണത്. ഒരു മേല്‍ക്കൂരക്കു കീഴെ രണ്ടു വഴികളിലാണ് അവര്‍ സഞ്ചരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞുപോയിരിക്കുന്നു അവരുടെ പരസ്പരവിശ്വാസം. <br style="box-sizing: border-box;" /><br style="box-sizing: border-box;" />വലിയ ലോകങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാത്തയാളാണ് ഐദീന്. വലിയ പത്രങ്ങളെ താനത്ര ഗൗനിക്കുന്നില്ല എന്നാണയാള്‍ സഹോദരിയോട് പറയുന്നത്. തന്റെ സാമ്രാജ്യം ചെറുതാണ്. പക്ഷേ, അവിടെ രാജാവാണ് താന്‍. ഇടയ്ക്ക്്് വരുന്ന വായനക്കാരുടെ കത്തുകള്‍ അയാളെ ഉത്തേജിപ്പിക്കുന്നു. ഐദീന്റെ സ്വഭാവത്തിലേക്കാണ് സംവിധായകന് ഇവിടെ വിരല്‍ ചൂണ്ടുന്നത്. ഒന്നിലും താല്പര്യമില്ലെന്നു പറയുമ്പോഴും അയാളുടെ ഉള്ളില്‍ ഒരു തന്നിഷ്ടക്കാരനുണ്ട്. ഭാര്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍നിന്ന് തന്നെ അകറ്റിനിര്‍ത്തുന്നതില്‍ അയാള്‍ക്ക് വൈരാഗ്യമുണ്ട്. സുന്ദരിയും ചെറുപ്പക്കാരിയുമായ അവള് കൈവിട്ടുപോകുമോ എന്ന പേടിയുമുണ്ട്. അവിവാഹിതനായ സഹപ്രവര്‍ത്തകനോട് നിഹാല്‍ അടുത്തേക്കുമോ എന്നയാള്‍ ശങ്കിക്കുന്നു. അധ്യാപകനായ ആ സഹപ്രവര്‍ത്തകനോട് ഐദീന് തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്. പണക്കാരനായ തന്നെ അവള് ഗൗനിക്കുന്നില്ല. പ്രാഥമികവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുറമേനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്ന നിഹാല്‍ തന്റെ പണത്തിനോട് താത്പര്യം കാട്ടാത്തതാണ് അയാളെ കുഴക്കുന്ന ചോദ്യം. വലിയൊരു സംഖ്യ സംഭാവന ചെയ്യാം എന്നു പറഞ്ഞിട്ടും അവള് അത് സ്വീകരിക്കാതിരിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. നിര്‍ബന്ധമേറിയപ്പോള്‍ അവളത് സ്വീകരിക്കുന്നു. പക്ഷേ, അതവള് തന്റെ സഹായഫണ്ടിലേക്ക് എടുക്കുന്നില്ല. പകരം, ഐദീന്റെ വാടകവീട്ടില്‍ താമസിക്കുന്ന ഇസ്മയിലിന് രഹസ്യമായി കൈമാറുകയാണ്. ആ പണം പക്ഷേ, ഇസ്മായില്‍ തീക്കുണ്ഠത്തിലിട്ട് ഒരുപിടി ചാരമാക്കുന്നു. നിഹാല്‍ ഞെട്ടിത്തരിച്ചുപോകുന്നു.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Feb/24/21646_658180.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
ഞാനെന്ന ഭാവമാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും നിയന്ത്രിക്കുന്നത്. ഒരാളെ കുത്തിയ കേസില്‍ ജയിലില്‍ പോകുന്ന ഇസ്മയിലിനും ഐദീനും നിഹാലിനും നെക്ലെക്കുമൊക്കെ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മാത്രമാണ് ശരി. സിനിമയുടെ സഞ്ചാരവഴി ഇവിടെയാണ് നിര്‍ണയിക്കപ്പെടുന്നത്. ഇതിലൂടെയാണ് സംവിധായകന് ഓരോരുത്തരെയായി നടത്തിക്കുന്നത്. നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് സംവിധായകന് കടന്നുചെല്ലുന്നത്. തീന്മേശയിലും എഴുത്തുമുറിയിലും അടുക്കളയിലും ഫാംഹൗസിലും സംവാദങ്ങള്‍ അരങ്ങേറുന്നു. ഐദീന്റെ കിടപ്പറ ഒരിക്കല്‍പ്പോലും സംവിധായകന് കാട്ടുന്നില്ല. അങ്ങനെയൊരു ഇടത്തെ മാറ്റിനിര്‍ത്തുന്നത് ബോധപൂര്‍വമാണ്. ദമ്പതിമാര്‍ തമ്മിലുള്ള അകല്‍ച്ചയുടെ പ്രകടമായ സൂചനയാണത്. <br style="box-sizing: border-box;" /><br style="box-sizing: border-box;" />മറ്റു കഥാപാത്രങ്ങളുടെ അഭിപ്രായങ്ങളിലൂടെ നായകനായ ഐദീന്റെ വ്യക്തിത്വം പുറത്തുകൊണ്ടുവരാനാണ് സംവിധായകന് ശ്രമിക്കുന്നത്. സ്വാര്‍ഥിയും ദോഷൈകദൃക്കും എന്നാണ് നിഹാല്‍ ഐദീനെ വിശേഷിപ്പിക്കുന്നത്. അയാളുമായുള്ള പോരാട്ടത്തില്‍ തന്നിലെ സദ്ഗുണങ്ങളെല്ലാം ചോര്‍ന്നുപോയെന്ന് അവള് സങ്കടപ്പെടുന്നു. വേര്‍പിരിയലിനുശേഷം മുഴുക്കുടിയനായി മാറിയ മുന്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകാന്‍ സഹോദരി നെക്ലെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞതോര്‍ത്ത് അയാള്‍ ഖേദിക്കുന്നുണ്ടാവണം. ചിലപ്പോള്‍ തന്നെ തേടിവന്നേക്കാം. പക്ഷേ, അയാള്‍ ഐദീനെ പേടിക്കുന്നു. ഇക്കാര്യം നിഹാലുമായാണ് നെക്ലെ ചര്‍ച്ച ചെയ്യുന്നത്. പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടിവരും എന്ന് നിഹാല്‍ ഓര്‍മപ്പെടുത്തുന്നത് ഐദീനെ ഉദ്ദേശിച്ചാണ്.</div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i></div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<i style="box-sizing: border-box;"><img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Feb/24/21646_658182.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></i></div>
<i style="box-sizing: border-box;"><br style="box-sizing: border-box;" /></i><div style="box-sizing: border-box; padding-bottom: 25px;">
</div>
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
' വിന്റര്‍ സ്ലീപ്പ് ' നമ്മളെ ഓര്‍മപ്പെടുത്തുന്നത് ജലാന്റെ ' ക്്ളൈമെറ്റ്സ് ' എന്ന ചിത്രത്തെയാണ്. വഴിപിരിയാനൊരുങ്ങുന്ന യുവദമ്പതിമാരാണ് അതിലെ പ്രധാനകഥാപാത്രങ്ങള്‍. ( സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജലാനും ഭാര്യയുമാണ്). പക്ഷേ, കഥ തിരിച്ചിട്ടു എന്നുമാത്രം. ' ക്ലൈമെറ്റ്സി ' ല്‍ സിനിമാരംഗത്തെ കലാസംവിധായികയായ ഭാര്യക്ക് ദാമ്പത്യം എങ്ങനെയെങ്കിലും നിലനിര്‍ത്തണമെന്നു<br style="box-sizing: border-box;" /><br style="box-sizing: border-box;" />ണ്ട്. മുന്‍കാമുകിയുമായി ഭര്‍ത്താവ് തുടര്‍ന്നുവരുന്ന ബന്ധമാണ് അവളുടെ പിണക്കത്തിനു കാരണം. എങ്കിലും, സര്‍വകലാശാലാ അധ്യാപകനായ ഭര്‍ത്താവിനോട് കഴിയുന്നത്ര വിട്ടുവീഴ്ചക്ക് അവള് തയ്യാറാവുന്നുണ്ട്. പക്ഷേ, അത് മനസ്സിലാക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെടുന്നു. അല്ലെങ്കില്‍ , അയാള്‍ അങ്ങനെ നടിക്കുന്നു. വേര്‍പിരിയുന്ന ദമ്പതിമാരെയാണ് ഈ സിനിമയില്‍ നമ്മള് അവസാനം കാണുന്നത്. വിന്റര്‍ സ്ലീപ്പിലെത്തുമ്പോള്‍ കഥാഗതി മാറുന്നു. ഭര്‍ത്താവ് ഭാര്യയുടെ അടുത്തേക്ക് എല്ലാം മറന്ന് തിരിച്ചെത്തുകയാണ്. ഐദീന് അടിയറവ് പറഞ്ഞാണ് വീണ്ടും നിഹാലിനെ തേടിയെത്തുന്നത്. യഥാര്‍ഥത്തില്‍ ഐദീന് അവളെ വീണ്ടും കെട്ടിയിടുകയാണ്. സ്വാതന്ത്ര്യം അനുവദിക്കാതെ വീണ്ടും തോല്പിക്കുകയാണ്. എങ്കിലും, അവിടെ ഐദീന്റെ കീഴടങ്ങലുണ്ട്. അവസാനഭാഗത്ത് അയാളുടെ സഹോദരിയെ നമ്മള് കാണുന്നില്ല. അവര്‍ തിരിച്ചുപോയിക്കാണും. ഒറ്റപ്പെടലിന്റെ ദുസ്സഹത ഐദിനിലെ എഴുത്തുകാരനെയും കലാകാരനെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചതാകാം. <br style="box-sizing: border-box;" /><br style="box-sizing: border-box;" />ക്ലൈമെറ്റ്സും വിന്റര്‍ സ്ലീപ്പും അവസാനിക്കുന്നത്് കടുത്ത ശൈത്യത്തിലാണ് . ശീര്‍ഷകങ്ങളുടെ കാര്യത്തിലും ഇരുചിത്രങ്ങള്‍ക്കും സാദൃശ്യമുണ്ട്. കനത്ത മഞ്ഞുവീഴ്ചയില്‍ പുറംലോകത്തിന്റെ കാഴ്ച മങ്ങിപ്പോകുന്ന നായികയുടെ ദൃശ്യത്തിലാണ് ക്ലൈമെറ്റ്സ് അവസാനിക്കുന്നത്. വിന്റര്‍ സ്ലീപ്പിലാകട്ടെ, കഠിനശൈത്യത്തിന്റെ എല്ലാ ദുര്‍ഘടസന്ധികളും മറികടക്കുന്ന നായകനെയാണ് നമ്മള് കാണുന്നത്. </div>
<div class="Author" style="box-sizing: border-box; padding-bottom: 25px;">
<i style="box-sizing: border-box;"><br style="box-sizing: border-box;" />tsureshbabumbi@gmail.com</i></div>
</div>
</div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-72922039368016857832015-10-19T08:04:00.003-07:002015-10-19T08:05:23.229-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<h1 class="title common_text" style="box-sizing: border-box; color: inherit; float: left; font-family: NotoSansMalayalam-Regular; font-size: 26px; font-weight: 400; line-height: 34px; margin: 10px 0px 5px; padding: 0px; width: 607px;">
യുദ്ധാനന്തരം</h1>
</div>
<div class="clearfix" style="background-color: white; box-sizing: border-box; color: #333333; font-family: 'Open Sans', sans-serif; font-size: 14px; line-height: 20px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 15px 0px 30px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div style="border-bottom-color: rgb(203, 203, 203); border-bottom-style: solid; border-bottom-width: 1px; box-sizing: border-box; float: left; margin: 0px; padding: 0px;">
<div class="article_lead_val common_text" style="box-sizing: border-box; color: #767676; font-family: NotoSansMalayalam-Regular; font-size: 16px; margin-bottom: 10px; padding-bottom: 8px;">
ബോസ്നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്പ്പത്തിയാറുകാരന് ബോസ്നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്ക്കാലത്ത് ബോസ്നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാ</div>
</div>
<div class="date_line" style="box-sizing: border-box; float: left; margin: 10px 0px 0px; padding: 0px; width: 607px;">
<div class="common_text author_text" style="box-sizing: border-box; color: rgb(184, 23, 12) !important; float: left; font-family: NotoSansMalayalam-Regular; font-size: 16px; margin: 0px; padding: 0px;">
# ടി. സുരേഷ് ബാബു</div>
</div>
</div>
</div>
<div class="articleBody common_text" id="content" style="box-sizing: border-box; font-family: NotoSansMalayalam-Regular; font-size: 16px; line-height: 26px; margin: 0px; padding: 0px;">
<div class="col-md-12 col-sm-12 col-xs-12" style="box-sizing: border-box; float: left; margin: 0px; min-height: 1px; padding: 0px; position: relative; width: 607px;">
<div class="BodyText" style="box-sizing: border-box; line-height: 24px; padding-bottom: 25px;">
ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( An episode in the life of an iron picker ) എന്ന സിനിമ യുദ്ധാനന്തര ബോസ്നിയയിലെ ദുരിതജീവിതങ്ങളെ രേഖപ്പെടുത്തുന്നു</div>
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Aug/09/21646_718038.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></div>
<br style="box-sizing: border-box;" />
ബോസ്നിയന്‍ ചലച്ചിത്രകാരനായ ഡാനിസ് തനോവിക്ക് എന്ന നാല്പ്പത്തിയാറുകാരന് ബോസ്നിയന്‍ യുദ്ധം ഇനിയും മറക്കാറായിട്ടില്ല. സിനിമക്കാരനാകും മുമ്പ് ബോസ്നിയന്‍ സേനക്കൊപ്പം പോയി യുദ്ധമുന്നണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് തനോവിക്ക്്. പില്ക്കാലത്ത് ബോസ്നിയന്‍ സംഘര്‍ഷം ഇതിവൃത്തമാക്കി സിനിമയെടുത്തപ്പോള്‍ ജീവനുള്ള ഈ ദൃശ്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷഭൂമിയെയും സംഘര്‍ഷം ആഘാതമേല്‍പ്പിച്ച സ്വന്തം ജനതയെയും കേന്ദ്രീകരിച്ച് കരുത്തുറ്റ മൂന്നു സൃഷ്ടികള്‍ തനോവിക്ക്് ലോകസിനിമക്ക്് സംഭാവന ചെയ്തിട്ടുണ്ട്. നോ മാന്‍സ് ലാന്‍ഡ് (2002 ), ബാഗേജ് (2011 ), ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ (2013) എന്നീ ചിത്രങ്ങളില്‍ യുദ്ധവും യുദ്ധാനന്തര അതിജീവനവുമാണ് അദ്ദേഹം വിഷയമാക്കിയിരിക്കുന്നത്.<br />
<br style="box-sizing: border-box;" />
യുഗോസ്ലാവിയയുടെ ശിഥിലീകരണത്തെത്തുടര്‍ന്നുണ്ടായ ബോസ്നിയന്‍ യുദ്ധം ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ബോസ്നിയ-ഹെര്‍സെഗോവിനയില്‍ 1992 ഏപ്രില്‍ ആറിന് തുടങ്ങിയ യുദ്ധം 1995 ഡിസംബര്‍ 14 നാണ് അവസാനിച്ചത്. ബോസ്നിയ-ഹെര്‍സെഗോവിന 1992 മാര്‍ച്ച് മൂന്നിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ് ബോസ്നിയന്‍ സെര്‍ബുകളെ പ്രകോപിപ്പിച്ചത്. മൂന്നര വര്‍ഷം നീണ്ട യുദ്ധത്തില്‍ 22 ലക്ഷം പേര് ഭവനരഹിതരായി. കാണാതായ 10,500 ബോസ്നിയക്കാരെപ്പറ്റി ഇപ്പോഴും ഒരു വിവരവുമില്ല. യുദ്ധകാലത്ത് കൂട്ടക്കൊലക്കിരയായവരെ കുഴിച്ചുമൂടിയ ഒട്ടേറെ ശവക്കുഴികള്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവുമൊടുവിലത്തേത് കണ്ടെത്തിയത് 2014 ജൂലായില്‍ റിജെദോര്‍ പട്ടണത്തിനടുത്തുള്ള തൊമാസിക്കയിലാണ്. 284 മൃതദേഹങ്ങളുണ്ടായിരുന്നു ആ ശവക്കുഴിയില്‍. യുദ്ധത്തിന്റെ ഭീകരാവസ്ഥ ഇതുമാത്രമല്ല. ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനുമിടക്ക് ബോസ്നിയാക് വനിതകള്‍ യുദ്ധകാലത്ത്് ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തിയത്.<br />
<br style="box-sizing: border-box;" />
ബോസ്നിയന്‍ യുദ്ധത്തെ ആധാരമാക്കി ഒട്ടേറെ സിനിമകള്‍ രൂപം കൊണ്ടിട്ടുണ്ട്. ദ ഹണ്ടിങ് പാര്‍ട്ടി, ബിഹൈന്‍ഡ് എനിമി ലൈന്‍സ്, ദ പീസ്മേക്കര്‍, ഇന്‍ ദ ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി, ബ്യൂട്ടിഫുള്‍ പീപ്പിള്‍, ടെറിട്ടോറിയോ കൊമാന്‍ഷെ, ഡമണ്‍സ് ഓഫ് വാര്, നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ്, സേവിയര്‍, ലൈഫ് ഈസ് എ മിറക്കിള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ നോ മാന്‍സ് ലാന്‍ഡ്, ഗ്രവീക്ക, ദ പെര്‍ഫെക്ട് സര്‍ക്കിള്‍സ് എന്നിവ ബോസ്നിയന്‍ സിനിമകളാണ്. സേവിയറും ലൈഫ് ഈസ് മിറക്കിളും സെര്‍ബിയന്‍ ചിത്രങ്ങളും. എല്ലാ സിനിമകളും യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ അവസ്ഥയിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. എങ്കിലും, നമ്മുടെ മനസ്സില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചത് ഡാനിസ് തനോവിക്ക് സംവിധാനം ചെയ്ത ' നോമാന്‍സ് ലാന്‍ഡ് ' എന്ന ചിത്രമാണ്. 2002 ല്‍ മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്കര് അവാര്‍ഡ് ' നോ മാന്‍സി ' നായിരുന്നു. ബര്‍ലിന്‍ മേളയില്‍ ജൂറിസമ്മാനവും നേടി. വിവിധ ചലച്ചിത്രമേളകളില്‍ നിന്നായി 42 അന്താരാഷ്ട്ര ബഹുമതികളാണ് ഈ ചിത്രം കരസ്ഥമാക്കിയത്.<br />
<br style="box-sizing: border-box;" />
തനോവിക്കിന്റെ ആദ്യത്തെ മുഴുനീള കഥാചിത്രമാണ് ' നോ മാന്‍സ് ലാന്‍ഡ്'. ബോസ്നിയ-സെര്‍ബിയ അതിര്‍ത്തിക്കടുത്ത് ഇരുരാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത ഭൂമിയിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിക്കി, സേര എന്നീ ബോസ്നിയന്‍ സൈനികരും നോനി എന്ന സെര്‍ബിയന്‍ സൈനികനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ശത്രുസൈന്യം വെച്ച ഒരു മൈനിനു മുകളില്‍ അനങ്ങാനാവാതെ, ഏതു നിമിഷവും കടന്നെത്താവുന്ന അരൂപിയായ മരണത്തെ ഭീതിയോടെ തുറിച്ചുനോക്കി മലര്‍ന്നുകിടക്കുന്ന സേര എന്ന സൈനികന് എന്നും പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഓര്‍മയാണ്. സേരയെ സ്വന്തം വിധിക്കു വിട്ടുകൊടുത്താണ് തനോവിക്ക് സിനിമ അവസാനിപ്പിക്കുന്നത്. ആരുടേതുമല്ലാത്ത ആ ഭൂമിയില്‍ നിന്ന് സന്ധ്യയാവുന്നതോടെ രക്ഷപ്പെടാമെന്നായിരുന്നു മൂന്നു സൈനികരുടെയും വിശ്വാസം. പക്ഷേ, സേരയേക്കാള്‍ മുന്നേ മരണത്തിലേക്കു നടന്നുകയറി ചിക്കിയും നോനിയും. മൈന്‍ നിര്‍വീര്യമാക്കി സേരയെ രക്ഷിക്കാനെത്തുന്ന ജര്‍മന്‍ ബോംബു വിദഗ്ദന് നിസ്സഹായനായി പിന്മാറുന്നതാണ് അവസാനരംഗത്ത് നമ്മള് കാണുന്നത്. അതിര്‍ത്തികള്‍ക്കിടയില്‍ തീര്‍ത്ത വലിയ കിടങ്ങില്‍ ഏതു സമയത്തും ഒരു പൊട്ടിത്തെറിക്കു കാതോര്‍ത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന സേരയെ ഇരുള് വന്നുമൂടുമ്പോള്‍ തനോവിക്കിന്റെ ക്യാമറ രംഗത്തുനിന്ന് കണ്ണുകള്‍ തിരിച്ചെടുക്കുകയാണ്. ഇവിടെ, ആത്യന്തികമായി ഏതെങ്കിലും യുദ്ധം ആരെങ്കിലും പൂര്‍ണമായും ജയിച്ചിട്ടുണ്ടോ എന്ന സന്ദേഹം ബാക്കിവെക്കുന്നു സംവിധായകന്.<br />
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Aug/09/21646_718039.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></div>
<br style="box-sizing: border-box;" />
'നോ മാന്‍സി' നു ശേഷവും ബോസ്നിയന്‍ യുദ്ധസ്മരണ തനോവിക്കിനെ വിട്ടുപോയില്ല. യുദ്ധം അവസാനിച്ച് 16 വര്‍ഷത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് ' ബാഗേജ് '. 25 മിനിറ്റേയുള്ളു ഈ സിനിമ. പക്ഷേ, നമ്മുടെ ഹൃദയം ആര്‍ദ്രമാക്കും ഇതിലെ കരുത്തുറ്റ ഫ്രെയിമുകള്‍ . യുദ്ധവേളയില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുള്ള മനുഷ്യരെയാണ് ഈ ചിത്രത്തില്‍ തനോവിക്കിന്റെ ക്യാമറ അന്വേഷിച്ചു ചെല്ലുന്നത്. യുദ്ധത്തില്‍ മാതാപിതാക്കള്‍ മരിച്ച അമീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനയാണ് ഈ സിനിമ പങ്കിടുന്നത്. സ്വീഡനില്‍ കുടുംബസമേതം കഴിയുന്ന അമീര്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കിട്ടി എന്ന അറിയിപ്പിനെത്തുടര്‍ന്ന് നാട്ടിലേക്ക് വരികയാണ്. സാരോയെവോയില്‍ അധികൃതര്‍ കാട്ടിക്കൊടുത്ത മൃതദേഹങ്ങള്‍ പക്ഷേ, അവന്റെ പ്രിയപ്പെട്ടവരുടേതായിരുന്നില്ല. നിരാശനായി മടങ്ങുമ്പോഴാണ് ബാല്യകാല സുഹൃത്തിനെ കണ്ടത്. മിലാദിന് എന്ന വയോധികനെ സമീപിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്ന് സുഹൃത്ത് പറയുന്നു. പക്ഷേ, അയാള്‍ക്ക് പണം കൊടുക്കണം. ചോദിക്കുന്നതെന്തും നല്കാന് അമീര്‍ തയ്യാറായിരുന്നു. 5000 യൂറോ കിട്ടിയപ്പോള്‍ മിലാദിന് ഒരു കുഴിമാടം കാട്ടിക്കൊടുക്കുന്നു. മാതാപിതാക്കളുടെ വസ്ത്രങ്ങളും ഷൂവും വാച്ചും അവന് തിരിച്ചറിയുന്നു. രണ്ട് തലയോട്ടികളും കുറച്ച് എല്ലുകളുമെല്ലാം കനിവോടും ആദരവോടും പെറുക്കിയെടുത്ത് തന്റെ സ്യൂട്ട്കെയ്സിലാക്കി വിതുമ്പലോടെ അമീര്‍ തിരിച്ചുപോവുകയാണ്. യുദ്ധം അവശേഷിപ്പിക്കുന്ന മുറിപ്പാടുകള്‍ മാത്രമല്ല തനോവിക്ക് ' ബാഗേജി ' ലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദുരന്തങ്ങളില്‍ നിന്ന് , വേദനകളില്‍ നിന്ന്്് മുതലെടുക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയും അദ്ദേഹത്തെ ദു:ഖിപ്പിക്കുന്നു.<br />
<br style="box-sizing: border-box;" />
സൈനികനായിരുന്ന തന്റെ ജീവിതം പാഴിരുമ്പിനു സമാനമാണെന്നു പറഞ്ഞു കേഴുന്ന നാസിഫിന്റെ കഥയാണ് ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' എന്ന സിനിമ. എഴുപത് മിനിറ്റേയുള്ളു ഈ യുദ്ധാനന്തര സിനിമ. അധികം ആള്‍ക്കാരൊന്നുമില്ലാത്ത വിദൂരമായ ഒരു ഗ്രാമത്തിലേക്കാണ് ക്യാമറയുടെ യാത്ര. നാലു കൊല്ലം സൈന്യത്തിലുണ്ടായിരുന്ന നാസിഫിന്റെ കുടുംബത്തിലൂടെ യുദ്ധാനന്തര ഗ്രാമീണജീവിതം രേഖപ്പെടുത്തുകയാണ് സംവിധായകന്. ലളിതമായ കഥാഖ്യാനം. ക്യാമറക്കു മുമ്പില്‍ അഭിനയിക്കാനറിയാത്ത മനുഷ്യര്‍. ഓരോ കഥാപാത്രത്തിന്റെയും കൂടെ നടക്കുകയാണ് ക്യാമറ. ഒരു കുടുംബത്തിന്റെ രണ്ടോ മൂന്നോ ദിവസത്തെ ജീവിതം. അപ്പോഴേക്കും ബോസ്നിയയിലെ ഗ്രാമജീവിതത്തിന്റെ എല്ലാ ദൈന്യതയും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നു.<br />
<br style="box-sizing: border-box;" />
ഭാര്യ സെനാദയും ചെറിയ രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് നാസിഫിന്റെ കുടുംബം. വീണ്ടും ഗര്‍ഭിണിയാണ് സെനാദ. വേണ്ട രീതിയിലുള്ള പരിചരണം കിട്ടാത്തതിന്റെ ക്ഷീണം അവളുടെ മുഖത്തു കാണാം. പഴയ വാഹനങ്ങള്‍ തല്ലിപ്പൊളിച്ച് നഗരത്തിലെ ഇരുമ്പു കച്ചവടക്കാര്‍ക്ക് കൊണ്ടുകൊടുത്താണ് നാസിഫ് കുടുംബം പുലര്‍ത്തുന്നത്. ഒരു പഴയ കാറുണ്ടയാള്‍ക്ക്്. വല്ലപ്പോഴുമേ അത് പുറത്തെടുക്കൂ. മഞ്ഞിന്റെ ആവരണത്തില്‍ സദാ ഉറങ്ങിക്കിടക്കുന്ന ഒരു ചുവന്ന കാര്‍. നാലു കൊല്ലം നാസിഫ് സൈന്യത്തിലുണ്ടായിരുന്നു. പിരിഞ്ഞത്് വെറും കൈയോടെ. ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തില്‍ ഒരു സഹോദരനും മരിച്ചു. പെന്‍ഷനില്ല നാസിഫിന്. ക്ഷേമാനുകൂല്യങ്ങളില്ല. മക്കള്‍ക്ക്്് കിട്ടുന്ന അലവന്‍സില്ല. യുദ്ധകാലത്ത്് കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമായിരുന്നു എന്നയാള്‍ സങ്കടപ്പെടുന്നു. സെനാദക്ക്് അടിവയറ്റില്‍ വേദന വന്നപ്പോള്‍ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. ഗര്‍ഭസ്ഥശിശു മരിച്ചുപോയി. അവള്‍ക്കുടനെ സര്‍ജറി വേണം. ഇന്‍ഷുറന്‍സുണ്ടെങ്കിലേ സൗജന്യ ചികിത്സ കിട്ടൂ. ഭാര്യക്ക്്് ഇന്‍ഷുറന്‍സില്ല. പണമടയ്ക്കാന്‍ നാസിഫിന് നിവൃത്തിയുമില്ല. ആസ്പത്രിക്കാര് അവരെ നിഷ്കരുണം തിരിച്ചയക്കുന്നു. ഒടുവില്‍, സെനാദയുടെ സഹോദരിയുടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വാങ്ങി ആള്‍മാറാട്ടം നടത്തിയാണ് ആ കുടുംബം ചികിത്സ നേടുന്നത്.<br />
<br style="box-sizing: border-box;" />
ലോകത്തെക്കുറിച്ച് ഒരാള്‍ക്കുള്ള കാഴ്ച്ചപ്പാടാണ് സിനിമയിലൂടെ വ്യക്തമാകുന്നത് എന്നു വിശ്വസിക്കുന്നയാളാണ് ഡാനിസ് തനോവിക്ക്. ' ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷേ, അവിടെ നടക്കുന്നതൊന്നും എനിക്കിഷ്ടപ്പെടുന്നില്ല. അതിലെനിക്ക് രോഷവും ദു:ഖവുമുണ്ട് ' -ഒരഭിമുഖത്തില്‍ തനോവിക്ക് പറഞ്ഞു. ആ രോഷവും ദു:ഖവുമാണ് ' ആന്‍ എപ്പിസോഡി ' ലൂടെ തനോവിക്ക് പ്രകടിപ്പിക്കുന്നത്. ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധമായിത്തീരുന്നു ഈ സിനിമ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ സിനിമയെടുത്തത്. ഭരണകൂടത്തിന്റെ അവഗണനക്കിരയായ ആ കുടുംബത്തെത്തന്നെ ചിത്രത്തില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു. അതുകൊണ്ടാവാം പല സന്ദര്‍ഭങ്ങളിലും ഡോക്യുമെന്ററിയോട് അടുത്തുപോകുന്നുണ്ട്് ഈ സിനിമ.<br />
<br style="box-sizing: border-box;" />
എടുത്തുപറയാന്‍ ഭാവതീവ്രതയുള്ള ഒരു ഇതിവൃത്തമില്ല ഈ ചിത്രത്തിന്. പക്ഷേ, ഓരോ ദൃശ്യത്തിലും നിറഞ്ഞുനില്ക്കുന്ന ഒരുതരം ദൈന്യതയുണ്ട്്. അതാണ് ഈ സിനിമയെ നമുക്ക്് പ്രിയപ്പെട്ടതാക്കുന്നത്. യുദ്ധകാലമായിരുന്നു ഇതിലും ഭേദമെന്ന്് പറയുന്നതിലേക്ക് നാസിഫിനെ കൊണ്ടു ചെന്നെത്തിച്ച രാജ്യത്തിന്റെ ദുരവസ്ഥയാണ് തനോവിക്കിനെ വേദനിപ്പിക്കുന്നത്. ഒരു സൈനികന്റെ ആത്മാഭിമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്ന നാസിഫിനു ആകെയുണ്ടായിരുന്നത്് ആ പഴഞ്ചന്‍ കാറാണ്. ഭാര്യയുടെ തുടര്‍ചികിത്സക്ക്്് മരുന്നു വാങ്ങാനും കറണ്ട്് ബില്ലടയ്ക്കാനും അയാള്‍ക്ക് ആ കാര്‍ തല്ലിപ്പൊളിച്ച് വില്‍ക്കേണ്ടി വരുന്നു. നാസിഫിന്റെ ജീവിതത്തിന് ഇങ്ങനെയൊരു വ്യതിയാനം വരുത്തി ഇരുമ്പു സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് എന്ന സിനിമാശീര്‍ഷകത്തെ സംവിധായകന് ന്യായീകരിക്കുന്നു. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി ആള്‍മാറാട്ടം നടത്തിയതിന് നാസിഫും ഭാര്യയും ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കാന്‍ യുദ്ധമുന്നണിയില്‍ പൊരുതിയ സൈനികന് കററന്റ്് ബില്ലടയ്ക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാത്ത അധികൃതരുടെ നിഷ്ഠുരത തനോവിക്ക് നമുക്ക് കാണിച്ചുതരുന്നുണ്ടല്ലോ?<br />
<div align="center" style="box-sizing: border-box; margin: 0px; padding: 0px;">
<img border="0px" class="img-responsive" src="http://images.mathrubhumi.com/images/2015/Aug/09/21646_718040.jpg" style="border: 0px; box-sizing: border-box; display: block; height: auto; margin: 5px 10px 10px 0px; max-width: 100%; padding: 0px; vertical-align: middle;" /></div>
<br style="box-sizing: border-box;" />
നാസിഫ് ഭാര്യയുടെ ചികിത്സക്കും പഴയ ഇരുമ്പസാധനങ്ങള്‍ വില്‍ക്കാനും പോകുമ്പോള്‍ മാത്രമാണ് ഈ സിനിമയില്‍ നഗരക്കാഴ്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രാമത്തിലെ സൗഹൃദമോ സഹകരണമോ കാരുണ്യമോ ഒന്നും നഗരത്തില്‍ കാണുന്നില്ല. അവിടെ നാസിഫും ഭാര്യയും ഒറ്റപ്പെട്ടുപോവുകയാണ്. കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്രമങ്ങളുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരായി , വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദരായി നിന്നുപോകുന്നു. രാജ്യപുരോഗതി സൂചിപ്പിക്കാനെന്നോണം കാര്‍യാത്രക്കിടെ ഒന്നുരണ്ടു തവണ ബോസ്നിയയിലെ വൈദ്യുതനിലയങ്ങള്‍ സംവിധായകന് പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്്. ഇപ്പുറത്ത്, കറന്റ് ബില്ലടയ്ക്കാന്‍ വൈകിയ നാസിഫിന്റെ വീട്ടിലെ ഫ്യൂസൂരാന്‍ വൈദ്യുതിവകുപ്പ് കൈക്കൊള്ളുന്ന തിടുക്കവും അദ്ദേഹം കാണിച്ചുതരുന്നു.<br />
<br style="box-sizing: border-box;" />
' നോ മാന്‍സ് ലാന്‍ഡി ' നു പുറമേ ' സര്‍ക്കസ് കൊളംബിയ ( 2010 ), ' ആന്‍ എപ്പിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ ' ( 2013 ) എന്നീ തനോവിക്ക് ചിത്രങ്ങളും മികച്ച വിദേശഭാഷാസിനിമക്കുള്ള ഓസ്കര് നോമിനേഷന് നേടുകയുണ്ടായി.<br />
<br style="box-sizing: border-box;" />
tsureshbabumbi@gmail.com</div>
</div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-61580342615319037782015-09-04T08:26:00.001-07:002015-09-04T08:26:56.590-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; float: left; font-family: Arial; font-size: 11px; margin: 0px; padding: 0px 0px 20px; width: 608px;">
<div style="float: left; margin: 0px; padding: 0px; width: 320px;">
<div class="commontext articlemainheading" style="border-top-style: none; border-top-width: medium; color: #0066cc; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 20px; line-height: 20px; padding: 0px;">
പൊളാന്‍സ്കിയുടെ 'നാടകങ്ങള്‍'</div>
<div class="commontext articlemainheading" style="border-top-style: none; border-top-width: medium; color: #0066cc; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 20px; line-height: 20px; padding: 0px;">
<br /></div>
<div class="commontext leftheadings" style="border-top-style: none; border-top-width: medium; color: #e73101; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 18px; line-height: 19px; padding: 0px;">
ടി സുരേഷ്ബാബു</div>
<div style="padding: 0px;">
<br /></div>
</div>
</div>
<div class="commontext bodytext" id="storycontent" style="background-color: white; border-top-style: none; border-top-width: medium; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 16px; line-height: 18px; margin: 0px; padding: 10px 0px 0px;">
<div id="storycontentfont" style="float: left; font-size: 18px; margin: 0px; padding: 0px; width: 608px;">
<div style="line-height: 22px; margin: 0px; padding: 0px;">
<span class="Author" style="color: #3d6994; margin: 0px; padding: 0px;"><div align="center" style="margin: 0px; padding: 0px;">
<img border="0px" src="http://images.mathrubhumi.com/images/2014/Nov/02/21647_621511.jpg" style="margin: 10px; padding: 0px;" /></div>
</span><span class="BodyText" style="margin: 0px; padding: 0px;">പ്രശസ്ത പോളിഷ് സംവിധായകനായ റൊമാന് പൊളാന്‍സ്കി അര നൂറ്റാണ്ടായി സിനിമാരംഗത്തുണ്ട്. ഇപ്പോള്‍ പ്രായം 82. സിനിമയാണ് അദ്ദേഹത്തിന് ജീവിതം. ഈ ചലച്ചിത്രകാരനെ പ്രായത്തിന് ഇതുവരെ തളര്‍ത്താനായിട്ടില്ല. പ്രായം കൂടുംതോറും കൂടുതല്‍ ഊര്‍ജസ്വലനാവുകയാണ് അദ്ദേഹം. ' നൈഫ് ഇന്‍ ദ വാട്ടര്‍ ' എന്ന സിനിമയിലൂടെ പൊളാന്‍സ്കി സംവിധാനരംഗത്ത് വന്നിട്ട് 53 വര്‍ഷമായി. ' ദ പിയാനിസ്റ്റി ' ലൂടെ അദ്ദേഹം ലോകപ്രശസ്തനായി. 2010 ല്‍ ' ദ ഗോസ്റ്റ് റൈറ്റര്‍ ' എന്ന അസാധാരണ സസ്പെന്‍സ് ചിത്രമെടുത്ത പൊളാന്‍സ്കി 2011 ലും 13 ലും ഓരോ സിനിമ സംവിധാനം ചെയ്തു. 2011 ല്‍ ' കാര്‍നിജ് ' ( Carnage ), 13ല്‍ ' വീനസ് ഇന്‍ ഫര് ' ( Venus in fur ). <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />പതിനാലാം വയസ്സില്‍ നാടകനടനായാണ് പൊളാന്‍സ്കി കലാജീവിതത്തിന് തുടക്കമിട്ടത്. ' തിയേറ്ററിന്റെ മണം ' അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. ആദ്യകാലത്ത് കുറേ നാടകങ്ങളും ഓപ്പറെകളും സംവിധാനം ചെയ്തു. തുടര്‍ന്നാണ് സിനിമയിലേക്ക് കടന്നത്. പൊളാന്‍്സകിയുടെ ഇരുപത്തിയൊന്നുകാരിയായ മകള്‍ മോര്‍ഗെയിന്‍ ലണ്ടനില്‍ അഭിനയം പഠിക്കുകയാണ്. ഭാര്യ ഇമാനുവല്‍ സീഗ്നര്‍ അറിയപ്പെടുന്ന നടിയാണ്. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആഡം ലാങ്ങിന്റെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെത്തുന്ന ബ്രിട്ടീഷുകാരനായ കൂലിയെഴുത്തുകാരനാണ് ' ഗോസ്റ്റ് റൈറ്ററി ' ലെ നായകന്. കഥ പുരോഗമിക്കവെ എഴുത്തുകാരനില്‍ നിന്ന് അയാള്‍ക്ക് കുറ്റാന്വേഷകന്റെ റോളിലേക്കും മാറേണ്ടിവരുന്നു. പുസ്തകം പൂര്‍ത്തിയാക്കുന്നതോടൊപ്പം ഒട്ടേറെ രഹസ്യങ്ങളുടെ കലവറയും അയാള്‍ തുറന്നിടുന്നു. ഈ സിനിമയുടെ നിര്‍മാണകാലത്താണ് പഴയൊരു ലൈംഗികപീഡനക്കേസില്‍ പൊളാന്‍സ്കി അറസ്റ്റിലായത്. 2010 മേയില്‍ ജയില്‍മോചിതനായ അദ്ദേഹം ആദ്യം ചെയ്തത് തന്റെ സിനിമ പൂര്‍ത്തിയാക്കലാണ്. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />കാര്‍നിജ്, വീനസ് ഇന്‍ ഫര് എന്നീ സിനിമകള്‍ക്ക് ഇതിവൃത്തത്തിലും അവതരണത്തിലും സിനിമയേക്കാള്‍ അടുപ്പം നാടകത്തോടാണ്. പ്രശസ്ത നാടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടു ചിത്രങ്ങളും. ഇവ ഏകരംഗസിനിമകളാണ്. ഒറ്റ സ്ഥലത്തുമാത്രം കേന്ദ്രീകരിക്കുകയാണ് ക്യാമറ. കഥാപാത്രങ്ങളും കുറവാണ്. കാര്‍നിജില്‍ നാലും വീനസ്സില്‍ രണ്ടും. തുടര്‍ച്ചയായ സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമകള്‍ മുന്നോട്ടുപോകുന്നത്. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />കുട്ടികള്‍ തമ്മില്‍ കളിക്കളത്തിലുണ്ടാകുന്ന തല്ല് തീര്‍ക്കാന്‍ രണ്ട് ദമ്പതിമാര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകള്‍ കാടുകയറിപ്പോകുന്നതാണ് ' കാര്‍നിജി ' ന്റെ ഇതിവൃത്തം. യാസ്മിന റീസയുടെ നാടകമാണ് ഈ സിനിമക്കാധാരം. ഒരു വീട്ടിനകത്താണ് സംഭവങ്ങള്‍ നടക്കുന്നത്. അഭിഭാഷകനായ അലന്, ഓഹരിദല്ലാളായ ഭാര്യ നാന്‍സി, സെയില്‍സ്മാനായ മൈക്കിള്‍, എഴുത്തുകാരിയായ ഭാര്യ പെനെലോപ് എന്നിവരാണ് കഥാപാത്രങ്ങള്‍. അലന്റെ മകന്റെ തല്ലുകൊണ്ട് മൈക്കിളിന്റെ മകന് രണ്ടു പല്ലുകള്‍ നഷ്ടപ്പെടുന്നു. പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ അലനും ഭാര്യയും മൈക്കിളിന്റെ വീട്ടിലെത്തുന്നു. ഒത്തുതീര്‍പ്പുചര്‍ച്ചക്കിടെ വാക്കുകള്‍ പിടിവിട്ടുപോകുന്നതോടെ ദമ്പതിമാര്‍ തമ്മിലായി പിന്നെ വാക്കേറ്റം. നാലുപേരും നാലു വ്യക്തികളായി നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. പല കാര്യങ്ങളിലും അവര്‍ തമ്മില്‍ പൊരുത്തമില്ലെന്നും നമുക്ക് ബോധ്യപ്പെടുന്നു. <br style="margin: 0px; padding: 0px;" /><div align="center" style="margin: 0px; padding: 0px;">
<img border="0px" src="http://images.mathrubhumi.com/images/2014/Nov/02/21647_621512.jpg" style="margin: 10px; padding: 0px;" /></div>
<br style="margin: 0px; padding: 0px;" />ഒരു സംഭവത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി ദാമ്പത്യത്തിലെ പൊരുത്തക്കേടും രസക്കേടും വെളിപ്പെടുത്തുകയാണ് സംവിധായകന്. സ്വന്തം മക്കളെ ന്യായീകരിക്കാനുള്ള കഥാപാത്രങ്ങളുടെ അമിതവാഞ്ഛ, ഞാനെന്ന ഭാവത്തില്‍ നിന്നുണ്ടാകുന്ന വിട്ടുവീഴ്ചയില്ലായ്മ, സ്വന്തം തൊഴിലിനോടുള്ള അതിവൈകാരികബന്ധം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം സംവിധായകന് കൃത്യതയോടെ രേഖപ്പെടുത്തുന്നു. എല്ലാ പൊട്ടിത്തെറികളുടെയും നിരര്‍ഥകതയിലേക്ക് വിരല്‍ ചൂണ്ടിയാണ് സിനിമ അവസാനിക്കുന്നത്. ചിത്രാവസാനത്തില്‍ ദമ്പതിമാരെ വിട്ട് കളിക്കളത്തിലേക്ക് പോകുന്ന ക്യാമറ വിദൂരദൃശ്യത്തില്‍ നമുക്ക് കാട്ടിത്തരുന്നത് വഴക്ക് മറന്ന് വീണ്ടും സുഹൃത്തുക്കളായി മാറിയ കുട്ടികളെയാണ്. എല്ലാം കണ്ട് ഊറിച്ചിരിക്കുന്ന സംവിധായകനുണ്ട് ആ ക്യാമറക്കു പിന്നില്‍. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />രണ്ടു വിദൂരദൃശ്യങ്ങളിലാണ് ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. പ്രമേയത്തിനാധാരമായ പിള്ളേരുടെ കലഹവും അടിപിടിയും നടക്കുന്നത് ഒരു പാര്‍ക്കിലെ കളിക്കളത്തിലാണ്. ആ കളിക്കളത്തിലേക്കാണ് ക്യാമറ രണ്ടു തവണ വീടുവിട്ട് സഞ്ചരിക്കുന്നത്.് കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള വ്യത്യാസം കാട്ടിത്തരികയാണിവിടെ സംവിധായകന്. കടുത്ത പ്രശ്നങ്ങള്‍ എത്ര നിസ്സാരമായാണ് കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് എന്ന് മുതിര്‍ന്നവരെ ബോധ്യപ്പെടുത്തി ക്യാമറ പിന്‍വാങ്ങുകയാണ്. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />പൊളാന്‍സ്കിയുടെ ആദ്യത്തെ ഫ്രഞ്ചു സിനിമയാണ് ' വീനസ് ഇന്‍ ഫര് '. 1870 ല്‍ ഇറങ്ങിയ ' വീനസ് ഇന്‍ ഫര്‍സ് ' എന്ന പ്രശസ്ത നോവലിനെ ആധാരമാക്കി 2010 ല്‍ ഡേവിഡ് ഐവ് എഴുതിയ നാടകമാണ് സിനിമയാക്കിയത്.(ജര്‍മന്‍ ഭാഷയിലുള്ള ഈ നോവലിന്റെ കര്‍ത്താവ് ആസ്ട്രിയക്കാരനായ ലിയോ പോള്‍ വോന്‍ സാക്കര്‍ - മസോക്കാണ്.). ഭ്രമാത്മകമായ അന്തരീക്ഷത്തില്‍ ഒരു നാടകശാലയില്‍ രാത്രിയാണ് കഥ നടക്കുന്നത്. യാഥാര്‍ഥ്യവും ഭാവനയും ഈ സിനിമയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. തന്റെ നാടകത്തില്‍ സെക്സിയായി അഭിനയിക്കാന്‍ ധൈര്യവും കഴിവുമുള്ള നടിയെത്തേടുന്ന എഴുത്തുകാരനും സംവിധായകനുമായ തോമസ് നൊവാച്ചെക്കാണ് നായകന്. അന്നത്തെ ഓഡിഷന് ടെസ്റ്റ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ് അയാള്‍. ഇടിയും മഴയുമുള്ള ആ രാത്രി അയാളുടെ അടുത്തേക്ക് സുന്ദരിയായ നടി എത്തുന്നു. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />നാടകത്തില്‍ റോള്‍ കിട്ടുമെന്നു ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് അവളുടെ വരവ്. കഥാപാത്രത്തിനുവേണ്ട വസ്ത്രങ്ങള്‍പോലും വന്ദ ജോര്‍ദെയ്ന്‍ എന്ന നടി കരുതിയിട്ടുണ്ട്. നാടകവും അവള്‍ക്ക് കാണാപ്പാഠമാണ്. അവള്‍ക്ക് സമയം അനുവദിക്കാന്‍ സംവിധായകന് ഒട്ടും താത്പര്യമില്ലായിരുന്നു. ഒടുവില്‍, അവളുടെ നിര്‍ബന്ധത്തിന് അയാള്‍ വഴങ്ങുന്നു. നാടകത്തിന്റെ ആദ്യരംഗമൊന്ന് അഭിനയിക്കാമെന്നായി അയാള്‍. അവളുടെ അഭിനയവും സംഭാഷണം ഉരുവിടുന്ന രീതിയും സംവിധായകനെ ആകര്‍ഷിക്കുന്നു. സ്റ്റേജില്‍ എത്ര വെളിച്ചം വേണമെന്നുവരെ അവളാണ് തീരുമാനിക്കുന്നത്. നാടകശാല വിടാന്‍ തിടുക്കം കാട്ടിയിരുന്ന സംവിധായകന് നടിയുടെ ആജ്ഞാശക്തിക്ക് കീഴടങ്ങുന്നതാണ് പിന്നീട് നമ്മള് കാണുന്നത്. മൃദുരോമം കൊണ്ടുള്ള മേല്‍വസ്ത്രമണിഞ്ഞ് അര്‍ധനഗ്നയായി അവള് നിന്നപ്പോള്‍ അയാളുടെ മുന്നില്‍ വീനസ് പുനര്‍ജനിക്കുകയായിരുന്നു. അവരിരുവരും കഥാപാത്രങ്ങളായിമാറി നാടകം ആടിത്തീര്‍ക്കുന്നു. <br style="margin: 0px; padding: 0px;" /><br style="margin: 0px; padding: 0px;" />നാടകത്തിനാധാരമായ നോവല്‍ മനോഹരമായ പ്രണയകഥയാണെന്നാണ് സംവിധായകന്റെ പക്ഷം. എന്നാല്‍, നടിയുടെ കാഴ്ചപ്പാടില്‍ അതൊരു അശ്ലീലകൃതിയാണ്. ഇണയുടെ ക്രൂരതയിലും മേല്ക്കോയ്മയിലും ആനന്ദം അനുഭവിക്കുന്ന ' സാഡോ മസോക്കിസം ' ( Sado - Masochism ) ആണ് അതിലെ ഇതിവൃത്തം എന്ന് അവള് പറയുന്നു.</span></div>
<div style="line-height: 22px; margin: 0px; padding: 0px;">
<span class="BodyText" style="margin: 0px; padding: 0px;"><span style="line-height: 26px;">നാടകത്തിലും വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് സിനിമ കാണുമ്പോള്‍ നമുക്കും വ്യക്തമാകുന്നു.</span><br style="line-height: 26px; margin: 0px; padding: 0px;" /><img align="right" border="0" src="http://images.mathrubhumi.com/images/2014/Nov/02/21647_621513.jpg" style="line-height: 26px; margin: 10px; padding: 0px;" /><br style="line-height: 26px; margin: 0px; padding: 0px;" /><span style="line-height: 26px;">' വീനസ് ഇന്‍ ഫര് ' ഒരു നാടകം കാണുന്ന അനുഭവമാണ് നമുക്ക് തരുന്നത്. രംഗവേദി, കഥാപാത്രങ്ങളുടെ ചലനം, സംഭാഷണം, ദീപവിതാനം എന്നിവയൊക്കെ നാടകത്തിലേതുപോലെത്തന്നെ. ഒരു നാടകശാലയിലും അതിന്റെ രംഗവേദിയിലുമായാണ് ഒന്നര മണിക്കൂര്‍ നീണ്ട സിനിമ ദൃശ്യപ്പെടുത്തുന്നത്. തൊട്ടുമുമ്പ് അവിടെ വേറെയേതോ നാടകം കളിച്ചിട്ടുണ്ട്. അതിന്റെ അവശിഷ്ടം പോലെ ഒരു തൂണ് സ്റ്റേജില്‍ അനാഥമായി നില്‍ക്കുന്നുണ്ട്. സംവിധായകനും നടിയും തമ്മില്‍ നാടകത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെ അവരിരുവരും സ്വയം കഥാപാത്രങ്ങളായി മാറുകയാണ്. നഗ്നയായി പ്രത്യക്ഷപ്പെടുന്ന വീനസ്സിനെ അവതരിപ്പിക്കാന്‍ തനിക്ക് തെല്ലും മടിയില്ലെന്ന് അവള് പ്രഖ്യാപിക്കുന്നു. അവര്‍ അടിമയും ഉടമയുമായി മാറുന്നു. അടിമയാണെന്ന് പറയുമ്പോഴും സംവിധായകന് തന്റെ മേലാളനാകാനാണ് ശ്രമിക്കുന്നതെന്ന് നടി കുറ്റപ്പെടുത്തുന്നു. അയാളില്‍ പൂര്‍ണ അധീശത്വമാണ് അവള് കൊതിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അവ്യാഖ്യേയ ബന്ധം, അധീശത്വം നേടാനും കീഴ്പ്പെടാനുമുള്ള പരസ്പര മത്സരം, പ്രണയം, കാമം എന്നീ വിഷയങ്ങളൊക്കെ പൊളാന്‍സ്കി ഈ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നു.</span><br style="line-height: 26px; margin: 0px; padding: 0px;" /><br style="line-height: 26px; margin: 0px; padding: 0px;" /><span style="line-height: 26px;">ഫ്രഞ്ച് നടന് മാത്യു അമല്‍റിക്, ഫ്രഞ്ച് നടി ഇമാനുവല്‍ സീഗ്നര്‍ എന്നിവരാണ് കഥാപാത്രങ്ങളായി വരുന്നത്. സീഗ്നര്‍ പൊളാന്‍സ്കിയുടെ ഭാര്യയാണ്. രണ്ടാഴ്ചത്തെ റിഹേഴ്സലും 27 ദിവസത്തെ ഷൂട്ടിങ്ങും കൊണ്ടാണ് ചിത്രം തീര്‍ത്തത്. പൊളാന്‍സ്കിയുടെ നാലാമത്തെ ചിത്രത്തിലാണ് സീഗ്നര്‍ അഭിനയിക്കുന്നത്. മാത്യു അമല്‍റിക്കുമൊത്ത് ' ഡൈവിങ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ ' എന്ന ഫ്രഞ്ച് സിനിമയില്‍ സീഗ്നര്‍ അഭിനയിച്ചിട്ടുണ്ട്. </span><br style="line-height: 26px; margin: 0px; padding: 0px;" /><br style="line-height: 26px; margin: 0px; padding: 0px;" /><span style="line-height: 26px;">വിശ്രമജീവിതത്തിലേക്ക് കടക്കാനായിട്ടില്ലെന്നാണ് 82 ാം വയസ്സിലും പൊളാന്‍സ്കി കരുതുന്നത്. ഫ്രഞ്ച് പൗരത്വവുമെടുത്തിട്ടുള്ള പൊളാന്‍സ്കി ഇപ്പോള്‍ പാരീസിലാണ് കഴിയുന്നത്. വിശ്രമിക്കുന്നതിലല്ല, ജോലി ചെയ്യുന്നതിലാണ് യഥാര്‍ഥ ആനന്ദം താന്‍ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ഫിബ്രവരിയിലോ മാര്‍ച്ചിലോ തുടങ്ങുകയാണ്. റോബര്‍ട്ട് ഹാരിസ് എന്ന പത്രപ്രവര്ത്തകന് എഴുതിയ ' ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്പൈ ' ( An Officer and a Spy ) എന്ന നോവലാണ് പുതിയ ചിത്രത്തിനാധാരം. രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് സൈനികനായ ആല്‍ഫ്രെഡ് ഡ്രെഫ്യൂസ് എന്ന ജൂതന്റെ കഥയാണ് ജൂതനായ പൊളാന്‍സ്കി സിനിമയാക്കുന്നത്. ജര്‍മന്‍കാര്‍ക്ക് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന സംശയത്തിലാണ് ആല്‍ഫ്രെഡിനെ ഫ്രഞ്ച് സര്‍ക്കാര്‍ ശിക്ഷിച്ചത്. നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് വിട്ടയച്ചു. </span><br style="line-height: 26px; margin: 0px; padding: 0px;" /><span class="Author" style="color: #3d6994; line-height: 26px; margin: 0px; padding: 0px;"><br style="margin: 0px; padding: 0px;" />tsureshbabumbi@gmail.com</span></span></div>
<div style="line-height: 22px; margin: 0px; padding: 0px;">
<span class="BodyText" style="margin: 0px; padding: 0px;"><br /></span></div>
<div style="line-height: 22px; margin: 0px; padding: 0px;">
<span class="BodyText" style="margin: 0px; padding: 0px;"><br /></span></div>
</div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-79880073377291267862014-09-06T01:25:00.001-07:002014-09-06T01:27:09.789-07:00സ്വത്വാന്വേഷണം<div dir="ltr" style="text-align: left;" trbidi="on">
<span style="color: blue;"><b><br /></b></span>
<span style="color: blue;"><b>2013 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം </b></span><br />
<span style="color: blue;"><b>നേടിയ 'ഷിപ്പ് ഓഫ് തെസ്യൂസി' നെപ്പറ്റി</b> </span><br />
<br />
<br />
<br />
<br />
കുട്ടിക്കാലത്ത് മാന്ത്രികനാകാനായിരുന്നു ആനന്ദ് ഗാന്ധിക്ക് മോഹം. പിന്നീട്, ഭൗതികശാസ്ത്രജ്ഞനാകണമെന്നായി. അവിടെയും നിന്നില്ല. തത്വചിന്തയോടായി പിന്നത്തെ ഭ്രമം. കോളേജ് വിദ്യാഭ്യാസം അപൂർണമായി അവസാനിപ്പിച്ച ആനന്ദ് ഒടുവിൽ എത്തിപ്പെട്ടത് സിനിമയിൽ. ഇതിന് അദ്ദേഹത്തിനു പറയാൻ ന്യായമുണ്ട്. ഒരേസമയം മാന്ത്രികനും തത്വചിന്തകനും എഴുത്തുകാരനും നടനുമെല്ലാം ആകാൻ പറ്റുന്നത് ചലച്ചിത്രകാരനാണെന്നാണ് ആനന്ദിന്റെ വാദം. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെത്തന്നെ സിനിമാലോകത്തിന്റെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു ആനന്ദ് ഗാന്ധി. ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' (Ship of Thesues) എന്ന ഹിന്ദിസിനിമയിൽ ഇരുത്തം വന്ന ഒരെഴുത്തുകാരനുണ്ട്. ജീവിത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെയും നിരർഥകതയെയും കുറിച്ച് ആലോചിക്കുന്ന ഒരു തത്വചിന്തകനുണ്ട്. എല്ലാറ്റിനുമുപരി, സിനിമയെന്ന മാധ്യമത്തെ തന്റെ ചിന്താധാരകളിലൂടെ കൊണ്ടുപോകാൻ കെല്പുള്ള ഒരു മാന്ത്രികന്റെ സാന്നിധ്യവുമുണ്ട് ഈ സിനിമയിൽ. <br />
<br />
സ്വത്വ( Identity )ത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിപരീതത്വമാണ് തെസ്യൂസിന്റെ കപ്പൽ. തെസ്യൂസിന്റെ പാരഡോക്സ് എന്നും ഇതറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ പഌട്ടാർക്കാണ് ഈ വിപരീതപ്രസ്താവം ആദ്യം രേഖപ്പെടുത്തിയത്. ഒരു കപ്പലിന്റെ ദ്രവിച്ച പലകകളെല്ലാം മാറ്റി പുതിയവ വെച്ചാൽ ആ കപ്പൽ പഴയ കപ്പൽ തന്നെയാകുമോ, അതോ പുതിയ കപ്പലാകുമോ എന്ന ദാർശനിക സമസ്യയാണ് പഌട്ടാർക്ക് ഉയർത്തി വിട്ടത്. ഈ ആശയത്തിന്റെ പിൻബലത്തിലാണ് ആനന്ദ് ഗാന്ധി ഫ്രഷിപ്പ് ഓഫ് തെസ്യൂസ്' സംവിധാനം ചെയ്തത്. അവയവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന മൂന്നു കഥാപാത്രങ്ങൾ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമ രേഖപ്പെടുത്തുന്നത്. അന്യന്റെ അവയവങ്ങൾ സ്വീകരിക്കുന്നയാൾക്ക് പഴയ അതേ വ്യക്തിയായി തുടരാനാവുമോ അതോ പുതിയ ആളായി മാറുമോ എന്ന സന്ദേഹമാണ് സിനിമ ഉയർത്തുന്നത്.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHtNR7jn6tW5t_XKYtyZCRibehiWiXcufNf7JXm8Fz7lQtl5EisNOKmwa8YjpJ_V4gYs1vj0XWFOc3TyEbZeGe449hx61YfH_qzTdrjg8nOTYA1mjx-SvNBS-AW2qEgWAHsgjDgjwlYJk/s1600/ship-of-theseus-movie-still.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHtNR7jn6tW5t_XKYtyZCRibehiWiXcufNf7JXm8Fz7lQtl5EisNOKmwa8YjpJ_V4gYs1vj0XWFOc3TyEbZeGe449hx61YfH_qzTdrjg8nOTYA1mjx-SvNBS-AW2qEgWAHsgjDgjwlYJk/s1600/ship-of-theseus-movie-still.jpg" height="262" width="400" /></a> പരീക്ഷണ നാടകങ്ങളിലാണ് ആനന്ദിന്റെ കലാപ്രവർത്തനത്തിന്റെ തുടക്കം. പിന്നെ, ഹ്രസ്വചിത്ര സംവിധായകനായി. സോപ്പ് ഓപ്പറകളുടെ തിരക്കഥാകൃത്തായി. ആദ്യത്തെ ഹ്രസ്വചിത്രമായ ഫ്രറൈറ്റ് ഹിയർ റൈറ്റ് നൗ' (Right here right now) അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട് ഈ ചിത്രം. 2013-ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ഫ്രഷിപ്പ് ഓഫ് തെസ്യൂസ് ' ആണ് നേടിയത്. മുംബൈ നഗരത്തെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടാണ് ആനന്ദ് ഗാന്ധി ഈ സിനിമ രൂപപ്പെടുത്തിയത്. മുംബൈ പശ്ചാത്തലമാകുമ്പോഴും ഇത് ആ നഗരത്തിന്റെ കഥയായി മാറുന്നില്ല. കഥാപാത്രങ്ങൾക്ക് നിലയുറപ്പിച്ചു നിൽക്കാനുള്ള തറയായി മാത്രമേ നഗരത്തെ കാണാനാവൂ. മൂന്നു കഥാഖണ്ഡമായാണ് സിനിമയുടെ ഘടന. ഇവയിൽ മൂന്നു പ്രധാന കഥാപാത്രങ്ങൾ. പരസ്പരം അടുപ്പമില്ലെങ്കിലും ആശയതലത്തിൽ അവർക്ക് സാജാത്യമുണ്ട്. ഒടുവിൽ മൂന്നു കഥാപാത്രങ്ങളും പരസ്പരമറിയാതെ ഒരുമിച്ച്, ഒരിടത്ത് ഒത്തുചേരുന്നു.<br />
<br />
വ്യത്യസ്തത പുലർത്തുന്ന മൂന്നു കഥകളാണ് സംവിധായകൻ പറയുന്നത്. മൂന്നിനും ഒറ്റയ്ക്ക് നിൽക്കാനുള്ള ശേഷിയുണ്ട്. എങ്കിലും, ഇതിവൃത്തത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കാണ്. ഒരേ ആശയത്തിലേക്കാണ്. തത്വചിന്താപരമായ യാത്രയാണ് തന്റേതെന്ന് സംവിധായകൻ പറയുന്നു. സത്യം, ശിവം, സുന്ദരം എന്ന ദാർശനികതലത്തിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. സത്യവും ധർമനീതിയും സൗന്ദര്യവും അന്വേഷിച്ചുള്ള യാത്രയാണത്. കഥാപാത്രങ്ങളിലൂടെ അത് സാക്ഷാത്കരിക്കാനാണ് ശ്രമം. മൂന്നു കഥാപാത്രങ്ങളിലും വെച്ച് അദ്ദേഹത്തിന് കൂടുതൽ ചായ്വ് രണ്ടാമത്തെ ഖണ്ഡത്തിലെ ജൈനസന്യാസിയോടാണ്. സംവിധായകന്റെ ആരാധ്യപുരുഷന്മാരുടെ സങ്കലനമാണ് മൈത്രേയൻ എന്ന സന്യാസി. മഹാത്മാ ഗാന്ധിയും ജൈനചിന്തകൻ ശ്രീമദ് രാജചന്ദ്രയും ആക്ടിവിസ്റ്റ് അഭയ് മേത്തയും പരിസ്ഥിതിവാദി സതീഷ്കുമാറും പിന്നെ തന്റെ ഒരു ഭാഗവും ചേർന്നതാണ് മൈത്രേയൻ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGBbHPRV6MDj1LvC-tRTrAOhegaDND6x4NcwzodrVI7R7bxgouaByOwPAkyjzRvPRw0YJu2JlBZj3UKcdVC_bbNw5J7KLlyuYk0AJFyG-bU93EdhTs5Zs_wsr1xGk9vLLCHxyuFy1Ibrg/s1600/ship-of-theseus-2012-003.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGBbHPRV6MDj1LvC-tRTrAOhegaDND6x4NcwzodrVI7R7bxgouaByOwPAkyjzRvPRw0YJu2JlBZj3UKcdVC_bbNw5J7KLlyuYk0AJFyG-bU93EdhTs5Zs_wsr1xGk9vLLCHxyuFy1Ibrg/s1600/ship-of-theseus-2012-003.jpg" height="225" width="400" /></a> ലോകത്തെ തുറന്നുനോക്കുന്ന ഒരു കണ്ണിന്റെ സമീപദൃശ്യത്തിലാണ് സിനിമയുടെ തുടക്കം. അലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറെയും സുഹൃത്തിനെയുമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. നേത്രപടലത്തിൽ പഴുപ്പ് വന്ന് കാഴ്ചശക്തി നഷ്ടമായപ്പോഴാണ് അലിയ എന്ന ഇറാനിയൻ യുവതി ചിത്രമെടുപ്പിലേക്ക് തിരിഞ്ഞത്. വർണങ്ങളെ അവൾ അകറ്റി നിർത്തുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളേ അവൾ എടുക്കുന്നുള്ളു. ശബ്ദമാണവളെ പിടിച്ചുനിർത്തുന്നത്. ആ ശബ്ദത്തിൽ നിന്നാണ് അവൾ ഒരു ദൃശ്യം പിടിച്ചെടുക്കുന്നത്. അതിൽ നഗരത്തിലെയും ചേരികളിലെയും ജീവിതസ്പന്ദനങ്ങളുണ്ട്. ചിത്രങ്ങളിൽ തൊട്ടുനോക്കി അവൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. രേഖപ്പെടുത്തി, സൂക്ഷിച്ചുവെച്ച്, പിന്നെ ഓർമകളാക്കി മാറ്റാനാണ് അവൾ ഫോട്ടോഗ്രഫിയിൽ അഭയം തേടിയത്. അവളെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും കൂട്ടുകാരൻ വിനയ് അടുത്തുണ്ട്. എങ്കിലും, അവൻ രക്ഷാകർത്താവായി ചമയുന്നത് അവൾക്കിഷ്ടമല്ല. തന്റെ ചിത്രങ്ങളെ ആരും പുകഴ്ത്തുന്നതും അലിയ ഇഷ്ടപ്പെടുന്നില്ല. വങ്കത്തരം നിറഞ്ഞ ഓപ്പറകൾ കണ്ട് സമയം പോക്കുന്ന ജനങ്ങൾ മതത്തിന്റെയും ആശയങ്ങളുടെയും പേരിൽ പോരടിക്കുകയാണെന്ന് അലിയ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവർ തന്റെ ചിത്രങ്ങളെ വിലയിരുത്തേണ്ടെന്ന് അവൾ പറയുന്നു. ശസ്ത്രക്രിയയിലൂടെ വീണ്ടും കാഴ്ച കിട്ടുമ്പോൾ അവൾ മറ്റൊരാളായി മാറുന്നു. ശബ്ദവും കാഴ്ചയും അവളെ അമ്പരപ്പിക്കുന്നു. അവളുടെ ജീവിതത്തിലും ചിത്രങ്ങളിലും വർണങ്ങൾ തിരിച്ചെത്തുന്നു. എന്നിട്ടും അവൾ തൃപ്തയാണോ? അല്ലെന്നാണ് സംവിധായകൻ നമ്മോട് പറയുന്നത്. കണ്ണു മാറ്റിവെച്ചതിലൂടെ കിട്ടിയ കാഴ്ചയുടെ അനുഗ്രഹം അപൂർണമാണെന്ന് അവൾ വിശ്വസിക്കുന്നു. പലപ്പോഴും കറുത്ത തുണി കണ്ണിൽക്കെട്ടി അവൾ സ്വയം ഇരുട്ടുണ്ടാക്കുന്നു. പ്രചോദനം കിട്ടാൻ മറ്റെവിടെയെങ്കിലും പോകണമെന്ന് അവൾ ആഗ്രഹിക്കുന്നു. മഞ്ഞുവീഴുന്ന താഴ്വരയിൽ, ക്യാമറയുമായി ആഹ്ലാദവതിയായി ഇരിക്കുന്ന അലിയയെയാണ് അവസാനദൃശ്യത്തിൽ നമ്മൾ കാണുന്നത്. ഒരു മരപ്പാലത്തിൽ കാലുകൾ തൂക്കിയിട്ടിരുന്ന് പ്രകൃതിദൃശ്യം ആസ്വദിക്കുകയാണവൾ. നീലാകാശവും മലയും മഞ്ഞും അരുവിയും അവൾക്കുചുറ്റും പുതുലോകം തുറന്നിടുന്നു. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0iN-ilbXh3N0KKVSzJi3Be7WfU7OTZLV5oc3jsJyv-KI6MMDWNcqvJwDRwOS9_Qm7W_CJMPUg_VjnZz-2V-vtsYokatFSjEOmHrYWyRQnruGl3OpxGKLKDqnALawVCsmNx7iRGuUxk5M/s1600/ship-of-theseus-wallpapers-01.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0iN-ilbXh3N0KKVSzJi3Be7WfU7OTZLV5oc3jsJyv-KI6MMDWNcqvJwDRwOS9_Qm7W_CJMPUg_VjnZz-2V-vtsYokatFSjEOmHrYWyRQnruGl3OpxGKLKDqnALawVCsmNx7iRGuUxk5M/s1600/ship-of-theseus-wallpapers-01.jpg" height="400" width="345" /></a></div>
രണ്ടാമത്തെ ഖണ്ഡത്തിലെ നായകൻ ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ജൈനസന്യാസി മൈത്രേയനാണ്. ഈ ലോകം മനുഷ്യർക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ ജീവജാലങ്ങൾക്കുപോലും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. മൃഗങ്ങളിൽ മരുന്നുപരീക്ഷണം നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുക്കുന്നത് അഹിംസാവാദിയായ ഈ സന്യാസിയാണ്. കോടതിയിലെ വാദം കേൾക്കാൻ നഗരത്തിലൂടെ മഴയത്ത് നഗ്നപാദനായി സഞ്ചരിക്കുന്ന മൈത്രേയനെയാണ് നമ്മളാദ്യം കാണുന്നത്. ജീവിതത്തിൽ നിന്നും മരണത്തിൽ നിന്നും യഥാർഥമോചനം നേടി മോക്ഷം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കരൾവീക്കം വന്നിട്ടും രോഗശാന്തിക്കായി മരുന്നു കഴിക്കാൻ വിസമ്മതിക്കുന്നു അദ്ദേഹം. ഈ ചിന്താഗതിയിൽ നിന്ന് ഭിന്നനായ യുവസുഹൃത്ത് ചാർവാകൻ എന്ന വക്കീലിനെയാണ് പിന്നെ നമ്മൾ പരിചയപ്പെടുന്നത്. മരുന്നു കഴിക്കാതെ സ്വന്തം ശരീരത്തെ എന്തിനു സ്വയം പീഡിപ്പിക്കണം എന്നതാണ് മൈത്രേയനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ ചാർവാകന്റെ ചോദ്യം. ചികിത്സ വേണ്ടെന്നുവെച്ച് ഉപവാസത്തിലൂടെ നിർവാണം പൂകാനുള്ള മൈത്രേയന്റെ ശ്രമം പരാജയപ്പെടുകയാണ്. മൃതപ്രായനായി കിടക്കുമ്പോൾ ഒരു വയോധികൻ വന്ന് ഫ്രയഥാർഥത്തിൽ നമുക്ക് ആത്മാവുണ്ടോ' എന്നു ചോദിക്കുമ്പോൾ ഫ്രഎനിക്കറിഞ്ഞൂടാ' എന്നാണ് മൈത്രേയൻ നൽകുന്ന മറുപടി. മോക്ഷം നേടാൻ താൻ പ്രാപ്തനായിട്ടില്ലെന്ന് അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കീഴടങ്ങാനാണ് അദ്ദേഹം ഒടുവിൽ തീരുമാനിക്കുന്നത്.<br />
വൃക്ക മാറ്റിവെക്കലിന് വിധേയനായ നവീൻ എന്ന ഓഹരി ദല്ലാളാണ് അവസാനഖണ്ഡത്തിലെ പ്രധാന കഥാപാത്രം. പണത്തിൽ മാത്രമേ അയാൾക്ക് താത്പര്യമുള്ളൂ. എന്നാൽ, അയാളുടെ മുത്തശ്ശി നേരെ തിരിച്ചാണ്. ആക്ടിവിസ്റ്റായ അവർ പേരക്കുട്ടിയുടെ പണക്കൊതിയെ കണക്കിന് വിമർശിക്കുന്നു. ജീവിതത്തിൽ ആകെ വേണ്ടത് സന്തോഷവും സഹാനുഭൂതിയുമാണെന്നാണ് അവരുടെ വാദം. നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണം. എങ്കിലേ അത് ജീവിതമാകുന്നുള്ളൂ. അടിമത്തത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടിയ മൂന്നു തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ആ വയോധിക അഭിമാനം കൊള്ളുന്നു. ഈ പോരാട്ടങ്ങളൊക്കെ നടത്തിയത് തന്റെ പേരക്കുട്ടി അമേരിക്കക്കാരന്റെ അടിമയായി മാറുന്നത് കാണാനായിരുന്നോ എന്ന് അവർ സങ്കടപ്പെടുന്നു. മുത്തശ്ശിയുടെ വാദഗതികളെ അസഹിഷ്ണുതയോടെ തള്ളുകയാണയാൾ. എങ്കിലും, അയാളിലും സഹാനുഭൂതിയുടെ അംശമുണ്ടെന്ന് പിന്നീടുള്ള കഥാഗതിയിൽ വ്യക്തമാകുന്നു. വൃക്കദാനത്തിലൂടെ വഞ്ചിക്കപ്പെട്ട ശങ്കറെന്ന തൊഴിലാളിയുടെ പ്രശ്നം നവീൻ ഏറ്റെടുക്കുകയാണ്. വൃക്ക സ്വീകരിച്ച വിദേശിയെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാമെന്ന് നവീൻ പറയുമ്പോൾ ശങ്കർ എതിർക്കുന്നു. നീണ്ടുനീണ്ടുപോകുന്ന നിയമപ്പോരാട്ടത്തിലൂടെ നീതി തേടി ജീവിതം തുലയ്ക്കാൻ താനില്ലെന്ന് അയാൾ പറയുമ്പോൾ ആനന്ദ് ഗാന്ധി വിരൽ ചൂണ്ടുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയിലേക്കാണ്.<br />
പ്രത്യാശയുടെ ലോകത്തേക്ക് വെളിച്ചം തുറന്നിട്ടുകൊണ്ടാണ് ആനന്ദ് ഗാന്ധി സിനിമ അവസാനിപ്പിക്കുന്നത്. തെളിഞ്ഞ, വിശാലമായ നീലാകാശവും വെളിച്ചത്തിന്റെ സമൃദ്ധിയും പല രംഗങ്ങളിലും ആവർത്തിക്കുന്നതു കാണാം. അവയവദാനത്തിന്റെ മഹത്വം പ്രഘോഷിക്കാൻ സംവിധായകൻ മടിക്കുന്നില്ല. അവയവങ്ങൾ സ്വീകരിച്ചവർ ഒരു ഹാളിൽ ഒരുമിച്ചുകൂടി വിഡിയോ കാണുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്. അലിയയെയും മൈത്രേയനെയും നവീനെയും നമ്മൾ ഒരുമിച്ച് കാണുന്നത് ഈ അവസാനദൃശ്യങ്ങളിലാണ്.<br />
നമ്മുടെ നിയമ, ജീവിത, സാമൂഹികാവസ്ഥകളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട് സംവിധായകൻ. കോടതിയിലെ വിതണ്ഡവാദങ്ങളും മൈത്രേയനും ചാർവാകനും തമ്മിലുള്ള ചർച്ചയുമൊക്കെ അദ്ദേഹം അതിരുവിടാതെ, സൂക്ഷ്മതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തന്റെ കാഴ്ചപ്പാടുകളെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നതിൽ അസാധാരണ വിജയമാണ് ആനന്ദ് ഗാന്ധി നേടിയിരിക്കുന്നത്. ഏതുസമയത്തും ബോറടിയിലേക്കു വീഴാവുന്നതാണ് സിനിമയിലെ മിക്ക കഥാസന്ദർഭങ്ങളും. അവിടെയൊക്കെ അതിരുകടക്കാതെ, തിരക്കഥയെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട് ആനന്ദ്. താത്വിക ചർച്ചകളൊക്കെ കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായി വന്നുചേരുകയാണ്. കഥാപാത്രങ്ങൾക്ക് മൈത്രേയൻ, ചാർവാകൻ, നവീൻ എന്നീ പേരുകളിട്ടതിൽപ്പോലും ഔചിത്യവും സൂക്ഷ്മശ്രദ്ധയും പ്രകടമാണ്.<br />
തന്റെ കഥാപാത്രങ്ങളെ മുംബൈ നഗരപശ്ചാത്തലത്തിൽ കൊണ്ടുവന്നതിന് ആനന്ദിന് മറുപടിയുണ്ട്. ജൈനഭിക്ഷുവും അന്ധയായ ഫോട്ടോഗ്രാഫറും ഓഹരി ദല്ലാളുമൊന്നും ഈ ലോകത്തിനു പുറത്തുനിൽക്കുന്നവരല്ല. മുംബൈ പോലുള്ള നഗരത്തിൽ അവരെക്കാണാം. അവരെല്ലാം ഇവിടെയെവിടെയോ നമുക്ക് ചുറ്റുമുണ്ട് - അദ്ദേഹം പറയുന്നു. <br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-59254663729372889742014-06-28T22:57:00.003-07:002014-06-28T22:59:53.985-07:00അടിമയുടെ 12 വർഷം <div dir="ltr" style="text-align: left;" trbidi="on">
<br />
<b style="background-color: white;"><span style="color: blue;">അമേരിക്കയിലെ കരിമ്പിൻ തോട്ടങ്ങളിലും </span></b><br />
<b style="background-color: white;"><span style="color: blue;">പരുത്തിപ്പാടങ്ങളിലും മാടുകളെപ്പോലെ പണിയെടുത്തിരുന്ന </span></b><br />
<b style="background-color: white;"><span style="color: blue;">അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിന്റെ</span></b><br />
<b style="background-color: white;"><span style="color: blue;"> വീരഗാഥയാണ് സംവിധായകൻ സ്റ്റീവ് മക്വീനിന്റെ </span></b><br />
<b style="background-color: white;"><span style="color: blue;"> 'റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വ് ' എന്ന ഹോളിവുഡ് സിനിമ </span></b><br />
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
<div style="text-align: left;">
1841.ന്യൂയോർക്കിലെ സരട്ടോഗ. സോളമൻ നോർത്തപ്പ് എന്ന വയലിൻ വാദകന്റെ ജീവിതഗതി മാറുന്നത് ഇവിടെ വെച്ചാണ്. ഹാമിൽട്ടൺ, ബ്രൗൺ എന്നീ വെള്ളക്കാരുടെ മോഹനവാഗ്ദാനമാണ് സോളമനെ ചതിച്ചത്. ഭാര്യ എലൈസയും രണ്ടു മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു അയാൾ. അതിനിടയ്ക്കാണ് അയാൾ ചതിയിൽ വീഴുന്നത്. ഒരു സർക്കസ് കമ്പനിയിൽ വയലിനിസ്റ്റിന്റെ ഒഴിവുണ്ടെന്നു പറഞ്ഞാണ് സോളമനെ വാഷിങ്ടണിലേക്ക് ക്ഷണിക്കുന്നത്. ഒരു ദിവസം ഒരു ഡോളർ കൂലി. രാത്രി ഷോയുണ്ടെങ്കിൽ മൂന്നു ഡോളർ വേറെ. പക്ഷേ, സോളമൻ സർക്കസ് കമ്പനിയിലല്ല എത്തിയത്. അടിമകളെ വിലക്കെടുക്കുന്ന ഒരാൾക്ക് ഹാമിൽട്ടണും ബ്രൗണും സോളമനെ വിൽക്കുകയായിരുന്നു. ഇരുട്ടുമുറിയിൽ ചങ്ങലയിൽ കിടക്കുന്ന സോളമനെയാണ് പിന്നീട് നമ്മൾ കാണുന്നത്. താൻ സ്വതന്ത്ര മനുഷ്യനാണെന്ന സോളമന്റെ വിലാപം ആ ഇരുട്ടുമുറിയിൽ ആരും കേൾക്കാതെ അമർന്നുപോയി. ജോർജിയയിൽ നിന്ന് ഓടിപ്പോന്ന അടിമയായി സോളമൻ മുദ്രകുത്തപ്പെട്ടു. അയാളുടെ സ്വന്തം പേർ വിസ്മൃതിയിലാണ്ടു. പകരം, പുതിയൊരു പേർ ചാർത്തി നൽകി. പഌറ്റ്. 12 വർഷമാണ് പഌറ്റ് എന്ന പേരുംപേറി സോളമൻ നോർത്തപ്പ് ദുരിതജീവിതം നയിച്ചത്. കലാകാരനെന്നല്ല, ഒരു മനുഷ്യനായിപ്പോലും അയാൾക്ക് അംഗീകാരം കിട്ടിയില്ല. ഭാര്യയെയും മക്കളെയും അയാളിൽ നിന്നകറ്റി. ഒരു കന്നുകാലിയുടെ ജീവിതമാണ് അയാൾ 12 വർഷം ജീവിച്ചുതീർത്തത്. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ കടന്നുപോയ 12 വർഷങ്ങൾ. ഇരുളിൽ നിന്ന് വീണ്ടും വെളിച്ചത്തിലേക്ക് വരുന്ന സോളമൻ നോർത്തപ്പിന്റെ ജീവിതരേഖയാണ് റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വ് (Twelve years a slave ) എന്ന ഹോളിവുഡ് സിനിമ. </div>
<div style="text-align: left;">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNh5B6iADcvAP1DDNzw51qtICe3pH9s-VakVCZP7OX4wZtzWa2hA3dMN3URV7jrZzYGsEA0xF-yXbNr42jqNsOd1vSDv4ktJbIM-xt1UyJlcte_ejh9Ee7I7xCk9lEsGln4gkxarQgikY/s1600/12years21.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNh5B6iADcvAP1DDNzw51qtICe3pH9s-VakVCZP7OX4wZtzWa2hA3dMN3URV7jrZzYGsEA0xF-yXbNr42jqNsOd1vSDv4ktJbIM-xt1UyJlcte_ejh9Ee7I7xCk9lEsGln4gkxarQgikY/s1600/12years21.jpg" height="266" width="400" /></a></div>
കറുത്ത വർഗക്കാരനായ ബ്രിട്ടീഷ് സംവിധായകൻ സ്റ്റീവ് മക്വീനിന് അടിമജീവിതം പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കേണ്ട അദ്ഭുതകഥകളല്ല. ഓർമ വെച്ച നാൾ മുതൽ അദ്ദേഹം കേട്ടുതുടങ്ങിയതാണ് തന്റെ മുൻതലമുറയുടെ നരകജീവിതം. നെഞ്ചിലും മുതുകിലും ഒരു ഭാരം പോലെ അതെപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കരിമ്പിൻ തോട്ടങ്ങളിലും പരുത്തിപ്പാടങ്ങളിലും ആരുമറിയാതെ ചത്തൊടുങ്ങിയ ആയിരക്കണക്കിനു മനുഷ്യർ. അവരെക്കുറിച്ച് സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കാലമേറെയായി. ഒരിക്കൽ ഭാര്യയാണ് ചോദിച്ചത് എന്തുകൊണ്ട് യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഈ സിനിമയെടുത്തുകൂടാ എന്ന്. ഭാര്യ തന്നെയാണ് സോളമൻ നോർത്തപ്പ് എന്ന മുൻ അടിമ എഴുതിയ ആത്മകഥ തിരഞ്ഞുപിടിച്ചത്. 1853ൽ പ്രസിദ്ധീകരിച്ച 'റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വ് ' എന്ന പുസ്തകത്തിന്റെ ഇതിഹാസ മാനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് സ്റ്റീവ് മക്വീൻ പറയുന്നു. അടിമസമ്പ്രദായത്തിന്റെ വിശദാംശങ്ങൾ, അതിജീവനത്തിനായുള്ള മനുഷ്യന്റെ തളരാത്ത പോരാട്ടം, കടുത്ത ജീവിതസാഹചര്യങ്ങളിലും കൈവിടാത്ത മാനവികത-ഇതെല്ലാമുണ്ട് സോളമന്റെ അനുഭവസാക്ഷ്യത്തിൽ. </div>
<div style="text-align: left;">
കർഷകനും വയലിനിസ്റ്റുമായ സോളമൻ 32ാമത്തെ വയസ്സിലാണ് അടിമച്ചന്തയിലേക്ക് വലിച്ചിഴക്കപ്പെട്ടത്. സരട്ടോഗ പട്ടണത്തിലായിരുന്നു അയാളും കുടുംബവും. വിമോചിതനാക്കപ്പെട്ട അടിമയായിരുന്നു സോളമന്റെ പിതാവ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന വാഷിങ്ടണിലേക്കാണ് സോളമനെ രണ്ടുപേർ സൂത്രത്തിൽ കൊണ്ടുപോയത്. 1853 ജനവരി മൂന്നിനാണ് അദ്ദേഹം സ്വതന്ത്രനായത്. അപ്പോഴേക്കും യാതനാജീവിതം 12 വർഷം പിന്നിട്ടിരുന്നു. തന്റെ അനുഭവം പുറംലോകത്തെത്തിക്കുകയാണ് സോളമൻ ആദ്യം ചെയ്തത്. വിമോചിതനായ കൊല്ലം തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമസമ്പ്രദായത്തിനെതിരെ പ്രചരണം നടത്താനാണ് സോളമൻ തന്റെ ശിഷ്ടജീവിതം മാറ്റിവെച്ചത്. 1864 ൽ 55ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. തൊട്ടടുത്ത വർഷം അമേരിക്കയിൽ എബ്രഹാം ലിങ്കൺ അടിമസമ്പ്രദായം എന്നെന്നേക്കുമായി നിരോധിച്ചു.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJA6rDl17Kz5jB2oFy5sn-RlfC7lG4R320Pk3zPQRjrgRgHUIeEQrL5X7bvnR1_HugOaTsbRaZ76wKsb6AwwX53fzIn2dBDjndGMC1HTl7FnzDIdBK6ygULTM7ioHJBwmj6EFfV4QAZVk/s1600/12YearsSlave.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJA6rDl17Kz5jB2oFy5sn-RlfC7lG4R320Pk3zPQRjrgRgHUIeEQrL5X7bvnR1_HugOaTsbRaZ76wKsb6AwwX53fzIn2dBDjndGMC1HTl7FnzDIdBK6ygULTM7ioHJBwmj6EFfV4QAZVk/s1600/12YearsSlave.jpg" height="223" width="400" /></a></div>
<div style="text-align: left;">
നാല്പത്തിനാലുകാരനായ സ്റ്റീവ് മക്വീനിന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ് 'റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വ് '. 2008 ൽ ഇറങ്ങിയ 'ഹംഗർ' സ്റ്റീവിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 'ഹംഗറും' യഥാർഥ സംഭവത്തെ ആശ്രയിച്ചുള്ള ചിത്രമായിരുന്നു. വടക്കൻ അയർലൻഡിലെ ബൽഫാസ്റ്റിലുള്ള മാസെ ജയിലിൽ ഗാന്ധിയൻ മാതൃകയിൽ 66 ദിവസം ഉപവാസം കിടന്ന് രക്തസാക്ഷിയായ ബോബി സാൻഡ്സിന്റെ ഇതിഹാസ ജീവിതമാണ് 'ഹംഗർ' പകർത്തിയത്. ഐറിഷ് റിപ്പബഌക്കൻ ആർമി നേതാവായിരുന്നു ബോബി സാൻഡ്സ്. 1981ൽ 27ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയത്തടവുകാർക്കുള്ള അവകാശങ്ങൾക്കുവേണ്ടി ശരീരത്തെ സമരായുധമാക്കി പൊരുതി വീരമൃത്യു വരിച്ചത്. 'ഷെയിം' എന്ന രണ്ടാമത്തെ സിനിമയും ശ്രദ്ധിക്കപ്പെട്ടു. ലൈംഗികാസക്തിയുള്ള ബ്രാൻഡൻ എന്ന അഡ്വർടൈസിങ് എക്സിക്യുട്ടീവിന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം. 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് 'റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വി' നാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ് സ്റ്റീവ് മക്വീൻ. ഓസ്കറിന് തിളക്കം കൂടുന്നത് 'റ്റ്വൽവ് ഇയേഴ്സ് എ സ്ലെയ്വ്' പോലുള്ള സാമൂഹികചിത്രങ്ങൾ ആദരിക്കപ്പെടുമ്പോഴാണ്. </div>
<div style="text-align: left;">
വളരെ വൈകാരികമായാണ് സംവിധായകൻ ഇതിവൃത്തത്തെ സമീപിക്കുന്നത്. വലിയൊരു ജനത അനുഭവിച്ച യാതനയെ അതിന്റെ എല്ലാ കാഠിന്യത്തോടെയും ചിത്രീകരിക്കുന്നു അദ്ദേഹം. അടിമയുടെ പുറത്ത് പുളഞ്ഞുവീഴുന്ന ഓരോ ചാട്ടവാറടിയുടെയും ശബ്ദം നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലിൽ പ്രാകൃതമായ ഒരു ഭൂതകാലത്തിലേക്കാണ് നമ്മൾ ചെന്നുവീഴുന്നത്. ചോരയും കണ്ണീരും വീണ കരിമ്പിൻതോട്ടങ്ങളും പരുത്തിപ്പാടങ്ങളും എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കുന്നു. ആത്മാഭിമാനം വെടിയാതെ പൊരുതിനിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ എതിർപ്പിന്റെ സ്വരംമാത്രം ഇടയ്ക്ക് നമുക്ക് കേൾക്കാം. </div>
<div style="text-align: left;">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8zOp8_-6J_suE5xMP0uoTE1QbmFiD0ngwM3l-HMTyikoScVjFo8fcU9uoXfCQ5JyKkcM3noLUtlysDBZc9LmYidMe4i4_L3uXGXjv0ueXMRRXVnHQCX1dShgKP6ArL6omhqVnFY3VNvE/s1600/twelve-years-a-slave02.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8zOp8_-6J_suE5xMP0uoTE1QbmFiD0ngwM3l-HMTyikoScVjFo8fcU9uoXfCQ5JyKkcM3noLUtlysDBZc9LmYidMe4i4_L3uXGXjv0ueXMRRXVnHQCX1dShgKP6ArL6omhqVnFY3VNvE/s1600/twelve-years-a-slave02.jpg" height="266" width="400" /></a></div>
ലൂയിസിയാനയിലെ കരിമ്പിൻതോട്ടത്തിൽ പണിക്കെത്തിയ അടിമകളുടെ ദീനാവസ്ഥയിൽനിന്നാണ് സിനിമ തുടങ്ങുന്നത്. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സോളമൻ നോർത്തപ്പിന്റെ അനുഭവങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്. ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്ന കാലം. മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിച്ചാണ് അയാൾ സർക്കസ് കമ്പനിയിൽ ചേരാൻ പോകുന്നത്. അതൊരു ചതിയായിരുന്നു. അത് തിരിച്ചറിയുമ്പോഴേക്കും സോളമന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരുന്നു. പഌറ്റ് എന്ന അപരനാമത്തിലായി അവിടുന്നങ്ങോട്ട് അയാളുടെ ജീവിതം. എഴുത്തും വായനയും അറിയാമെന്ന വെളിപ്പെടുത്തൽ പോലും അപകടമായിരുന്നു. ഭാര്യയെയും മക്കളെയും കണ്ണെത്താദൂരത്തെ ഏതോ അടിമപ്പാളയത്തിലേക്ക് മാറ്റിയിരുന്നു. എന്നെങ്കിലും ഏതെങ്കിലും രക്ഷകൻ വരുന്നതും കാത്ത് അയാളിരുന്നു. അപ്പോഴും, അനീതിയോട് പൊരുതാനുള്ള ശേഷി അയാൾ ആർക്കും അടിയറ വെച്ചില്ല. മനസ്സിലെ സംഗീതവും അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചു. </div>
<div style="text-align: left;">
അടിമക്കച്ചവടം പാപമല്ലെന്നായിരുന്നു വെള്ളക്കാരുടെ വാദം. അടിമകൾ അവർക്ക് സ്വകാര്യ സ്വത്ത് പോലെയായിരുന്നു. ആ സ്വകാര്യസ്വത്ത് അവർക്ക് എന്തും ചെയ്യാം. തല്ലാം, കൊല്ലാം, ലൈംഗികദാഹം തീർക്കാം, കൂടുതൽ തുക കിട്ടിയാൽ മറ്റുള്ളവർക്ക് വിൽക്കാം. എങ്കിലും, ആ നരാധമന്മാർക്കിടയിലും ഒറ്റപ്പെട്ട നല്ല മനുഷ്യരുണ്ടായിരുന്നു. കാലവും നിയമവും മാറുന്നുണ്ടെന്ന് മനസ്സിലാക്കിയവർ. കറുത്തവനും മനുഷ്യനാണെന്ന അവരുടെ തിരിച്ചറിവിൽ നിന്നാണ് സോളമൻ നോർത്തപ്പിന്റെ മോചനം സാധ്യമാകുന്നത്. </div>
<div style="text-align: left;">
സോളമൻ നോർത്തപ്പ് കഴിഞ്ഞാൽ നമ്മുടെ ശ്രദ്ധനേടുന്ന മറ്റൊരു പ്രധാന കഥാപാത്രം പാറ്റ്സി എന്ന യുവതിയാണ്. അടിമക്കച്ചവടക്കാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയാണവൾ. കഠിനമായി ജോലിയെടുക്കാനും കാമം തീർക്കാനും യജമാനപത്നിയുടെ കോപാഗ്നി ഏറ്റുവാങ്ങാനും വിധിക്കപ്പെട്ടവൾ. ഏതൊരു ആണിനേക്കാളും പരുത്തി പറിച്ചെടുക്കുന്നുണ്ടവൾ. എന്നിട്ടും, ദേഹം വൃത്തിയാക്കാൻ ഒരു കഷണം സോപ്പുപോലും അവൾക്ക് കിട്ടുന്നില്ല. മറ്റൊരു തോട്ടമുടമയുടെ ഭാര്യയിൽ നിന്ന് സോപ്പ് വാങ്ങാൻ പോയ കുറ്റത്തിനാണ് അവൾ ശിക്ഷിക്കപ്പെടുന്നത്. നഗ്നദേഹത്ത് ചാട്ടവാറടിയേറ്റ് അവൾ ബോധമറ്റുവീഴുമ്പോൾ ക്യാമറാഫ്രെയിമിൽ വെളുത്ത ആ സോപ്പുകഷണം നമുക്ക് കാണാം. </div>
<div style="text-align: left;">
അടിമക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട് സമീപകാല സിനിമകളാണ് 'അമിസ്റ്റഡ് ' (എൗഹീറമല), 'ലിങ്കൺ' എന്നിവ. രണ്ടിന്റെയും സംവിധായകൻ പ്രശസ്തനായ സ്റ്റീവൻ സ്പിൽബർഗാണ്. ലാ അമിസ്റ്റഡ് എന്ന കപ്പലിൽ ക്യൂബയിലെ അടിമച്ചന്തയിലേക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ആഫ്രിക്കക്കാർ കലാപമുണ്ടാക്കുന്നതും തുടർന്നുള്ള അവരുടെ മോചനവുമാണ് 1997ൽ ഇറങ്ങിയ 'അമിസ്റ്റഡി'ന്റെ ഇതിവൃത്തം. അടിമസമ്പ്രദായം അവസാനിപ്പിച്ചതിന്റെ പേരിൽ വെടിയേറ്റു മരിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതമാണ് 'ലിങ്കൺ' (2012) എന്ന ചിത്രത്തിന്റെ പ്രമേയം.</div>
</div>
<div style="text-align: left;">
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com3tag:blogger.com,1999:blog-8919606961085391430.post-27617108402364338972014-05-19T23:45:00.001-07:002014-05-21T11:09:20.714-07:00ഒലിവിലകളുടെ മർമരം<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: blue;">1982ലെ ലെബനോൺ </span><span style="color: blue;">യുദ്ധത്തിന്റെ </span></b><br />
<b><span style="color: blue;">പശ്ചാത്തലത്തിൽ, </span><span style="color: blue;">ഒരു ഇസ്രായേലി വൈമാനികനും</span></b><br />
<b><span style="color: blue;"> പലസ്തീൻ ബാലനും തമ്മിലുള്ള </span><span style="color: blue;">ഹൃദയബന്ധത്തിന്റെ</span></b><br />
<b><span style="color: blue;"> കഥയാണ് പലസ്തീൻ ജനതയോട് </span><span style="color: blue;">അനുഭാവം പുലർത്തുന്ന </span></b><br />
<b><span style="color: blue;">ഇസ്രായേലി സംവിധായകൻ</span><span style="color: blue;">എറാൻ റികഌസ് </span><span style="color: blue;">സെയ്തൂൻ</span></b><br />
<b><span style="color: blue;">എന്ന സിനിമയിൽ </span><span style="color: blue;">ആവിഷ്കരിക്കുന്നത്</span></b><br />
<br />
<br />
ലോകജനതക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത് എന്ന് പ്രഖ്യാപിച്ച ഇസ്രായേലി സംവിധായകനാണ് എറാൻ റിക്ളിസ്. സിനിമയുടേത് ലോകഭാഷയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിർത്തികൾ കടന്ന് അത് സഞ്ചരിക്കുന്നു. തന്റെ സിനിമ ഇസ്രായേലികൾ മാത്രം കണ്ടാൽപ്പോരാ. ലോകം മുഴുവൻ കാണണം. നമ്മൾ മുൻവിധികളുള്ള ലോകത്താണ് ജീവിക്കുന്നത്. ഒരു സിനിമകൊണ്ടൊന്നും ലോകം മാറ്റിയെടുക്കാനാവില്ല. എങ്കിലും, പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കാനാവും. അതിനാണ് താൻ സിനിമയിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകരുടെ മനസ്സും അഭിപ്രായവും മാറ്റിയെടുക്കുകയാണ് ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ ദൗത്യം എന്ന് റിക്ളിസ് അടിവരയിടുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3ywTcYn1IAjrGunhtDsTbIXCGzaxGGo4zPADh-CNNODObPvcd3tJdZDuGKoFydFnp4lnCUDxmSc_tUkLWbSMawmrGlHMKnaJCJPMmA8dsGJMXVkfvSmL4D-iRd0z9f3PNOrGZvwrlPfk/s1600/image-film-zaytoun-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3ywTcYn1IAjrGunhtDsTbIXCGzaxGGo4zPADh-CNNODObPvcd3tJdZDuGKoFydFnp4lnCUDxmSc_tUkLWbSMawmrGlHMKnaJCJPMmA8dsGJMXVkfvSmL4D-iRd0z9f3PNOrGZvwrlPfk/s1600/image-film-zaytoun-1.jpg" height="266" width="400" /></a></div>
റിക്ളിസിന്റെ അവകാശവാദം പൂർണമായും ശരിയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നവർ സമ്മതിക്കും. കപ്പ് ഫൈനൽ (1991), സിറിയൻ ബ്രൈഡ് (2004), ലെമൺ ട്രീ (2008), ഹ്യൂമൺ റിസോഴ്സസ് മാനേജർ (2010), 2012-ന്റെ ഒടുവിലായി ഇറങ്ങിയ സെയ്തൂൻ (ZEYTOUN ) തുടങ്ങിയ ചിത്രങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന മാനവികത ആർക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക?<br />
1982-ലാണ് ആദ്യത്തെ ഇസ്രായേൽ-ലെബനോൺ യുദ്ധം നടന്നത്. മൂന്നുവർഷം നീണ്ട ഈ യുദ്ധം തുടങ്ങുന്നതിന് ഒരു മാസം മുമ്പുള്ള ലെബനോണാണ് 'സെയ്തൂൻ' എന്ന സിനിമയുടെ പശ്ചാത്തലം. ലെബനോണിൽ അധീശത്വം നേടാനുള്ള രാഷ്ട്രീയ, സൈനിക, മതവിഭാഗങ്ങളുടെ പോരാട്ടത്തിൽ തകർന്നുതരിപ്പണമായിക്കിടക്കുകയാണ് രാജ്യം. അതിനിടയിലാണ് ലെബനോൺ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നത്.<br />
തലസ്ഥാനമായ ബയ്റൂത്ത് പട്ടണത്തിലെ ഷാറ്റിലയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കത്തുന്ന തെരുവുകൾ. വെടികൊണ്ട് തുളഞ്ഞ കെട്ടിടങ്ങൾ. ഏതു നിമിഷവും ഒരാക്രമണം കാത്തിരിക്കുന്ന മനുഷ്യർ. നിറയുന്ന ഉത്ക്കണ്ഠകൾക്കു നടുവിലും അവർക്ക് ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ അഷ്ടിക്കുള്ള വകതേടി തെരുവുകളിൽ ഇറങ്ങുന്നു. കൂട്ടത്തിൽ, ഫഹദ് എന്ന പന്ത്രണ്ടുകാരനിലേക്ക് ക്യാമറയുടെ സവിശേഷശ്രദ്ധ പതിയുന്നു. പലസ്തീൻ അഭയാർഥികൾക്കായി തുറന്ന ക്യാമ്പിൽ നിന്ന് പിതാവറിയാതെ പുറത്തു കടന്നതാണവൻ. സിഗരറ്റ് വിറ്റ് എന്തെങ്കിലും വരുമാനമുണ്ടാക്കാനാണ് ശ്രമം. ഫുട്ബാൾകളിക്കാരനായ ഫഹദ് സീക്കോ എന്നാണ് സ്വയം വിളിക്കുന്നത്. അക്കാലത്തെ പ്രശസ്തനായ ബ്രസീലിയൻ കളിക്കാരനാണ് സീക്കോ. ഫഹദിന്റെ കൈയിൽ എപ്പോഴും ഫുട്ബാളുണ്ടാകും. ലബനോണിലെ ഇടുങ്ങിയ തെരുവുകളാണ് പലസ്തീൻ കുട്ടികളുടെ കളിക്കളം. അവർ സൈനികപരിശീലനത്തിലും ചുറുചുറുക്കോടെ പങ്കെടുക്കുന്നുണ്ട്. പലസ്തീൻ ജനതക്കുവേണ്ടി പോരാടാൻ തയ്യാറെടുക്കുകയാണവർ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTYAf396-IsLreVw2-9bLD7oP-s6TmrDvmCwGaLrVbDSI56hmmXEL1U9I6SzdnqeqcVS3bQO2Ow0oQFi_5-jqSF0g2US3EODmx8pWZqU9swQT4NsyLBAw9llyBr8Ct21WrYBrbjxTBQEo/s1600/zaytoun4900x506.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTYAf396-IsLreVw2-9bLD7oP-s6TmrDvmCwGaLrVbDSI56hmmXEL1U9I6SzdnqeqcVS3bQO2Ow0oQFi_5-jqSF0g2US3EODmx8pWZqU9swQT4NsyLBAw9llyBr8Ct21WrYBrbjxTBQEo/s1600/zaytoun4900x506.jpg" height="223" width="400" /></a></div>
പലസ്തീൻ മണ്ണിലെ സ്വന്തം വീടുവിട്ട് പലായനം ചെയ്തതാണ് ഫഹദിന്റെ കുടുംബം. ഇപ്പോൾ പിതാവും അപ്പൂപ്പനും മാത്രമേയുള്ളൂ. പിതാവ് ഒരു പാത്രത്തിൽ ഒലീവ് ചെടി നട്ടുവളർത്തുകയാണ്. എന്നെങ്കിലും അത് തന്റെ വീട്ടുമുറ്റത്ത് നടണം. പക്ഷേ, ആ മോഹം നടക്കുന്നില്ല. ഒരു ബോംബാക്രമണത്തിൽ അയാൾ മരിക്കുന്നു. തങ്ങളുടെ ജന്മനാടായ ബലാദ് അൽ ഷെയ്ഖിലെ നക്ഷത്രങ്ങൾക്ക് ആയിരം മടങ്ങ് തിളക്കമുണ്ടെന്ന് പിതാവ് ഫഹദിനോട് പറയാറുണ്ടായിരുന്നു. തിളക്കമുള്ള ആ നക്ഷത്രങ്ങളെ കാണാൻ അവന്റെ മനസ് അതിയായി കൊതിച്ചു.<br />
അതിനിടക്ക്, ഒരു ഇസ്രായേലി പോർവിമാനം തകർന്നുവീണ് അതിലെ യോണി എന്ന പൈലറ്റ് പി.എൽ.ഒ. സൈനികരുടെ തടവിലാകുന്നു. കൈകാലുകൾ ചങ്ങലക്കിട്ട ഇയാളുടെ കാവൽച്ചുമതല ഫഹദിനും കൂട്ടുകാർക്കുമായിരുന്നു. യോണിയുമായി ഫഹദ് രഹസ്യധാരണയിലെത്തുന്നു. യോണിയെ രക്ഷപ്പെടുത്താം. അതിനുപകരമായി തന്നെ ബലാദ് അൽ ഷെയ്ഖിലെത്തിക്കണം. തടവറയിൽ നിന്ന് രക്ഷപ്പെടുന്ന യോണി ഫഹദുമൊത്ത് യാത്ര തുടങ്ങുന്നു. ഫഹദിന് കൊണ്ടുപോകാൻ ഏതാനും വസ്തുക്കളേ ഉണ്ടായിരുന്നുള്ളു. പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീടിന്റെ താക്കോൽ, മരിച്ചുപോയ മാതാവിന്റെ ഫോട്ടോ, പിതാവ് നട്ടുവളർത്തിയ ഒലിവ് ചെടി, പിന്നെ ഫുട്ബോളും. യാത്ര മുന്നേറവെ യോണിക്കും ഫഹദിനുമിടയിലെ വെറുപ്പും ശത്രുതയും അലിഞ്ഞില്ലാതാവുന്നു. ഫഹദിന്റെ പ്രായത്തിൽ തനിക്കും പിതാവിനെ നഷ്ടപ്പെട്ടതാണെന്ന് യോണി അവനോട് പറയുന്നു. മേലധികാരികളുടെ അനിഷ്ടം മറികടന്നും യോണി ഫഹദിനോടുണ്ടാക്കിയ കരാർ നിറവേറ്റാൻ തയ്യാറാവുന്നു. ചുമരുകൾ മാത്രം ബാക്കിയായ വീടിന്റെ വാതിൽ ഫഹദിനു മുന്നിൽ സ്നേഹത്തോടെ മലർക്കെ തുറക്കപ്പെടുന്നു. നക്ഷത്രങ്ങളുടെ തിളക്കം കണ്ട് ആഹ്ലാദിച്ച്, വീട്ടുമുറ്റത്ത് ഒലിവ്ചെടി നട്ട് അവൻ വീണ്ടും അഭയാർഥിക്യാമ്പിലെ ദുരിതാവസ്ഥയിലേക്ക് മടങ്ങുന്നു.<br />
ഇത്തരമൊരു സംഭവം നടക്കുമോ എന്നാണ് വിമർശകരിൽ നിന്ന് റിക്ളിസ് നേരിട്ട ചോദ്യം. ഇത് നടക്കില്ലായിരിക്കാം. പക്ഷേ, അങ്ങനെയൊന്ന് സങ്കല്പിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് റിക്ളിസ് ഉന്നയിക്കുന്ന മറുചോദ്യം. റിക്ളിസിന്റെ സിനിമകൾ കാണുമ്പോൾ നമുക്കും അദ്ദേഹത്തോടൊപ്പം ചേർന്നുനിൽക്കാനാണ് തോന്നുക. കാരണം, മനുഷ്യനന്മയുടെ പക്ഷത്താണ് ഈ ഇസ്രായേലി ചലച്ചിത്രകാരൻ. ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയോടൊപ്പമാണ് അറുപതുകാരനായ റിക്ളിസിന്റെ മനസ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0fC6ZLjDrbNWoUHrR_-f5X7IIEoQVAZ_l7LjSCM-XutGAGDREMgGY3_IWlmvX8PG6smzBAYRsl2VZ_XlkMeXuhGDThPY5FrYrL-HjayR_bYlFfPURUxCTwydxXyu6__99GSyKIOMno3E/s1600/zayt3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0fC6ZLjDrbNWoUHrR_-f5X7IIEoQVAZ_l7LjSCM-XutGAGDREMgGY3_IWlmvX8PG6smzBAYRsl2VZ_XlkMeXuhGDThPY5FrYrL-HjayR_bYlFfPURUxCTwydxXyu6__99GSyKIOMno3E/s1600/zayt3.jpg" height="266" width="400" /></a></div>
കപ്പ് ഫൈനൽ, ലെമൺ ട്രീ എന്നീ ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ റിക്ളിസിനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. കപ്പ് ഫൈനലിനോട് ചെറുതായി സാദൃശ്യമുള്ള ചിത്രമാണ് സെയ്തൂൻ. പി.എൽ.ഒ. സൈനികരുടെ തടവിലാകുന്ന ഒരു ഇസ്രായേലി ഭടനാണ് കപ്പ് ഫൈനലിലെ മുഖ്യകഥാപാത്രങ്ങളിലൊന്ന്. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്നത് ഫുട്ബാൾപ്രേമമാണ്. ലെമൺ ട്രീയിലാകട്ടെ സുരക്ഷയുടെ പേരിൽ ഇസ്രായേൽ സൈന്യം കാട്ടുന്ന മുഷ്കിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന സൽമ സിദാൻ എന്ന പലസ്തീൻ വനിതയാണ് മുഖ്യകഥാപാത്രം.<br />
'റോഡ് മൂവി' എന്ന വിശേഷണവും സെയ്തൂനിന് യോജിക്കും. യോണി തടവിൽ നിന്ന് രക്ഷപ്പെടുന്നതുമുതൽ സിനിമ അന്വേഷണയാത്രയാണ്. ഈ യാത്രക്കിടയിലെ ദുരിതങ്ങളിൽ പങ്കാളികളാകുമ്പോഴാണ് ഫഹദിനും യോണിക്കുമിടയിൽ സൗഹൃദത്തിന്റെ ഇലകൾ തലയാട്ടിത്തുടങ്ങുന്നത്. വലിയൊരു ഒലിവുമരത്തിന്റെ ചുവടെവെച്ചാണ് സംശയത്തിന്റെയും സ്പർധയുടെയും അന്തരീക്ഷം പതുക്കെ അവർക്കിടയിൽ അലിഞ്ഞില്ലാതാകുന്നത്. തണൽ വിരിച്ച്, ഇലകളാട്ടി ആഹ്ലാദം പൊഴിക്കുന്ന ഒലിവ് മരങ്ങൾ ഈ യാത്രയിൽ സമൃദ്ധമായി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.<br />
സിനിമയുടെ ശീർഷകത്തിൽത്തന്നെ സംവിധായകന്റെ മനസ് നമുക്ക് വായിക്കാം. 'സെയ്തൂൻ' എന്നാൽ അറബിക്കിൽ ഒലിവ് എന്നാണർഥം. ശാന്തിയുടെ, സൗഹൃദത്തിന്റെ പ്രതീകമാണ് ഒലിവ് മരം. ചിത്രത്തിലെങ്ങും ഒലിവിലകളുടെ മർമരം കേൾപ്പിക്കുന്നുണ്ട് സംവിധായകൻ. എങ്കിലും, ചിത്രാവസാനത്തിൽ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം നിർബന്ധിതനാകുന്നു. പോർവിമാനങ്ങളുടെ ഇരമ്പലും റേഡിയോവിൽ കേൾക്കുന്ന അശുഭകരമായ വാർത്തയും ലെബനോണിനുമേൽ ഒരു യുദ്ധം അടുത്തെത്തിപ്പോയി എന്നു സൂചിപ്പിക്കുന്നു.<br />
രാഷ്ട്രീയസിനിമകളാണ് എറാൻ റിക്ളിസിന്റേതെന്ന് ചിലർ വിമർശിക്കാറുണ്ട്. അതിന് അദ്ദേഹത്തിന് മറുപടിയുണ്ട്. 'ഞാനെടുക്കുന്നത് രാഷ്ട്രീയസിനിമകളല്ല. ഒരു ജനതക്കുവേണ്ടി മറ്റുള്ളവർ എടുക്കുന്ന തീരുമാനങ്ങളിലും അതുവഴിയുണ്ടാകുന്ന രാഷ്ട്രീയസാഹചര്യങ്ങളിലും അകപ്പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകളാണ് ഞാൻ പറയുന്നത് ' - റിക്ളിസ് വിശദീകരിക്കുന്നു.<br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-2229178850073678982014-03-04T21:51:00.001-08:002014-03-04T21:51:13.048-08:00'സൈക്കോ' യും ഹിച്ച്കോക്കും<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: blue;">സസ്പെൻസ് ത്രില്ലറായ</span></b><br />
<b><span style="color: blue;">'സൈക്കോ ' യുടെ </span></b><br />
<b><span style="color: blue;">നിർമാണവേളയിൽ </span></b><br />
<b><span style="color: blue;">സംവിധായകൻ ഹിച്ച്കോക്ക് </span></b><br />
<b><span style="color: blue;">കടന്നുപോയ മാനസിക </span></b><br />
<b><span style="color: blue;">സംഘർഷത്തിലേക്ക് </span></b><br />
<b><span style="color: blue;">എത്തിനോക്കുന്നു </span></b><br />
<b><span style="color: blue;"> 'ഹിച്ച്കോക്ക് ' എന്ന </span></b><br />
<b><span style="color: blue;">ഇംഗ്ലീഷ് സിനിമ </span></b><br />
<br />
<br />
<br />
സസ്പെൻസ് ത്രില്ലർ ചിത്രങ്ങളുടെ മാസ്റ്ററായ ആൽഫ്രഡ് ഹിച്ച്കോക്ക് നാല്പത്തിയാറാമത് ചിത്രമായ 'നോർത്ത് ബൈ നോർത്ത് വെസ്റ്റി'ന്റെ ആദ്യപ്രദർശനവേളയിലാണ് ഒരു പത്രപ്രവർത്തകനിൽ നിന്ന് അപ്രതീക്ഷിതമായ ആ ചോദ്യം നേരിട്ടത്. 'അറുപത് വയസ്സായില്ലേ, ഇനി നിർത്തിക്കൂടേ സിനിമ? '. ഓരോ സിനിമയുടെയും നിർമാണത്തിൽ ഒപ്പം നിൽക്കുന്ന ഭാര്യയുണ്ട് തൊട്ടടുത്ത്. ചോദ്യത്തിനു മുന്നിൽ ഹിച്ച് നിശ്ശബ്ദനാകുന്നു. പക്ഷേ, അറുപതിലും തന്റെ പ്രതിഭ വറ്റിയിട്ടില്ലെന്ന് ഹിച്ച്കോക്ക് ഏതാനും മാസത്തിനകം വിമർശകർക്ക് കാട്ടിക്കൊടുത്തു. ആ സിനിമയാണ് 'സൈക്കോ'. ലോകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBo5U3kquXwJglhdk8WHxcp3u6Tpio6zyVz8LDSDPkMf6ouUHtVTltAK0-tc_hyNtB9N3IpTxqs9PLRftzlMrvMC0t_7tp8ki1iK3MC-IAx05aYPSISBjFMR_KJvTJRVb3j2DSMfGs8fo/s1600/hitchcock-movie.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBo5U3kquXwJglhdk8WHxcp3u6Tpio6zyVz8LDSDPkMf6ouUHtVTltAK0-tc_hyNtB9N3IpTxqs9PLRftzlMrvMC0t_7tp8ki1iK3MC-IAx05aYPSISBjFMR_KJvTJRVb3j2DSMfGs8fo/s1600/hitchcock-movie.jpg" height="227" width="400" /></a></div>
റോബർട്ട് ബ്ളോക്കിന്റെ 'സൈക്കോ' എന്ന നോവലാണ് സിനിമയായി മാറിയത്. ജോസഫ് സ്റ്റെഫാനോ തിരക്കഥ രചിച്ചു. 1959നവംബർ 11 ന് ചിത്രീകരണം തുടങ്ങി. 1960 ഫിബ്രവരി ഒന്നിന് അവസാനിച്ചു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രത്തിന്റെ ഭാഗം.<br />
വൻകിട നിർമാണക്കമ്പനികൾ നിർദേശിച്ച സിനിമകൾ തള്ളിയാണ് ഹിച്ച്കോക്ക് 'സൈക്കോ' എന്ന സ്വന്തം പ്രോജക്ടുമായി മുന്നോട്ടുപോയത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റ് ' മാതൃകയിലുള്ള ചാരക്കഥകൾ സിനിമയാക്കാനായിരുന്നു നിർമാണക്കമ്പനികൾക്ക് താല്പര്യം. ഹിച്ച് അതിനോട് യോജിച്ചില്ല. പ്രേക്ഷകർ ഞെട്ടുന്ന ഒരു സിനിമ. വളരെ വ്യത്യസ്തമായ ഒന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കമ്പനികൾ പിന്മാറിയപ്പോൾ ചിത്രനിർമാണം ഹിച്ച് തന്നെ ഏറ്റെടുത്തു. സിനിമയുടെ വിശദാംശങ്ങൾ ആരും അറിയാതിരിക്കാൻ ഹിച്ച് ശ്രദ്ധിച്ചു. സിനിമയുടെ സസ്പെൻസ് പൊളിയാതിരിക്കാൻ അദ്ദേഹം ആദ്യം ചെയ്തത് പുസ്തകശാലകളിൽ നിന്ന് 'സൈക്കോ' എന്ന നോവലിനെ നാടുകടത്തുകയായിരുന്നു. 'സൈക്കോ'യുടെ കോപ്പി എവിടെക്കണ്ടാലും അതു വാങ്ങിക്കൂട്ടാൻ അദ്ദേഹം സെക്രട്ടറിക്ക് നിർദേശം നൽകി. എട്ട് ലക്ഷം ഡോളറാണ് സിനിമക്ക് ചെലവ് പ്രതീക്ഷിച്ചത്. നീന്തൽക്കുളമടക്കം എല്ലാ സൗകര്യങ്ങളുമുള്ള വീട് പണയപ്പെടുത്തിയാണ് ഹിച്ച് ദമ്പതിമാർ സാഹസത്തിനു മുതിർന്നത്. വിതരണാവകാശം മാത്രം ഒരു നിർമാണക്കമ്പനിക്ക് കൊടുത്തു.<br />
'സൈക്കോ' യുടെ നിർമാണവേളയിൽ ഹിച്ച്കോക്ക് നേരിടേണ്ടിവന്ന സംഘർഷത്തിന്റെ കഥ പറയുന്ന സിനിമയാണ് 2012 ന്റെ ഒടുവിലിറങ്ങിയ 'ഹിച്ച്കോക്ക്'. സിനിമക്കുള്ളിൽ മറ്റൊരു സിനിമ. ബ്രിട്ടീഷ് വംശജനായ സംവിധായകൻ ഹിച്ച്കോക്കിന്റെ ആത്മകഥയുടെ ഒരു ഭാഗം എന്നുവേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. സിനിമയുടെ സാക്ഷാത്കാരത്തിൽ ഹിച്ച് സ്വീകരിക്കുന്ന രീതികൾ, അഭിനേതാക്കളുമായുള്ള ബന്ധം, പ്രേക്ഷകതാത്പര്യങ്ങൾക്ക് നൽകുന്ന ഊന്നൽ, തെറ്റിദ്ധാരണയുടെ പേരിൽ ഭാര്യയുമായുണ്ടായ ചെറിയൊരു അകൽച്ച തുടങ്ങിയ കാര്യങ്ങളാണ് ഒന്നര മണിക്കൂർ നീണ്ട 'ഹിച്ച്കോക്ക് ' എന്ന അമേരിക്കൻ ചിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ അലക്സാണ്ടർ സച്ചാ സൈമൺ ഗെർവസിയാണ് ഇതിന്റെ സംവിധായകൻ. സ്റ്റീഫൻ റെബല്ലോയുടെ 'ആൽഫ്രഡ് ഹിച്ച്കോക്ക് ആൻഡ് ദ മേക്കിങ് ഓഫ് സൈക്കോ' എന്ന ഗ്രന്ഥമാണ് 'ഹിച്ച്കോക്ക് ' എന്ന സിനിമയ്ക്കാധാരം. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSw_xB5f6h305Qmbls33Kr-8kkjcFXZYpdsQLGJsfPX0W31U_dQVgJL59aMt7YebkSZoHGIe8ItkuLcbSCfbXYFtjFgXChnAnACYdBQegf65MhB6OTsZvOJxrFChZxmcN4-4QaT-Docvg/s1600/hitchcock.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSw_xB5f6h305Qmbls33Kr-8kkjcFXZYpdsQLGJsfPX0W31U_dQVgJL59aMt7YebkSZoHGIe8ItkuLcbSCfbXYFtjFgXChnAnACYdBQegf65MhB6OTsZvOJxrFChZxmcN4-4QaT-Docvg/s1600/hitchcock.jpg" height="400" width="383" /></a></div>
1959 ജൂലായ് എട്ടിന് ഷിക്കാഗോവിലാണ് സിനിമ തുടങ്ങുന്നത്. 'നോർത്ത് ബൈ നോർത്ത് വെസ്റ്റി' ന്റെ അവിശ്വസനീയമായ വിജയത്തിൽ ആഹഌദിക്കുകയായിരുന്ന ഹിച്ച്കോക്കിന് അപ്രതീക്ഷിതമായാണ് പത്രപ്രവർത്തകന്റെ ചോദ്യം നേരിടേണ്ടിവന്നത്. ഹിച്ചിന്റെയും ഭാര്യ അൽമയുടെയും മുഖം മാറിമാറിക്കാട്ടുന്ന ക്യാമറ തുടർന്ന് അവരുടെ വീട്ടിലേക്കാണ് നീങ്ങുന്നത്. അവിടെ വെച്ചാണ് ഹിച്ച് പത്രപ്രവർത്തകന്റെ ചോദ്യത്തിന് സ്വയം മറുപടി തേടുന്നത്. തനിക്ക് പ്രായമായോ എന്ന ചോദ്യത്തിന് ഭാര്യ നൽകുന്ന സ്നേഹം കലർന്ന പരിഹാസം ഹിച്ചിന്റെ ആത്മവിശ്വാസത്തിന് ഒട്ടും പോറലേല്പിക്കുന്നില്ല. 'സൈക്കോ' വായനയിൽ മുഴുകിയ ഹിച്ച് തന്റെ അടുത്ത സിനിമ ഏതെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ സിനിമാ നിർമാണക്കമ്പനിയെ സമീപിച്ചപ്പോൾ അവർക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഹിച്ചിന് ബോധ്യമായി. സിനിമ നിർമിക്കാൻ എട്ടു ലക്ഷം ഡോളർ വേണം. വീട് പണയപ്പെടുത്തുകയേ വഴിയുള്ളു. ഒന്നുമില്ലായ്മയിൽ നിന്നു തുടങ്ങിയവരാണ് തങ്ങൾ എന്ന് ഹിച്ച് ഭാര്യയെ ഓർമപ്പെടുത്തുന്നു. സിനിമയുടെ പല പുതുവഴികളും പരീക്ഷിച്ചു. ചിലതിൽ തോറ്റു. ചിലതിൽ വിജയിച്ചു. ആദ്യകാലത്ത് നൽകിയിരുന്ന അതേ സ്വാതന്ത്ര്യം 'സൈക്കോ ' യുടെ കാര്യത്തിലും തനിക്ക് നൽകണമെന്ന് അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു. സിനിമയുടെ ഇതിവൃത്തത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഹിച്ച് എന്ന പ്രതിഭയിൽ അൽമക്ക് സംശയമേയുണ്ടായിരുന്നില്ല. ചെലവുചുരുക്കി നമുക്ക് ജീവിക്കാമെന്ന് അവർ പറയുന്നു. ഷൂട്ടിങ് തുടങ്ങുംമുമ്പ് ഹിച്ച്കോക്ക് താരങ്ങളെയും സാങ്കേതികവിദഗ്ധരെയുംകൈാണ്ട് സത്യപ്രതിജ്ഞയെടുപ്പിക്കുന്നു. സിനിമയുടെ ഇതിവൃത്തമോ അതിലെ നിഗൂഢതകളോ ആരോടും വെളിപ്പെടുത്തില്ല എന്നതായിരുന്നു പ്രതിജ്ഞ. അന്നത്തെ യു.എസ്. പ്രസിഡന്റ് ഐസനോവറോടുപോലും സിനിമയെപ്പറ്റി ഒന്നും മിണ്ടരുതെന്നായിരുന്നു ഹിച്ചിന്റെ ആജ്ഞ. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന വിതരണക്കാരന്റെ ആവശ്യം നിഷ്കരുണം തള്ളാൻപോലും അദ്ദേഹം ധൈര്യം കാണിച്ചു. സിനിമ പൂർത്തിയായപ്പോൾ തിയേറ്റർ ഉടമകൾക്കും കിട്ടി ഹിച്ചിന്റെ ഉഗ്രശാസന: സിനിമ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ ഒറ്റയാളെപ്പോലും തിയേറ്ററിൽ കയറ്റരുത്. തുടക്കത്തിൽ, കുളിമുറിയിലെ കൊലപാതകരംഗം കാണാൻ കഴിയാത്ത പ്രേക്ഷകർക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തോന്നും എന്നായിരുന്നു ഇതിന് ഹിച്ച് കണ്ടെത്തിയ ന്യായം. ആദ്യപ്രദർശനത്തിന് ഭാര്യയോടൊപ്പം ഹിച്ച് തിയേറ്ററിലെത്തുന്നു. ആദ്യം അദ്ദേഹം പോകുന്നത് പ്രൊജക്ഷൻ റൂമിലേക്കാണ്. പിന്നീട് പുറത്തുവന്ന് കാണികളുടെ പ്രതികരണമറിയാൻ കാതോർക്കുന്നു. ഭയം കൊണ്ട് ആളുകൾ ആർത്തുവിളിക്കുമ്പോൾ ഹിച്ച്കോക്കിന്റെ മുഖം തെളിയുന്നു.<br />
'സൈക്കോ' യിലെ അവിസ്മരണീയമായ ചില രംഗങ്ങൾ 'ഹിച്ച്കോക്കി'ൽ പുനരാവിഷ്കരിക്കുന്നുണ്ട്. മോട്ടലിലെ കുളിമുറിയിൽ നടന്ന ആദ്യത്തെ കൊലപാതകമാണ് ഇതിൽ പ്രധാനം. ഭീതിദമായ ആ രംഗവും അപ്പോഴുപയോഗിച്ച പശ്ചാത്തലസംഗീതത്തിന്റെ ആവർത്തനവും നമ്മളെ ' സൈക്കോ'യുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. <br />
സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ മാത്രമല്ല എഴുത്തുകാരി കൂടിയായ അൽമ റിവെലിന്റെ ഭർത്താവ് എന്ന നിലയിലും ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യക്തിത്വം വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഈ സിനിമ. മൂന്നു പതിറ്റാണ്ട് എല്ലാ സിനിമകളിലും സഹകരിച്ച് , താഴ്ചയിലും ഉയർച്ചയിലും ഹിച്ചിന്റെ കൂടെ നിന്നവളാണ് അൽമ. എന്നിട്ടും, തിരക്കഥാകൃത്തായ വിറ്റ്ഫീൽഡുമായുള്ള അൽമയുടെ സൗഹൃദത്തിൽ ഹിച്ച് സംശയാലുവാകുന്നു.<br />
'സൈക്കോ ' ഉയർത്തിയ വെല്ലുവിളി ഹിച്ച് നേരിടുന്നുണ്ട്. പക്ഷേ, അൽമയുടെ ചെറിയൊരു അടുപ്പക്കുറവുപോലും അദ്ദേഹത്തിനു താങ്ങാനാവുന്നില്ല. എല്ലാ തെറ്റിദ്ധാരണയും അകലുമ്പോൾ ഹിച്ച് കൂടുതൽ ഉന്മേഷവാനാകുന്നു. ആറ് സിനിമകൾ കൂടി ഹിച്ച്കോക്ക് പിന്നീട് സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, 'സൈക്കോ' നേടിയ വിജയത്തിനടുത്തൊന്നും എത്തിയില്ല ഈ ചിത്രങ്ങൾ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf6py91eKOIHLajqhS9a_or119TdD3HzeLj2-G1TmaNaeEUJUJch7u8RuWLdW18ekxMpycgn-ddfC1tSknp1HvX9ju8j30LmVgmy_aySCAtssPjYctc4t0Iht4LWrkWfj21oaJfqk1yQc/s1600/hitchcock2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf6py91eKOIHLajqhS9a_or119TdD3HzeLj2-G1TmaNaeEUJUJch7u8RuWLdW18ekxMpycgn-ddfC1tSknp1HvX9ju8j30LmVgmy_aySCAtssPjYctc4t0Iht4LWrkWfj21oaJfqk1yQc/s1600/hitchcock2.jpg" height="257" width="400" /></a></div>
തന്റെ ചില നായികമാരോട് ഹിച്ച് പ്രത്യേക അടുപ്പം കാണിച്ചിരുന്നതായി ചെറിയൊരു സൂചന നൽകുന്നുണ്ട് 'ഹിച്ച്കോക്ക് ' എന്ന സിനിമ. അൽമ തന്നെ ഒരുഘട്ടത്തിൽ ഇക്കാര്യം ഓർമപ്പെടുത്തുന്നുണ്ട്. എങ്കിലും, വിശദാംശങ്ങളിലേക്ക് പോകാൻ 'ഹിച്ച്കോക്കി'ന്റെ സംവിധായകൻ താത്പര്യം കാട്ടുന്നില്ല. അതേസമയം, 2012 ൽത്തന്നെ നിർമിച്ച 'ദ ഗേൾ' എന്ന ബ്രിട്ടീഷ് ടി.വി. സിനിമ ഹിച്ച്കോക്കിനെ പെൺവിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യംചെയ്യുന്നു.<br />
ഡൊണാൾഡ് സ്പോട്ടോയുടെ 'സ്പെൽബൗണ്ട് ബ്യൂട്ടി: ആൽഫ്രെഡ് ഹിച്ച്കോക്ക് ആൻഡ് ഹിസ് ലീഡിങ് ലേഡീസ് ' എന്ന പുസ്തകം ആസ്പദമാക്കി ജൂലിയൻ ജറോൾഡ് സംവിധാനം ചെയ്ത സിനിമയാണ് 'ദ ഗേൾ'. ഹിച്ചിന്റെ 'ദ ബേഡ്സ് ' എന്ന ചിത്രത്തിലെ നായികയായിരുന്ന ടിപ്പി ഹെഡ്രൻ എന്ന അമേരിക്കൻ നടിയുമായുള്ള അതിരുവിട്ട ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഹിച്ചിന്റെ ആഗ്രഹങ്ങൾക്ക് എതിരുനിന്നതിനാൽ തന്റെ സിനിമാജീവിതം അദ്ദേഹം തകർത്തതായി ഹെഡ്രൻ ആരോപിക്കുന്നു. ഹിച്ച് തന്നെ ഭ്രാന്താലയത്തിൽ തള്ളി എന്നാണ് ഹെഡ്രൻ കുറ്റപ്പെടുത്തുന്നത്. കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും ഹിച്ച് എന്ന സംവിധായകനോടുള്ള ബഹുമാനം അവർ മറച്ചുവെച്ചില്ല.<br />
'ദ ഗേളി'ൽ വസ്തുതകളെല്ലാം വളച്ചൊടിച്ചതാണെന്നാണ് ഹിച്ചിന്റെ ആരാധകരും സഹപ്രവർത്തകരും ചില നായികമാരും കുറ്റപ്പെടുത്തുന്നത്. 84 വയസ്സുള്ള നടി ഹെഡ്രൻ പക്ഷേ, തന്റെ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.<br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com2tag:blogger.com,1999:blog-8919606961085391430.post-852491866920714542014-01-19T22:34:00.000-08:002014-01-19T22:34:42.314-08:00ദ ഗ്രാൻഡ് മാസ്റ്റർ <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<b><br /></b>
<span style="color: blue;"><b>കുങ്ഫു എന്ന ആയോധനകലയ്ക്ക് </b></span><br />
<b><span style="color: blue;">പ്രചാരം നേടിക്കൊടുത്ത</span><span style="color: blue;"> ഐപ്മാൻ </span></b><br />
<span style="color: blue;"><b>എന്ന ഗ്രാൻഡ് മാസ്റ്ററിലൂടെ ചൈനയിലെ</b></span><br />
<b><span style="color: blue;"> ഒരു നിർണായക</span><span style="color: blue;"> കാലഘട്ടത്തെയാണ് </span></b><br />
<span style="color: blue;"><b>വോങ് കർ വായിയുടെ പുതിയ സിനിമ </b></span><br />
<span style="color: blue;"><b>ഓർമയിലേക്ക് കൊണ്ടുവരുന്നത്.</b></span><span style="color: blue; font-size: large;"> </span><br />
<br />
<span style="font-size: large;">1980</span> കളുടെ മധ്യത്തിൽ രൂപം കൊണ്ട രണ്ടാം നവതരംഗത്തിൽപ്പെട്ട ഹോങ്കോങ് സംവിധായകരിൽ പ്രമാണിയാണ് വോങ് കർ വായ്. പ്രണയോപാസകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമകൾക്കും റൊമാന്റിക് സ്പർശമുണ്ട്. കാല്പനികമായ ചലച്ചിത്രഭാഷയാണ് വോങ്ങിന്റേത്. എത്ര ആവർത്തിച്ചാലും അദ്ദേഹത്തിന് മടുക്കാത്ത വികാരമാണ് പ്രണയം. ഏതു വിഷയം കൈകാര്യം ചെയ്താലും അവസാനം വോങ്ങിന്റെ സിനിമ ചെന്നെത്തുന്നത് പ്രണയസാഫല്യത്തിലോ നിരാസത്തിലോ ആയിരിക്കും.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLAU9iMwI5MRYKgsf9HVBltXrM9h-Ja7X9_CwWp-rp4KPkPSAYXvR3lNZA0-XwMtmUSNNlhyphenhyphen0R4Pn2t98cVf0MXuGNdbZB584zv0beEtkMpm_OsFhRZFtguk0CbQfgdbR0aJnUJmu5jmI/s1600/The+grandmaster.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLAU9iMwI5MRYKgsf9HVBltXrM9h-Ja7X9_CwWp-rp4KPkPSAYXvR3lNZA0-XwMtmUSNNlhyphenhyphen0R4Pn2t98cVf0MXuGNdbZB584zv0beEtkMpm_OsFhRZFtguk0CbQfgdbR0aJnUJmu5jmI/s1600/The+grandmaster.jpg" height="235" width="400" /></a></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
ഷാങ്ഹായിയിൽ ജനിച്ച വോങ് കർ വായ് അഞ്ചാമത്തെ വയസ്സിൽ ഹോങ്കോങ്ങിൽ എത്തിപ്പെട്ടു. ഇപ്പോൾ 55 വയസ്സായി. അമ്മ നല്ല സിനിമാ ആസ്വാദക ആയിരുന്നു. മിക്ക ദിവസവും അവർ സിനിമക്ക് പോകുമായിരുന്നു. അപ്പോഴൊക്കെ വോങ്ങിനെയും കൂട്ടും. അമ്മയിൽ നിന്നാണ് സിനിമ തന്റെ രക്തത്തിലേക്ക് പകർന്നത് എന്ന് വോങ് പറയാറുണ്ട്. ആകെ 10 ഫീച്ചർ സിനിമകൾ ചെയ്തു. ' ഹാപ്പി ടുഗെദർ ' എന്ന ചിത്രത്തിന് 1997 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടി. ഈ നൂറ്റാണ്ടിലെ ലോകത്തെ മികച്ച പത്ത് സംവിധായകരിൽ ഒരാളായാണ് വോങ്ങിനെ ചില നിരൂപകർ പരിഗണിക്കുന്നത്. 1988 ൽ ' ആസ് ടിയേഴ്സ് ഗോ ബൈ ' എന്ന സിനിമയിലാണ് തുടക്കം. ഡെയ്സ് ഓഫ് ബീയിങ് വൈൽഡ് ( 1990 ) , ചുങ്കിങ് എക്സ്പ്രസ് , ആഷസ് ഓഫ് ടൈം ( 94 ), ഫാളൻ ഏഞ്ചൽസ് ( 95 ) , ഹാപ്പി ടുഗെദർ ( 97 ) , ഇൻദ മൂഡ് ഫോർ ലവ് ( 2000 ) , 2046 ( 2004 ) , മൈ ബഌബറി നൈറ്റ്സ് ( 2007 ), ഗ്രാൻഡ് മാസ്റ്റർ (2013 ) എന്നിവയാണ് വോങ് സംവിധാനം ചെയ്ത സിനിമകൾ. 47 കാരനായ ടോണി ല്യൂങ് എന്ന നടനാണ് അദ്ദേഹത്തിന്റെ സ്ഥിരം നായകൻ. കുങ്ഫു ഒട്ടും വശമില്ലാത്തയാളായിരുന്നു ടോണി. ' ദ ഗ്രാൻഡ് മാസ്റ്റർ ' എന്ന പടത്തിനുവേണ്ടി 18 മാസമാണ് ഈ നടൻ കുങ്ഫു പരിശീലിച്ചത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh09KMyENrbXNiVLkCMAaDzLgGMs2_vA1MH8F9QVbKzrt8TSAKCT3pLxnH0R6AzKh7Lz6hdRCEmjFANrxX8Rqk16q1mF0z7QOMzUmxVYhOJMf_J0dnvxnZbwDDZZDXrszNXH6b1Ios9kqA/s1600/the-grandmasters-wong-kar-wai-yip-man-3-noscale-682x1024.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh09KMyENrbXNiVLkCMAaDzLgGMs2_vA1MH8F9QVbKzrt8TSAKCT3pLxnH0R6AzKh7Lz6hdRCEmjFANrxX8Rqk16q1mF0z7QOMzUmxVYhOJMf_J0dnvxnZbwDDZZDXrszNXH6b1Ios9kqA/s1600/the-grandmasters-wong-kar-wai-yip-man-3-noscale-682x1024.jpg" height="400" width="266" /></a></div>
കുങ്ഫു എന്ന ചൈനീസ് ആയോധനകലയുടെ പ്രാമാണികതയും സംശുദ്ധിയും വിളംബരം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വോങ്ങിന്റെ പത്താമത്തെ സിനിമയായ ' ദ ഗ്രാൻഡ്മാസ്റ്റർ '. ഒപ്പം, ചൈനക്കാർ മറക്കാൻ ശ്രമിക്കുന്ന ഒരു ദുരിതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും കൂടിയാണ് ഈ സിനിമ. ഇതിനു മുമ്പ് വോങ് ഒരു ആക്ഷൻ ചിത്രമേ ചെയ്തിട്ടുള്ളു. 1994 ൽ ഇറങ്ങിയ ' ആഷസ് ഓഫ് ടൈം ' ആണീ ചിത്രം.<br />
<br />
ചൈനയിലെ ഐപ്മാൻ എന്ന വിഖ്യാത കുങ്ഫു വിദഗ്ദന്റെ ജീവിതം ആധാരമാക്കിയാണ് 2013 ൽ വോങ് ' ദ ഗ്രാൻഡ്മാസ്റ്റർ ' സംവിധാനം ചെയ്തത്. ജപ്പാൻ അധിനിവേശകാലത്തെ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. ' വിങ്ചുൻ ' എന്ന സ്റ്റൈലിന്റെ ഉപജ്ഞാതാവാണ് ഐപ്മാൻ. കുങ്ഫു സിനിമകളിലൂടെ ലോകമെങ്ങും അറിയപ്പെട്ട നടൻ ബ്രൂസ്ലിയുടെ പരിശീലകനാണദ്ദേഹം. 1972 ഡിസംബർ രണ്ടിന് 72 ാമത്തെ വയസ്സിലാണ് ഐപ്മാൻ മരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2008 ലും 2010 ലും ഓരോ ഹോങ്കോങ് സിനിമ ഇറങ്ങിയിട്ടുണ്ട്. 2013 ൽത്തന്നെ മറ്റൊരു ചിത്രവും വന്നു. എന്നാൽ, വോങ്ങിന്റെ സിനിമയാണ് പ്രേക്ഷകലോകം ചർച്ച ചെയ്തത്.<br />
<br />
<br />
1936 മുതൽ 56 വരെയുള്ള കാലത്തെ ചൈനയാണ് സിനിമയുടെ ഇതിവൃത്തത്തിൽ കടന്നുവരുന്നത്. രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഈ കാലയളവിലാണ് നടക്കുന്നത് (1937 മുതൽ 45 വരെ) . ജപ്പാന്റെ പ്രലോഭനങ്ങളിൽ വീഴാത്ത ആദർശശാലിയായ കുങ്ഫു മാസ്റ്ററാണ് ഐപ്മാൻ. പട്ടിണി കിടന്നാലും ജപ്പാനുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട് ഐപ്മാൻ. അച്ഛൻ ബിസിനസ്സുകാരൻ. അദ്ദേഹം ഹോങ്കോങ്ങിലേക്ക് ചരക്കുകൾ കയറ്റിയയച്ചിരുന്നു. 40 വയസ്സുവരെ തന്റെ ജീവിതം സുഖകരമായിരുന്നു എന്ന് ഐപ്മാൻ പറയുന്നു. ജപ്പാന്റെ അധിനിവേശത്തോടെ എല്ലാം തകിടം മറിഞ്ഞു. വസന്തകാലത്തിൽ നിന്ന് പൊടുന്നനെ ശൈത്യകാലത്തേക്ക് എടുത്തെറിയപ്പെട്ടപോലെ. ഏഴാം വയസ്സിൽ കുങ്ഫു പഠനം തുടങ്ങിയ ആളാണ് അദ്ദേഹം. സ്വന്തം നാടായ ഫോഷാൻ 1938 ൽ ജപ്പാൻ കീഴടക്കിയപ്പോൾ തെക്കൻ ചൈനയിലേക്ക് വരികയാണ് ഐപ്മാൻ. അവിടത്തെ കുങ്ഫു ഗുരു തനിക്കൊരു പിൻഗാമിയെ തിരയുകയായിരുന്നു അപ്പോൾ. കുങ്ഫുവിൽ പ്രാവീണ്യം നേടിയ തന്റെ മകളെ പിൻഗാമിയാക്കാൻ അദ്ദേഹം മടിച്ചു. അവളെ കുടുംബബന്ധത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ആ അച്ഛൻ ആഗ്രഹിച്ചത്. . ഡോക്ടറായി പ്രാക്ടീസ് ചെയ്ത് ക്രമേണ അവൾ വീട്ടമ്മയാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.തന്റെ പിതാവ് ഒരിക്കലും ആരോടും തോറ്റിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നവളാണ് മകൾ ഗോങ് എർ. എന്തുകൊണ്ടോ അവൾക്ക് തുടക്കത്തിൽ ഐപ്മാനെ അത്ര പിടിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്തിരിക്കാൻ അയാൾ യോഗ്യനല്ല എന്നായിരുന്നു അവളുടെ മനോഭാവം. വിമ്മിഷ്ടത്തോടെയാണ് അവൾ ഐപ്മാനെ ഒടുവിൽ അംഗീകരിക്കാൻ തയ്യാറാവുന്നത്. പിന്നീട് അതൊരു ദൃഢബന്ധമായി മാറുന്നതാണ് ചിത്രാവസാനത്തിൽ നമ്മൾ കാണുന്നത്. ഐപ്മാനെ വാഴ്ത്തിക്കൊണ്ടാണ് വോങ് സിനിമ അവസാനിപ്പിക്കുന്നത്. ' വിങ് ചുൻ ' എന്ന കുങ്ഫു സ്റ്റൈലിന് ലോകമെങ്ങും പ്രചാരം കിട്ടാനിടയായത് ഐപ്മാൻ കാരണമാണെന്നാണ് സംവിധായകൻ പറയുന്നത്.<br />
<br />
പഴയ സുവർണകാലത്തിന്റെ ഓർമകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും വഞ്ചനയും നഷ്ടപ്പെടലും പോരാട്ടവും പകവീട്ടലുമൊക്കെ വോങ് തന്റെ സിനിമയിൽ പകർത്തുന്നു. ജപ്പാന്റെ അധിനിവേശത്തിലും കുങ്ഫുവിനെ വരുംതലമുറകൾക്കുവേണ്ടി നിലനിർത്താൻ ആത്മാഭിമാനത്തോടെ പൊരുതിനിൽക്കുന്നവരെയാണ് വോങ് ഉയർത്തിക്കാട്ടുന്നത്. ജപ്പാൻകാരുമായി സന്ധി ചെയ്യുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന് ഐപ്മാൻ ഒരിക്കൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, സ്ഥാനമാനങ്ങൾക്കുവേണ്ടി ഗുരുവിനെ ഒറ്റുകൊടുത്ത് മറുകണ്ടം ചാടുന്ന മാ സാനിനെപ്പോലുള്ള ചെറുപ്പക്കാരും അക്കാലത്തുണ്ടായിരുന്നു എന്ന് സംവിധായകൻ സൂചിപ്പിക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXRSL5S0Etsud7uD5PtLbZOZu780WL0rW4BivpT4q7hmkPLTnhJxWCgD4DPwptBalKu0tJYoWdDsfRE3fdJDiBMID4rHZ_neYZJRvlMNoXdQPxSbYsxbfFtb7EUGn_HhivyNjpWRux06M/s1600/the_grandmaster_movie_wallpaper_2-wide.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXRSL5S0Etsud7uD5PtLbZOZu780WL0rW4BivpT4q7hmkPLTnhJxWCgD4DPwptBalKu0tJYoWdDsfRE3fdJDiBMID4rHZ_neYZJRvlMNoXdQPxSbYsxbfFtb7EUGn_HhivyNjpWRux06M/s1600/the_grandmaster_movie_wallpaper_2-wide.jpg" height="250" width="400" /></a></div>
<br />
യഥാർഥ ഐപ്മാന്റേത് വിശ്രമമില്ലാത്ത ജീവിതമായിരുന്നു. പ്രണയചിന്ത അവിടേക്ക് കടന്നുവന്നിരുന്നില്ല. പക്ഷേ, വോങ്ങിന് പ്രണയമില്ലാതെ എന്തു സിനിമ ? ഗുരുവിന്റെ മകൾ ഗോങ് എറിന് ഐപ്മാനോടു തോന്നുന്ന നിശ്ശബ്ദാനുരാഗം താൻ കൂട്ടിച്ചേർത്തതാണെന്ന് വോങ് പറയുന്നു. ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞിട്ടും ഗോങ് ഐപ്മാനെ ഇഷ്ടപ്പെടുന്നു. പ്രണയിക്കുന്നത് ഒരു കുറ്റമല്ലെന്നാണ് അവൾ ഇതിനു പറയുന്ന ന്യായം. അച്ഛനെപ്പോലെ മകളും ഒരു പോരാട്ടത്തിലും ആരോടും തോറ്റിട്ടില്ലെന്ന് ഐപ്മാൻ പറയുന്നു. ഒടുവിൽ അവൾ തോറ്റത് തന്നോടുതന്നെയാണ്. മരണംവരെ അവൾ അവിവാഹിതയായി കഴിഞ്ഞു.<br />
<br />
ഓർമകളുടെ പേരിൽ വേദനിക്കുന്ന മനുഷ്യരെയാണ് വോങ്ങിന്റെ സിനിമകളിൽ നമ്മൾ കണ്ടുമുട്ടുന്നത്. ജീവിതത്തിന്റെ അടിസ്ഥാനവികാരം സൗഹൃദമാണെന്ന വിശ്വാസക്കാരനാണ് ഈ സംവിധായകൻ. എങ്കിലും, എന്തിനും ഒരു കാലഹരണത്തീയതിയുണ്ട്. പ്രണയത്തിനും സൗഹൃദത്തിനും ഇത് ബാധകമാണെന്ന് വോങ് പറയുന്നു. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം ഓർമകളാണെന്ന് ' ആഷസ് ഓഫ് ടൈമി' ൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ഭൂതകാലം മറക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം വൈനിനെക്കുറിച്ചും ഇതേ ചിത്രത്തിൽ പറയുന്നുണ്ട്. ഈ വൈൻ കുടിച്ചാൽ പിന്നെ പഴയതൊന്നും ഓർമയുണ്ടാവില്ല. ഓരോ ദിവസവും പുതിയൊരു ജീവിതം.<br />
<br />
മൂന്നരക്കോടി ആളുകളുടെ മരണത്തിൽ കലാശിച്ച രണ്ടാം ചൈന - ജപ്പാൻ യുദ്ധം ഓർക്കാനിഷ്ടപ്പെടാത്തവരാണ് ചൈനീസ് ജനത. പക്ഷേ, ആ കാലഘട്ടത്തെ ഓർമയിൽ നിന്ന് പൂർണമായി തമസ്കരിക്കാൻ അവർക്കാവില്ലെന്ന് വേദനയോടെ സാക്ഷ്യപ്പെടുത്തുകയാണ് വോങ് കർ വായ്. <br />
<br />
മഴയുടെ ആരാധകനാണ് വോങ്. മിക്ക ചിത്രങ്ങളിലും മഴയുടെ സൗന്ദര്യം പകർത്താറുണ്ട് അദ്ദേഹം. ' ഗ്രാൻഡ് മാസ്റ്ററു ' ടെ തുടക്കത്തിൽത്തന്നെ മഴയുണ്ട്. തകർത്തുപെയ്യുന്ന മഴയിലാണ് ആദ്യത്തെ കുങ്ഫു ഫൈറ്റ് കാണിക്കുന്നത്. സമയബോധത്തിന്റെ സൂചനയായി ക്ളോക്കുകൾ കാണിക്കുന്ന രീതിയുമുണ്ട് വോങ്ങിന്. പല രംഗങ്ങളിലും ഈ സമയബിംബം അദ്ദേഹം ആവർത്തിക്കാറുണ്ട്. ' ഗ്രാൻഡ് മാസ്റ്ററി ' ൽ റെയിൽവേ സ്റ്റേഷനിലെ സംഘട്ടനരംഗത്ത് ക്ളോക്കിന്റെ സാന്നിധ്യം കാണാം. ഇരുട്ടിനെ കീറിമുറിച്ച് , വെളിച്ചത്തിന്റെ ചതുരക്കട്ടകൾ തീർത്ത് പാഞ്ഞുപോകുന്ന തീവണ്ടിയും വോങ്ങിന്റെ ഇഷ്ടബിംബങ്ങളിലൊന്നാണ്. <br />
<br />
വരുന്ന ഓസ്കർ അവാർഡിന് വിദേശഭാഷാചിത്ര വിഭാഗത്തിൽ മത്സരിക്കുന്നുണ്ട് ഈ ചൈനീസ് സിനിമ.<br />
<br />
<br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-9480545585335770452013-12-12T00:42:00.000-08:002013-12-12T00:42:05.669-08:00കവിയെ കൊല്ലുമ്പോൾ<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: blue;">കുർദ് ദേശീയതയുടെ </span></b><br />
<b><span style="color: blue;">വക്താവായ സംവിധായകൻ </span></b><br />
<b><span style="color: blue;">ബഹ്മൻ ഗൊബാദി </span></b><br />
<b><span style="color: blue;">ഇറാനിയൻ ഭരണകൂടത്തിന്റെ രോഷത്തിനിരയായ </span></b><br />
<b><span style="color: blue;">ഒരു കവിയുടെ മനസ്സിലേക്ക് </span></b><br />
<b><span style="color: blue;">ചുഴിഞ്ഞിറങ്ങുകയാണ് </span></b><br />
<b><span style="color: blue;">'റൈനോ സീസൺ ' </span></b><br />
<b><span style="color: blue;">എന്ന സിനിമയിൽ </span></b><br />
<br />
<br />
12 കൊല്ലംകൊണ്ട് ഇറാനിയൻ കുർദിഷ് സംവിധായകൻ ബഹ്മൻ ഗൊബാദി സംവിധാനം ചെയ്തത് ആറു ചിത്രങ്ങൾ. എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്സസ് ( 2000 ), മറൂൺഡ് ഇൻ ഇറാഖ് ( 2002 ) , ടർട്ട്ൽസ് കാൻ ഫ്ളൈ ( 2004 ), ഹാഫ് മൂൺ ( 2006 ), നോവൺ നോസ് എബൗട്ട് ദ പേഴ്സ്യൻ ക്യാറ്റ്സ് ( 2009 ), റൈനോ സീസൺ ( 2012 ) എന്നിവയാണീ ചിത്രങ്ങൾ. പ്രശസ്ത സംവിധായകനായ അബ്ബാസ് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഇപ്പോൾ മാതൃരാജ്യമായ ഇറാനു പുറത്താണ്. തങ്ങളുടെ സർഗാത്മകതയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്താണിവരിപ്പോൾ. തന്റെ യഥാർഥ വിചാരങ്ങൾ സിനിമയിൽ പ്രകടിപ്പിക്കാൻ കഴിയുന്നത് ഇപ്പോഴാണെന്ന് കിരോസ്തമിയെപ്പോലെ ഗൊബാദിയും ഏറ്റുപറയുന്നു. 2009 ലാണ് ഗൊബാദി ഇറാൻ വിട്ടത്. അതിരഹസ്യമായി ചിത്രീകരിച്ച ' നോവൺ നോസ് എബൗട്ട് ദ പേഴ്സ്യൻ ക്യാറ്റ്സ് ' ആണ് അദ്ദേഹം ഇറാനിൽ ചെയ്ത അവസാനചിത്രം. ആറാമത്തെ ചിത്രമായ ' റൈനോ സീസൺ ' ( Rhino season) പൂർണമായും തുർക്കിയിലാണ് ചിത്രീകരിച്ചത്. തുർക്കിയിലെ ഇസ്താംബുളിലാണിപ്പോൾ ഗൊബാദി മനസ്സമാധാനത്തോടെ ജീവിക്കുന്നത്.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_wdPDSiagvp1Bzoh5xxVQc3DcwBiulmSZJbDRVRwQTjqeGn_MyNHW9k9BWq8pUc53PjXUWZqC0Qck65t75Y-izD-47S-wCgw5kRBKFZDnJ3VzCleCDeIyYY0C3tnwXxGHLSSB8zCXvOM/s1600/RHINO+SEASON+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_wdPDSiagvp1Bzoh5xxVQc3DcwBiulmSZJbDRVRwQTjqeGn_MyNHW9k9BWq8pUc53PjXUWZqC0Qck65t75Y-izD-47S-wCgw5kRBKFZDnJ3VzCleCDeIyYY0C3tnwXxGHLSSB8zCXvOM/s400/RHINO+SEASON+3.jpg" width="400" /></a></div>
എന്തുതരം സിനിമയാണോ താനാഗ്രഹിച്ചത് അതാണിപ്പോൾ ഉണ്ടാക്കുന്നതെന്ന് ഗൊബാദി ഒരഭിമുഖത്തിൽ തുറന്നു പറയുന്നു. ഇറാനിലെ സാംസ്കാരിക മന്ത്രാലയത്തിൽ ഇപ്പോൾ സിനിമയുടെ തിരക്കഥയുമായി അനുമതി തേടി കയറിയിറങ്ങേണ്ട.പുതിയൊരാളായി മാറിക്കഴിഞ്ഞു താൻ. തനിക്കിപ്പോൾ നാലു വയസ്സേയുള്ളു. പുതുജന്മമാണിത്. സ്വതന്ത്രലോകത്താണ് താനിപ്പോൾ. മറ്റു അഞ്ചു സിനിമകളിൽ നിന്നും വ്യത്യസ്തമാണ് 'റൈനോ സീസൺ '. ഇത് വെറും വൈയക്തിക സിനിമയാണെന്ന് ഗൊബാദി സാക്ഷ്യപ്പെടുത്തുന്നു. 'എന്റെ ആത്മാവിൽ നിന്നും ജീവിതത്തിൽ നിന്നുമാണ് ഞാനീ സിനിമയെടുത്തത്. ഇറാൻ വിട്ടതിനു ശേഷമുള്ള വർഷങ്ങളിലെ നിശ്ശബ്ദത എന്നെ ഭ്രാന്തു പിടിപ്പിച്ചു. ആത്മാവിനെ ആശ്വസിപ്പിക്കാനുള്ളതാണ് സിനിമ എന്ന് ഞാനാദ്യമായി മനസ്സിലാക്കുന്നു. അതിജീവനത്തിനുവേണ്ടിയാണീ സിനിമ. ഞാനൊരു കവിയോ എഴുത്തുകാരനോ പെയിന്ററോ ആയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. പേനയോ ബ്രഷോ മതി. ചലച്ചിത്രകാരന് ഒരുപാട് ഘടകങ്ങൾ ഒത്തുവന്നാലേ സിനിമയെടുക്കാനാവൂ. ഈ സിനിമ മറ്റുള്ളവർക്കുവേണ്ടിയല്ല. എന്റെ ആത്മാവിന്റെ സംതൃപ്തിക്കായാണ്. എന്റെ ആത്മാവിനെത്തന്നെയാണിത് പ്രതിഫലിപ്പിക്കുന്നത് '.- ഗൊബാദി പറയുന്നു.<br />
'റൈനോ സീസൺ ' ഒരു കവിയുടെ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കവിത തന്നെയാണ്. കവിയുടെ യഥാർഥലോകവും കാവ്യലോകവും തമ്മിലുള്ള ലോലമായ അതിർവരമ്പ് ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നതായി പലപ്പോഴും തോന്നാം. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. എല്ലാം ബോധപൂർവമാണ്. ഗൊബാദിയുടെ പതിവ് ശൈലിയിൽ നിന്നു വിട്ട് ദുർഗ്രഹമെന്നുവരെ തോന്നാവുന്ന രംഗങ്ങൾ ' റൈനോ സീസണി ' ൽ കാണാം.<br />
ഇറാനിലെ ഇസ്ലാമിക റിപ്പബഌക് ഭരണകൂടം ജയിലിലടച്ച ഇറാനിയൻ-കുർദു കവിയും ഗ്രന്ഥകാരനുമായ സാദെഹ് കാമൻഗാറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണീ സിനിമയെടുത്തത്. 27 വർഷമാണ് സാദെഹ് തടവിൽ കിടന്നത്. ഇതിനിടയിൽ അദ്ദേഹം മരിച്ചുപോയെന്ന് ഭരണകൂടം കള്ളക്കഥ മെനഞ്ഞ് കുടുംബത്തെ വിശ്വസിപ്പിച്ചു. വ്യാജശവകുടീരവും സർക്കാർ നിർമിച്ചു. രാഷ്ട്രീയകവിതകളെഴുതിയെന്ന കുറ്റം ചുമത്തി കൊല്ലാക്കൊല ചെയ്ത സാദെഹിന്റെ തിക്താനുഭങ്ങളിൽ നിന്നാണ് ഈ സിനിമ പിറന്നത്. <br />
ഇറാനിലെ എല്ലാ രാഷ്ട്രീയത്തടവുകാർക്കുമായാണ് ഗൊബാദി ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPB7gLNuZQGw-yNeakuMtghnAvrYQEXgr-hJ3VPDSe1v6gNhjESZQz-KkpbV8nxcsKI80lL05OPksoEYBbAMoUIQ8JbFXwLnVwAqs5cH9jVxScjwfnLwaEgulAWTnY6sSOjcCKvo6IDKc/s1600/1akfcrhino3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="167" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPB7gLNuZQGw-yNeakuMtghnAvrYQEXgr-hJ3VPDSe1v6gNhjESZQz-KkpbV8nxcsKI80lL05OPksoEYBbAMoUIQ8JbFXwLnVwAqs5cH9jVxScjwfnLwaEgulAWTnY6sSOjcCKvo6IDKc/s400/1akfcrhino3.jpg" width="400" /></a></div>
2009 ലെ ശരത്കാലത്ത് ഇറാനിലാണ് കഥ തുടങ്ങുന്നത്. സഹേൽ ഫർസാൻ എന്ന കവിയെ തടവറയിൽ നിന്ന് മോചിപ്പിക്കുകയാണ്. മുപ്പതു വർഷത്തിനുശേഷമാണ് മോചനം. പുറത്തുവരുന്ന അദ്ദേഹം ആദ്യം പോകുന്നത് തന്റെ കവിതകൾക്ക് എന്നും പ്രചോദനമായിരുന്ന ആ കൂറ്റൻ മരത്തിനരികിലേക്കാണ്. സഹേൽ ആ മരത്തോട് സംസാരിക്കുമായിരുന്നു. മരം തിരിച്ചും. മണിക്കൂറുകളോളം കവി ആ മരത്തോട് ചേർന്നിരിക്കും. എഴുതും. ' ദ റൈനോസ് ലാസ്റ്റ് പോയം ' ( കാണ്ടാമൃഗത്തിന്റെ അന്ത്യകവിത ) എഴുതിയത് താനും ആ മരവും ചേർന്നാണെന്ന് അദ്ദേഹം പറയും. തന്നിലെ കവി മരിച്ചുപോയിരിക്കുന്നു. മനസ്സിൽ കവിത മരിച്ചാൽ കെട്ടുനാറുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. തടവിൽ നിന്ന് പുറത്തുവന്നെങ്കിലും താൻ മോചിതനായിട്ടില്ല. തന്റേതായ അടയാളങ്ങളെല്ലാം അവർ മായ്ച്ചിരിക്കുന്നു. താൻ മരിച്ചുപോയെന്ന് വിളംബരം ചെയ്തിരിക്കുന്നു. ആർക്കുമറിയില്ല താൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന്. ഇവിടെനിന്ന് കവിയുടെ അന്വേഷണം തുടങ്ങുകയായി. തന്നോടൊപ്പം പത്തു വർഷം ജയിലിൽ കിടന്ന ഭാര്യ മിനയെവിടെ എന്നറിയണം. കേണലിന്റെ മകളാണവൾ. ഷായ്ക്കെതിരെ വിപഌവം നടന്നകാലത്ത് എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങുമ്പോഴും ഒരിക്കൽപ്പോലും അവൾ ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല. അവൾ ജയിൽമോചിതയായി തുർക്കിയിലെ ഇസ്താംബുളിലേക്കു പോയതായി വിവരം കിട്ടി. കവി അവിടെയെത്തുന്നു. കഠിനമായ ജീവിതം അദ്ദേഹത്തിന് വേറെയും വേദനകൾ കരുതിവെച്ചിരുന്നു. ജയിലിൽ നിന്ന് രണ്ടു പെൺകുട്ടികളെയും കൊണ്ടാണ് മിന പുറംലോകത്തെത്തിയത്. അത് ആരുടെ മക്കൾ? ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു എട്ടുകാലിയെപ്പോലെ കടന്നുവന്ന് ക്രൂരതയുടെ വല നെയ്തവനാണ് അക്ബർ എന്ന ഇറാനിയൻ വിപഌവഗാർഡ്. അയാൾക്ക് പണ്ടേ മിനായിൽ കണ്ണുണ്ടായിരുന്നു. മിനായെ വിടാതെ പിന്തുടർന്നിരുന്നു അയാൾ. കവിയും ഭാര്യയും നേരിടേണ്ടിവന്ന എല്ലാ പീഡനങ്ങൾക്കും പിന്നിൽ അയാളായിരുന്നെന്ന് നമ്മൾ പിന്നീടറിയുന്നു. ജയിലിൽവെച്ചുപോലും അയാൾ അവരോട് ക്രൂരത കാട്ടി. കുട്ടികൾ രണ്ടും തന്റേതാണെന്നാണ് അയാളുടെ അവകാശവാദം. പക്ഷേ, മിന അത് വകവെച്ചുകൊടുക്കുന്നില്ല. പിതാവ് മരിച്ചുപോയെന്നാണ് മിന മക്കളോട് പറയുന്നത്. വാർധക്യത്തിൽ അക്ബറിനും ഒറ്റപ്പെടൽ സഹിക്കാനാവുന്നില്ല. മക്കളെ തനിക്ക് തന്ന് മിന എവിടേക്കു പോയാലും അയാൾക്ക് എതിർപ്പില്ലായിരുന്നു. ഒടുവിൽ എല്ലാറ്റിനും കണക്കു പറയാൻ കവി ദൃഢനിശ്ചയമെടുക്കുന്നു.<br />
കുർദ് ദേശീയതയുടെ വക്താവായ ഗൊബാദിയുടെ ആദ്യത്തെ നാലു ചിത്രങ്ങളിലും ഗ്രാമകേന്ദ്രീകൃതമായ ഇതിവൃത്തമായിരുന്നു. അഞ്ചാമത്തേതിൽ നഗരത്തിലേക്ക് മാറി. ടെഹ്റാനായിരുന്നു ഈ ചിത്രത്തിലെ പശ്ചാത്തലം. ആറാമത്തേതിൽ ഇസ്താംബുളും. വിവിധ രാജ്യങ്ങളിലായി കഴിയുന്ന 40 ലക്ഷത്തോളം കുർദു വംശജരുടെ ജീവിതമാണ് തന്റെ ആദ്യചിത്രങ്ങളിൽ ഗൊബാദി വിഷയമാക്കിയത്. യുദ്ധത്തിനിരയാകുന്ന കുട്ടികളിലൂടെ കുർദ് ജനതയുടെ ജീവിതയാതനകളെ പുറംലോകത്തിന് കാട്ടിക്കൊടുക്കാനാണ് ഈ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധിച്ചത്. കുർദ് ഭാഷയിലെ ആദ്യത്തെ ഫീച്ചർ സിനിമ ( എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്സസ് ) ഗൊബാദിയുടേതാണ്. ഏതൊരു കുർദ് വംശജനെയുംപോലെ അദ്ദേഹവും തികഞ്ഞ സദ്ദാം വിരുദ്ധനാണ്. തന്റെ ജനതയുടെ എല്ലാ ദുരിതങ്ങൾക്കും കാരണക്കാരൻ സദ്ദാം ഹുസൈനാണ് എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ സദ്ദാമിനെ ഇകഴ്ത്താനും അദ്ദേഹം മടിച്ചിട്ടില്ല. അഞ്ചാമത്തേയും ആറാമത്തേയും ചിത്രങ്ങളിൽ ഗൊബാദി ഇറാനിലെ രാഷ്ട്രീയാവസ്ഥയെയാണ് വിമർശനത്തിന് വിധേയമാക്കുന്നത്. സ്വന്തം വഴി വെട്ടിത്തുറക്കാനാഗ്രഹിക്കുന്ന സംഗീതകാരന്മാരെയും കവികളെയും ഭരണകൂടം കുഴിവെട്ടി മൂടുകയാണെന്ന് ഗൊബാദി വിലപിക്കുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKqUw5_OK-J90sSfa5sNedo4xEAKvTwTPD-OuruOphmTzuBWVF7UQiPPfAW_-DYUJd6P4mGQd7Ycgaazt8-j34cuDWDwoQksRlc-WcoP5z2sBhQXL6OxWj8ZOgF0tXPhvx5pHHOMl_5IA/s1600/1akfcrhinoseason.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="166" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKqUw5_OK-J90sSfa5sNedo4xEAKvTwTPD-OuruOphmTzuBWVF7UQiPPfAW_-DYUJd6P4mGQd7Ycgaazt8-j34cuDWDwoQksRlc-WcoP5z2sBhQXL6OxWj8ZOgF0tXPhvx5pHHOMl_5IA/s400/1akfcrhinoseason.jpg" width="400" /></a></div>
തടവറ തുറക്കുന്ന ശബ്ദത്തിലാണ് സിനിമയുടെ തുടക്കം. കവിയുടെ മോചനദിനമാണന്ന്. തറയിൽ, നനഞ്ഞ് മലർന്നുകിടക്കുന്ന കവിയുടെ കണ്ണിലേക്ക് ബൾബുകളിൽ നിന്ന് കടുത്ത വെളിച്ചം കുത്തിക്കയറുന്നു. തുടർന്നങ്ങോട്ട് കവിയുടെ ഓർമകളിലേക്കും വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കും ഗൊബാദി നമ്മളെ കൊണ്ടുപോകുന്നു. കവി അധികം സംസാരിക്കുന്നില്ല. പക്ഷേ, ആ മനസ്സിൽ ഇരമ്പുന്ന വലിയൊരു സാഗരം നമുക്ക് കാണാം. അറിയാതെ സ്വന്തം മകളെ പ്രാപിച്ചുപോയതിന്റെ കഠിനവേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാം.<br />
മുൻസിനിമകളിൽ നിന്ന് വ്യത്യസ്തമായി ജനസഞ്ചയത്തെ വിട്ട് ഒരു വ്യക്തിയുടെ മനസ്സിലേക്ക് സിനിമയുടെ ഇതിവൃത്തം ചുരുക്കിക്കൊണ്ടുവന്നപ്പോഴും ഗൊബാദി വിജയിക്കുന്നതായി നമുക്ക് കാണാം. അഞ്ച് പ്രധാന കഥാപാത്രങ്ങളേ ' റൈനോ സീസണി ' ലുള്ളു. എങ്കിലും, അവരിലൂടെ മനുഷ്യാവസ്ഥയുടെ നിഗൂഢമായ ചുഴികളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്. പ്രണയത്തിന്റെ ദൃഢതയും പ്രണയനിരാസത്തിൽ നിന്നുള്ള പകയും ഗൊബാദിയുടെ സിനിമയിൽ കടന്നുവരുന്നത് ഇതാദ്യമാണ്. ഈ വിഷയവും ഭംഗിയായി കൈകാര്യം ചെയ്യാൻ തനിക്കാവും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.<br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-57316494557294168302013-11-05T22:13:00.003-08:002013-11-05T22:13:46.295-08:00സ്നേഹബന്ധനം<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: blue;">പ്രവാസിയായ ഇറാനിയൻ സംവിധായകൻ അബ്ബാസ് </span></b><br />
<b><span style="color: blue;">കിരോസ്തമി ജാപ്പനീസ് </span></b><br />
<b><span style="color: blue;">ഭാഷയിലെടുത്ത</span></b><br />
<b><span style="color: blue;">'ലൈക്ക് സംവൺ ഇൻ ലവ് ' സ്നേഹത്താൽ </span></b><br />
<b><span style="color: blue;">ബന്ധിതരായ ഏതാനും</span></b><br />
<b><span style="color: blue;">മനുഷ്യരുടെ കഥ പറയുന്ന</span></b><br />
<div>
<br /></div>
<div>
<div>
തിയേറ്ററിൽ അലസമായിരുന്ന് സിനിമ കാണുന്നവരോട് ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമിക്ക് ഒട്ടും മതിപ്പില്ല. പ്രേക്ഷകന്റെ എല്ലാ സംശയങ്ങളും തീർത്തുകൊടുക്കലല്ല തന്റെ ജോലി എന്നദ്ദേഹം പറയുന്നു. താൻ പറയാതെ വിട്ട കാര്യങ്ങൾ അവർ തേടിപ്പിടിക്കണം. അവയെ പരസ്പരം ബന്ധിപ്പിക്കണം. അങ്ങനെ ആസ്വാദനത്തിന്റെ പുതിയ മേഖലകൾ പ്രേക്ഷകൻ സ്വയം കണ്ടെത്തണം. അപ്പോഴേ ഒരു സിനിമ പൂർത്തിയാവൂ. ഒരു ഡോക്ടർ എക്സ്റേ എടുക്കുമ്പോലെ താൻ കഥാപാത്രങ്ങളുടെ ഉൾച്ചിത്രമെടുക്കുകയാണെന്ന് കിരോസ്തമി പറയുന്നു. അവർക്കൊന്നും ദേശമില്ല, പ്രത്യേക ഭാഷയില്ല. തന്റെതന്നെ മറ്റൊരു രൂപമാണവർ. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfLW0zuuT9geVkQlgoziDmorVo9ZjMDNdzHmocPexiZjXO-E65UnLD4S-xLpOWzZColBYW9bq5m3fk9yYbOKurGRdTlBgt6dzQQU06HnD3C0Ef2YCt0piu1mEgEH0GUHhX0oMjj6cKNqE/s1600/photo1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfLW0zuuT9geVkQlgoziDmorVo9ZjMDNdzHmocPexiZjXO-E65UnLD4S-xLpOWzZColBYW9bq5m3fk9yYbOKurGRdTlBgt6dzQQU06HnD3C0Ef2YCt0piu1mEgEH0GUHhX0oMjj6cKNqE/s400/photo1.jpg" width="400" /></a></div>
<div>
<br /></div>
<div>
ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ നാല്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് കിരോസ്തമി. ഇവയിൽ മിക്കതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയവയാണ്. കവി, ഫോട്ടോഗ്രാഫർ, പെയിന്റർ, ഗ്രാഫിക് ഡിസൈനർ, തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് കിരോസ്തമി . അദ്ദേഹം ഇപ്പോൾ പ്രവാസിയാണ്. ഏറ്റവുമൊടുവിലത്തെ രണ്ടു സിനിമകളും ചെയ്തത് വിദേശത്തുവെച്ചാണ്. ഏതു പ്രായത്തിലും, എവിടെയായിരുന്നാലും, അദ്ദേഹത്തിന് സിനിമയെടുക്കാതിരിക്കാനാവില്ല. ഇറാൻ മണ്ണിലാണ് വേരുകളെങ്കിലും അദ്ദേഹത്തിന്റെ അനുഭവശാഖകൾ അതിരുകൾ ഭേദിച്ചു വളരുകയാണ്. എഴുപത്തിമൂന്നാം വയസ്സിലും കിരോസ്തമിയുടെ ജീവിതം സിനിമയാണ്. പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാനാവും എന്നുതന്നെയാണ് കിരോസ്തമി വിശ്വസിക്കുന്നത്. ഭരണകൂടത്തിന്റെ അപ്രീതി എന്നെങ്കിലും മാറാതിരിക്കില്ല. ടെഹ്റാനിൽ ചെയ്യേണ്ട ഒട്ടേറെ കഥകൾ മനസ്സിലുണ്ട്. അത് മറ്റെവിടെയും ചെയ്യാനാവില്ല. നാട്ടിലിരുന്നുകൊണ്ട് നാടിന്റെ കഥ പറയണം. അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്തായാലും, തത്കാലം അത് സാധ്യമല്ല. പക്ഷേ, അത് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. </div>
<div>
2008 ൽ ഇറങ്ങിയ ' ഷിറീൻ ' എന്ന ഇറാനിയൻ ചിത്രത്തിനുശേഷം രണ്ടു ചിത്രങ്ങളേ കിരോസ്തമി സംവിധാനം ചെയ്തിട്ടുള്ളു. 2010 ൽ ' സർട്ടിഫൈഡ് കോപ്പി'(Certified copy)യും 2012ൽ 'ലൈക്ക് സംവൺ ഇൻ ലവും' (Like someone in love). ഇവ രണ്ടും വിദേശഭാഷകളിലാണ്. ഒന്ന് ഇറ്റാലിയനും മറ്റേത് ജാപ്പനീസും. രണ്ടിലും കിരോസ്തമിയുടെ തനത് മുദ്ര കാണാം. കലയെയും ജീവിതത്തെയുംകുറിച്ചുള്ള ചില ചിന്തകളാണ് ' സർട്ടിഫൈഡ് കോപ്പി ' യിൽ നമ്മൾ കണ്ടത്. കലാനിരൂപകനായ ഒരു ബ്രിട്ടീഷുകാരനും ആർട്ട് ഗാലറി ഉടമയായ ഒരു ഫ്രഞ്ചു വനിതയും തമ്മിൽ കണ്ടുമുട്ടുന്നതും ഏതാനും മണിക്കൂർ ഒരുമിച്ച് ചെലവഴിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലമായി വരുന്നത്. തീർത്തും അപരിചിതരായ ഇവരെ ഭാര്യാഭർതൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുപോകുന്ന മാസ്മരികതയാണ് കിരോസ്തമി ഇതിൽ കാണിക്കുന്നത്. 2010 ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമയാണിത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും പകർപ്പും അന്വേഷിക്കുകയാണ് സംവിധായകൻ. ' ലൈക്ക് സംവണ്ണി ' ലും ജീവിതത്തിന്റെ നിഗൂഢവഴികളിലൂടെയാണ് കിരോസ്തമിയുടെ യാത്ര. അപരിചിതരായ മനുഷ്യരെ പൊടുന്നനെ തീവ്രബന്ധത്തിന്റെ അദൃശ്യകരങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയാണ് അദ്ദേഹം ഈ രണ്ടു ചിത്രങ്ങളിലും. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEdK7qHQdZSswqTlkfcR0SaW1mkvy1kUzBPPmWHqQLHUlrjqSF9ZMnrbJRQYgUgkoHuEndRCyf6tm2MRjDwiwuRHzMT3KldjGZ1GR8GVuZTmzYDMOShtnaXOBR_cZ_9kYImhs_THoJtfA/s1600/photo2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEdK7qHQdZSswqTlkfcR0SaW1mkvy1kUzBPPmWHqQLHUlrjqSF9ZMnrbJRQYgUgkoHuEndRCyf6tm2MRjDwiwuRHzMT3KldjGZ1GR8GVuZTmzYDMOShtnaXOBR_cZ_9kYImhs_THoJtfA/s400/photo2.jpg" width="400" /></a></div>
<div>
<br /></div>
<div>
പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ കോൾഗേളിന്റെ വേഷമിടുന്ന അകികോ എന്ന കോളേജ് വിദ്യാർഥിനിയാണ് ' ലൈക്ക് സംവൺ ഇൻ ലവി ' ലെ കേന്ദ്ര കഥാപാത്രം. സോഷ്യോളജിയാണ് അവളുടെ പഠനവിഷയം.നിഷ്കളങ്കമായ പെരുമാറ്റമാണവളുടേത്. അവൾ മറ്റൊരാളെപ്പോലെയുണ്ടെന്ന് എല്ലാ ദിവസവും ഏതെങ്കിലുമൊരാൾ അവളോട് പറയാറുണ്ട്. അതവൾ ശരിക്കും ആസ്വദിക്കുന്നു. പാതിവഴിക്ക് പഠനം നിർത്തി കാർവർക്ക്ഷോപ്പ് നടത്തുന്ന ഹിഗുച്ചി നൊരിയാക്കി എന്ന ചെറുപ്പക്കാരനുമായി അവൾ പ്രണയത്തിലാണ്. അവന്റെ നിരന്തര സമ്മർദമുണ്ടായിട്ടും വിവാഹത്തിന് അവൾ സമ്മതം മൂളുന്നില്ല. അവന് അവളുടെ മനസ്സ്് പിടികിട്ടുന്നില്ല. എന്നും രാത്രി പത്തുമണിക്കുശേഷം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന്റെ രഹസ്യവും അവന് മനസ്സിലാകുന്നില്ല. എഴുത്തുകാരനും വിരമിച്ച സർവകലാശാലാ അധ്യാപകനുമായ പ്രൊഫസർ വത്തനാബ തകാഷി എന്ന വയോധികന്റെ അടുത്ത് ഒരു രാത്രി അകികോ അന്തിയുറങ്ങാൻ ചെല്ലുന്നിടത്താണ് സിനിമയുടെ തുടക്കം. ഏകാന്തതയുടെ മടുപ്പിൽ നിന്ന് രക്ഷപ്പെടാൻ സംസാരിച്ചിരിക്കാൻ ഒരാൾ. പ്രൊഫസർക്ക് അതേവേണ്ടൂ. അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഒരു ഇടനിലക്കാരനാണ് അകികോയെ നിർബന്ധിച്ച് പ്രൊഫസറുടെ അടുത്തേക്ക് വിടുന്നത്. അവൾക്കാണെങ്കിൽ അന്ന് എവിടെയും പോകാൻതാത്പര്യമുണ്ടായിരുന്നില്ല. അവളുടെ മുത്തശ്ശി അന്നു രാത്രി ടോക്കിയോവിൽ എത്തുന്നുണ്ട്. കുറഞ്ഞ സമയമേ അവർ അവിടെയുണ്ടാകൂ. അതിനിടക്ക് അവർക്ക് പേരക്കുട്ടിയെ ഒന്നു കാണണമെന്നുണ്ട്. അകികോ അന്ന് കസ്റ്റമറെ സ്വീകരിക്കാതിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത ദിവസം അവൾക്ക് പരീക്ഷയാണ്. അതിന് തയ്യാറെടുക്കണം. പക്ഷേ, അവളുടെ ചെറുത്തുനിൽപ്പ് വിലപ്പോയില്ല. മനസ്സില്ലാമനസ്സോടെ അവൾ പ്രൊഫസറുടെ അടുത്തേക്ക് പോകുന്നു. പ്രൊഫസർ അവൾക്ക് വൈനും മുന്തിയ ചെമ്മീൻസൂപ്പുമൊക്കെ കരുതിവെച്ചിരുന്നു. എന്നാൽ, അവൾക്കതൊന്നും വേണ്ട. അവൾ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പ്രൊഫസർ അസ്വസ്ഥനാകുന്നു. അവളെ സ്വസ്ഥമായി ഉറങ്ങാൻ വിടുന്നു അയാൾ. പിറ്റേന്ന് രാവിലെ പരീക്ഷയെഴുതാൻ അവളെയുംകൊണ്ട് പ്രൊഫസർ കോളേജിലേക്ക് പോകുന്നു. പ്രൊഫസറെക്കണ്ട കാമുകൻ ഹിഗുച്ചി അയാൾ അകികോയുടെ മുത്തശ്ശനാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇവിടെ തനിക്ക് പുതിയൊരു വേഷം കിട്ടിയതായി പ്രൊഫസർക്ക് തോന്നുന്നു. പിന്നീടദ്ദേഹം അവളുടെ മുത്തശ്ശനും രക്ഷകനുമായി മാറുകയാണ്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEce560kp8zEsSohIzbopui2WThefMJAZZHBMPxWxY25_7TY1HwOSXZ85qyFKPxG1CoWPZRnnBlUSvBZ5Bbrs4sLz9LWJO3MkCfexVvxajsur_PtVtfoMZS3QobZ3Q24gKl7b1U5fPF_o/s1600/photo3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEce560kp8zEsSohIzbopui2WThefMJAZZHBMPxWxY25_7TY1HwOSXZ85qyFKPxG1CoWPZRnnBlUSvBZ5Bbrs4sLz9LWJO3MkCfexVvxajsur_PtVtfoMZS3QobZ3Q24gKl7b1U5fPF_o/s400/photo3.jpg" width="400" /></a></div>
<div>
<br /></div>
<div>
പ്രണയവും തിരസ്കാരവും ത്യാഗവും ഏകാന്തതയും നഗരജീവിതവും അപരിചിതരായ മനുഷ്യർക്കിടയിൽ പൊടുന്നനെയുണ്ടാകുന്ന ദൃഢബന്ധങ്ങളുമൊക്കെയാണ് 103 മിനിറ്റുകൊണ്ട് കിരോസ്തമി ഈ ചിത്രത്തിൽ പറഞ്ഞുപോകുന്നത്. മനുഷ്യരുടെ കഥ എവിടെയും അപൂർണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു രാവും പകലുമാണ് കഥ നടക്കുന്ന സമയം. ഏഴു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അവരുടെ മുഴുവൻ പശ്ചാത്തലവും കിരോസ്തമി വെളിപ്പെടുത്തുന്നില്ല. അകികോ, കോൾഗേളുകളുടെ ഇടനിലക്കാരൻ, അകികോയുടെ കൂട്ടുകാരി നഗിസ, കാമുകൻ, പ്രൊഫസർ, പ്രൊഫസറെ മൂകമായി പ്രണയിച്ച അയൽക്കാരി, അകികോയുടെ മുത്തശ്ശി ( ഇവർ മാത്രം രംഗത്തു വരുന്നില്ല. ഫോണിലൂടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു) എന്നിവരാണ് കഥാപാത്രങ്ങൾ. ജപ്പാനിലെ ഏതോ നഗരത്തിലെ ബാറിൽ നിന്നാണ് പതിഞ്ഞ മട്ടിൽ സിനിമയുടെ തുടക്കം. കോൾഗേളുകളുടെ താവളമാണത്. അകികോ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് നമ്മൾ ആദ്യം കേൾക്കുന്നത്. 14 മിനിറ്റാണ് കിരോസ്തമിയുടെ ക്യാമറ ഈ ബാറിൽ ചെലവഴിക്കുന്നത്. പിന്നീട് ടോക്കിയോ നഗരത്തിലേക്കുള്ള കാർയാത്രയാണ്. കിരോസ്തമി പല ചിത്രങ്ങളിലും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും മാറ്റിമറിക്കുന്നതും കാർയാത്രയിലെ സംഭാഷണങ്ങളിലൂടെയാണ് ( ക്ളോസപ്പ്, ദ ടെൻ, സർട്ടിഫൈഡ് കോപ്പി എന്നീ ചിത്രങ്ങൾ ഓർക്കുക ). പുതിയ അനുഭവങ്ങൾ അകികോയെ കാത്തിരിക്കുന്നതാണ് ഇവിടുന്നങ്ങോട്ട് നമ്മൾ കാണുന്നത്.</div>
<div>
കഥ അവതരിപ്പിക്കുന്ന രീതിയിലാണ് കിരോസ്തമി വ്യത്യസ്തനാകുന്നത്. ഈ സിനിമയിൽത്തന്നെ കഥയ്ക്ക് ഒരവസാനം ഉണ്ടാകുന്നില്ല. പ്രേക്ഷകന്റെ മനസ്സിലേക്ക് ചോദ്യങ്ങൾ എറിഞ്ഞുതന്നാണ് അദ്ദേഹം സിനിമ അവസാനിപ്പിക്കുന്നത്. എഡിറ്റിങ് ടേബിളിൽ നിന്ന് വരുന്ന സിനിമയെ നമ്മുടെ ആസ്വാദനതലത്തിൽവെച്ച് പൂർത്തിയാക്കാനാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. പല രംഗങ്ങൾക്കും സംവിധായകന്റേതായ ഒരു വിശദീകരണം നമുക്ക് കിട്ടുന്നില്ല. കാമുകനിൽ നിന്ന് മർദനമേറ്റാണ് അകികോ പ്രൊഫസറെ വീണ്ടും അഭയം പ്രാപിക്കുന്നത് എന്ന് ഊഹിച്ചെടുക്കേണ്ടതുപോലുള്ള രംഗങ്ങളുണ്ടിതിൽ. </div>
<div>
സ്നേഹത്താൽ ബന്ധിതരാണ് ഇതിലെ കഥാപാത്രങ്ങൾ. കാമുകനെ വഞ്ചിക്കുമ്പോഴും അവന്റെ സ്നേഹത്തിന്റെ ആഴം ഉൾക്കൊള്ളുന്നുണ്ട് അകികോ. കാമുകനാവട്ടെ, അവൾ വഴിതെറ്റിപ്പോകാതിരിക്കാൻ തന്റെ സംരക്ഷണം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ്. അപകടം പതിയിരിക്കുന്ന നഗരം ദയാരഹിതമായാണ് മനുഷ്യരോട് പെരുമാറുന്നതെന്ന് അവൻ പ്രൊഫസറോട് പറയുന്നുമുണ്ട്. ഇരുവർക്കുമിടയിൽ സാന്ത്വനമായി നിൽക്കുന്ന പ്രൊഫസർ അവനോട് സത്യം തുറന്നുപറയാതിരിക്കുന്നതും സ്നേഹം കൊണ്ടാണ്. </div>
<div>
കുറഞ്ഞ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ മിടുക്കനാണ് കിരോസ്തമി. അകികോയുടെ കാമുകനും പ്രൊഫസറുടെ അയൽക്കാരിയും ഇതിനുദാഹരണമാണ്. രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന തിരസ്കൃതരാണിവർ. പ്രണയനിരാസമാണ് അവരുടെ ദു: ഖഹേതു. ഒരാൾ അക്രമത്തിലേക്ക് വഴുതിമാറുമ്പോൾ മറ്റേയാൾ സഹനത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. എതിരെയുള്ള ഫ്ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം മാത്രമേ നമ്മളാദ്യം കേൾക്കുന്നുള്ളു. അവസാനഭാഗത്താണ് അവരുടെ തല മാത്രം ജനലിലൂടെ പുറത്തുകാണുന്നതും അവരുടെ കഥ കേൾക്കുന്നതും. പ്രൊഫസർ പുറത്തുപോകുമ്പോൾ എന്നും അവർ ജനലിലൂടെ നിശ്ശബ്ദം നോക്കിനിൽക്കും. അതിൽ ആഹ്ളാദം കണ്ടെത്തുകയാണ് അവിവാഹിതയായ ആ സ്ത്രീ. അവർക്കുമുണ്ട് മറ്റൊരു ബന്ധനം. വികലാംഗനായ സഹോദരനുണ്ട് കൂടെ. അയാളെയും പരിചരിച്ച് സദാസമയവും ഫ്ളാറ്റിൽത്തന്നെ കഴിയുകയാണവർ. </div>
<div>
2012 ൽ കാൻ, ചിക്കാഗോ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമയാണ് ' ലൈക്ക് സംവൺ ഇൻ ലവ് '. </div>
</div>
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-83391723686589593752013-09-23T00:01:00.000-07:002013-09-23T00:01:07.947-07:00ഒരു കൊറിയൻ സ്വപ്നം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: right;">
<span style="color: blue; font-size: large;"><br /></span></div>
<div style="text-align: right;">
<span style="color: blue;">തെക്കും വടക്കും കൊറിയകൾ ഒന്നാകുമോ?</span></div>
<div style="text-align: right;">
<span style="color: blue;"> തെക്കൻ കൊറിയൻ സംവിധായകനായ </span></div>
<div style="text-align: right;">
<span style="color: blue;">കിം കി ഡുക്കിന് പ്രതീക്ഷയുണ്ട്. </span></div>
<div style="text-align: right;">
<span style="color: blue;">ഈ പ്രതീക്ഷയിൽ നിന്നാണ് </span></div>
<div style="text-align: right;">
<span style="color: blue;">'പൂങ്സാൻ ' എന്ന ചിത്രം രൂപം കൊണ്ടത്</span></div>
<br />
<br />
തെക്കൻ കൊറിയൻ സംവിധായകനായ കിം കി ഡുക്കിന് ഒരു സ്വപ്നമുണ്ട്. രണ്ട് കൊറിയകളുടെയും ഏകീകരണം എന്ന സ്വപ്നം. 1950കളിലെ കൊറിയൻ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും വല്ലാതെ അകന്നുപോയി. (1950 ജൂൺ 25നാരംഭിച്ച യുദ്ധം 53 ജൂലായ് 27 വരെ നീണ്ടു. സൈനികരും സാധാരണക്കാരുമടക്കം 12 ലക്ഷം പേരാണ് യുദ്ധത്തിൽ മരിച്ചത്). എന്നാലും, കിം കി ഡുക് ശുഭാപ്തിവിശ്വാസിയാണ്. എന്നെങ്കിലും കൊറിയകൾ ഒന്നാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. തന്റെ സ്വപ്നത്തെ ഒരളവോളം സ്ക്ഷാത്കരിക്കുകയാണ് 'പൂങ്സാൻ' (Poongsan ) എന്ന സിനിമയിലൂടെ കിം.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioXTFjPl_E7pZW0IGe-UWqoIB1_zFu0lFs_FDPgPUs1d9uiLHB6zfug_9RZZagfzlZPZP8_K0ctc7m8A_DbEIffQ-ih4UYWaU6rA2wfMBT4igFRjG_jj9eFI9z6C-XSPbcEzuR2Q6o_DE/s1600/968full-poongsan-screenshot.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioXTFjPl_E7pZW0IGe-UWqoIB1_zFu0lFs_FDPgPUs1d9uiLHB6zfug_9RZZagfzlZPZP8_K0ctc7m8A_DbEIffQ-ih4UYWaU6rA2wfMBT4igFRjG_jj9eFI9z6C-XSPbcEzuR2Q6o_DE/s400/968full-poongsan-screenshot.jpg" width="400" /></a></div>
<br />
2011-ൽ പുറത്തിറങ്ങിയ 'പൂങ്സാൻ' എന്ന ചിത്രത്തിന് സ്വന്തം ജനത നൽകിയ വരവേല്പ് കണ്ട് കിം അന്തംവിട്ടു. രാജ്യത്ത് 200 തിയേറ്ററുകളിലാണ് ഈ സിനിമ ഒരേസമയം റിലീസ് ചെയ്തത്. വളരെ കുറഞ്ഞ ബജറ്റിൽ എടുത്ത സിനിമ വൻവിജയമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള കിം 17 വർഷമായി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സജീവസാന്നിധ്യമാണ്. ലോകത്തെങ്ങുമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലെ, ചലച്ചിത്രപ്രേമികളുടെ ആരാധനാപാത്രമാണ് കിം. ഓരോ ചിത്രത്തിലും വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണദ്ദേഹം. എങ്കിലും, സ്വന്തം ജനതമാത്രം അദ്ദേഹത്തിന്റെ ചിത്രങ്ങളോട് മുഖംതിരിഞ്ഞുനിൽക്കുകയായിരുന്നു. 'പൂങ്സാൻ' ഈ ചരിത്രം മാറ്റിയെഴുതി. കൊറിയൻ ജനതയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമായതിനാലാവാം ഈ സിനിമ അവർ ഹൃദയത്തിലേക്ക് സ്നേഹപൂർവം കൈക്കൊണ്ടത്.<br />
കഥയും തിരക്കഥയുമെഴുതി കിം തന്നെയാണ് 'പൂങ്സാൻ' നിർമിച്ചത്. പക്ഷേ, സംവിധാനം തന്റെ അരുമശിഷ്യന് വിട്ടുകൊടുത്തു. അസോസിയേറ്റ് ഡയരക്ടർ ജൂൻ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. കിം ഉദ്ദേശിച്ചതെന്തോ അത് ശിഷ്യൻ നിറവേറ്റിക്കൊടുത്തു എന്ന് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നു.<br />
കൊറിയൻ ഏകീകരണം ആദ്യമായല്ല കിം കി ഡുക് വിഷയമാക്കുന്നത്. 1996-ൽ സംവിധാനരംഗത്തേക്ക് കടന്ന കിമ്മിന്റെ രണ്ടാമത്തെ ചിത്രമായ 'വൈൽഡ് ആനിമൽസ് ' കൈകാര്യം ചെയ്തിരുന്നത് ഈ വിഷയം തന്നെയാണ്. 'പൂങ്സാനി'ലുള്ളത്ര തീവ്രമായിരുന്നില്ല എന്നുമാത്രം. സംവിധായകനാകുംമുമ്പ് ചിത്രങ്ങൾ വരച്ച് പാരീസ് തെരുവിൽ വിറ്റുനടന്നിരുന്നയാളാണ് കിം. ആ അനുഭവങ്ങൾ 'വൈൽഡ് ആനിമൽസി'ലുണ്ട്. (കിമ്മിന്റെ 'ദ റിയൽ ഫിക്ഷനി'ലും തെരുവുചിത്രകാരനായ നായകനെ കാണാം). രണ്ട് കൊറിയൻ യുവാക്കൾ പാരീസ് തെരുവിൽ കണ്ടുമുട്ടുന്നതും അവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നതുമാണ് 'വൈൽഡ് ആനിമൽസി'ന്റെ ഇതിവൃത്തം. ചിത്രകാരനാണെങ്കിലും മറ്റുള്ളവരുടെ ചിത്രങ്ങൾ മോഷ്ടിച്ചുവിറ്റ് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന ഒരു തെക്കൻ കൊറിയക്കാരനും മുൻ പട്ടാളക്കാരനും കായികാഭ്യാസിയുമായ വടക്കൻ കൊറിയക്കാരനുമാണ് ഇതിലെ നായകന്മാർ. വടക്കൻ കൊറിയയിൽ ജനിച്ച് പാരീസിൽ വളർന്ന ക്ലബ്ബ് നർത്തകിയായ ഒരു യുവതി ഇവരുടെ ചങ്ങാതിയായി മാറുന്നു. സെക്സും ക്രൈമും വേണ്ടുവോളം കുത്തിനിറച്ചിട്ടുള്ള 'വൈൽഡ് ആനിമൽസ് ' അത്ര ശ്രദ്ധിക്കപ്പെട്ട സിനിമയല്ല. എങ്കിലും, വൈകാരികമായി ഈ സിനിമ കിമ്മിന് പ്രിയപ്പെട്ടതാണ്. കൊറിയയെ ഒന്നായിക്കാണുക എന്ന തന്റെ മോഹത്തിന് അദ്ദേഹം തുടക്കമിട്ടത് ഇതിലാണ്. യുവതി രണ്ട് സുഹൃത്തുക്കളെയും വെടിവെച്ചുകൊല്ലുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. 'ഐക്യ കൊറിയ' എന്ന സ്വപ്നമാണ് ഇവിടെ തകരുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8UPp4JWpkNa9xiW59qdbAieYCBECVWxgbY2CjHqEPEHrebahySxlPrIPZzwtJCEa7wE8D6ImWghWEpG9HTkDmXnXpx2IurPn0RuNzJp56tj1i7edGVNnpmmBVOtB0hO7uXem36j9vSEk/s1600/fullsizephoto200213.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="263" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8UPp4JWpkNa9xiW59qdbAieYCBECVWxgbY2CjHqEPEHrebahySxlPrIPZzwtJCEa7wE8D6ImWghWEpG9HTkDmXnXpx2IurPn0RuNzJp56tj1i7edGVNnpmmBVOtB0hO7uXem36j9vSEk/s400/fullsizephoto200213.jpg" width="400" /></a></div>
<br />
'വൈൽഡ് ആനിമലി'ൽ നിന്നുവേണം 'പൂങ്സാനെ'ക്കുറിച്ചുള്ള ചിന്ത തുടങ്ങാൻ. തന്റെ സ്വപ്നത്തെ ഒന്നു വിപുലമാക്കുന്നു കിം. രണ്ട് കൊറിയകൾക്കിടയിൽ പരസ്പരം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കേണ്ടത് തന്റെ ദൗത്യമായി അദ്ദേഹം സ്വയം ഏറ്റെടുക്കുന്നു. ഈ ദൗത്യനിർവഹണത്തിന് അമാനുഷനെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ കിം സൃഷ്ടിക്കുന്നു. അതിർത്തിയിലെ, വൈദ്യുതി കടത്തിവിട്ട മുൾവേലികൾ അനായാസം മറികടന്ന് ഇരുകൊറിയകൾക്കുമിടയിൽ ഈ കഥാപാത്രം പറന്നുനടക്കുന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഓർമകളിലൂടെ ബന്ധിപ്പിക്കുന്ന കണ്ണിയാണയാൾ. കുടുംബങ്ങൾ ഏൽപ്പിക്കുന്ന കത്തുകളും ഓർമക്കായി നൽകുന്ന വസ്തുക്കളും അയാൾ മേൽവിലാസക്കാരന് കൈമാറും. കഠിനമായ പരീക്ഷണങ്ങളെ അയാൾ മനക്കരുത്തോടെ നേരിടുന്നു.<br />
പേരില്ലാത്ത ഈ യുവാവ് ആരെന്ന് രഹസ്യാന്വേഷണവിഭാഗങ്ങൾക്കുപോലും കണ്ടുപിടിക്കാനാവുന്നില്ല. ഇയാൾ തെക്കനോ വടക്കനോ? ആർക്കുമറിയില്ല. ഒന്നുമാത്രം എല്ലാവർക്കുമറിയാം. അയാൾ ഏറ്റെടുക്കുന്ന ജോലി കൃത്യമായി ചെയ്തിരിക്കും. ഒരു പ്രലോഭനത്തിലും, പെണ്ണിലും പണത്തിലും, അയാൾ വീഴില്ല. രണ്ട് കൊറിയകൾക്കിടയിലെ സഞ്ചാരിയാണയാൾ. അകന്നുപോയ കൊറിയൻ കുടുംബങ്ങൾ വീഡിയോ ദൃശ്യങ്ങളിലൂടെ പരസ്പരം കാണുമ്പോൾ മാത്രം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും.<br />
ശത്രുരാജ്യത്ത് അകപ്പെട്ടുപോയ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നുകാണാൻ, അവരുടെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നവർ നഗരത്തിലെ ഒരു പ്രത്യേക ഇടത്തിൽ തങ്ങളുടെ അപേക്ഷ എഴുതി തൂക്കിയിരിക്കും. ഇവിടെ നിന്നാണ് കഥാനായകൻ സഹായമാവശ്യമുള്ളവരെ കണ്ടെത്തുന്നത്. തെക്കൻ കൊറിയയിൽ കുടുങ്ങിപ്പോയ, മരണാസന്നനായ ഒരു വൃദ്ധൻ ആറു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ തന്റെ ഭാര്യയെയും മക്കളെയും വീഡിയോദൃശ്യങ്ങളിലൂടെ വടക്കൻ കൊറിയയിൽ കണ്ടെത്തുന്ന വികാരനിർഭരമായ രംഗത്തോടെയാണ് 'പൂങ്സാൻ' തുടങ്ങുന്നത്. കുടുംബത്തിലേക്ക് മടങ്ങണമെന്ന് താൻ എപ്പോഴും ചിന്തിച്ചിരുന്നു എന്നയാൾ ഖേദത്തോടെ ക്യാമറയോട് പറയുന്നു. അങ്ങനെ മോഹിച്ച് അറുപതിലധികം കൊല്ലം പിന്നിട്ടിരിക്കുന്നു. 'നിങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു ഞാൻ കരുതുന്നു. എന്നോട് പൊറുക്കുക'. അയാൾ അത്രയും വാക്കുകളിൽ തന്റെ പ്രതീക്ഷ ക്യാമറയെ അറിയിക്കുന്നു. നമ്മുടെ നായകന്റെ ദൗത്യം ഇവിടെയാരംഭിക്കുന്നു. വടക്കൻ കൊറിയയിൽ വൃദ്ധന്റെ കുടുംബത്തെ കണ്ട് അവിടന്ന് പകർത്തിയ ദൃശ്യങ്ങളുമായി അയാൾ വീണ്ടും തെക്കൻ കൊറിയയിലെത്തുന്നു. ഭാര്യയുടെ മുഖം സ്ക്രീനിൽ കണ്ടതും 'നീയിപ്പഴുമുണ്ടോ' എന്നു പറഞ്ഞ് വൃദ്ധൻ പൊട്ടിക്കരയുന്നു .<br />
'പൂങ്സാനി'ൽ താനെന്താണ് പറയാൻ പോകുന്നതെന്ന് ആദ്യരംഗങ്ങളിലൂടെ ശക്തമായി സൂചിപ്പിക്കുകയാണ് കിം. അതിർത്തിയിലെ മുൾവേലികൾ എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന ചോദ്യമുയർത്തുന്നു അദ്ദേഹം.<br />
വടക്കൻ കൊറിയയിൽ നിന്ന് കൂറുമാറി തെക്കൻ കൊറിയയിലെത്തിയ ഒരു പ്രമുഖ വ്യക്തിയുടെ പ്രണയിനിയെ ഇപ്പുറത്തേക്ക് കൊണ്ടുവരേണ്ട ജോലിയാണ് നായകൻ രണ്ടാമത് ഏൽക്കുന്നത്. തെക്കൻ കൊറിയൻ രഹസ്യാന്വേഷണവിഭാഗമാണ് ഇതേൽപ്പിക്കുന്നത്. തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തിയ പ്രമുഖനിൽ നിന്ന് അവർക്ക് ഒരു രഹസ്യറിപ്പോർട്ട് നേടിയെടുക്കേണ്ടതുണ്ട്. ജീവഭയം കൊണ്ട് പ്രമുഖൻ ഈ റിപ്പോർട്ട് ഓരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ്. റിപ്പോർട്ട് കൊടുത്തുകഴിഞ്ഞാൽ താൻ വിലയില്ലാത്തവനായി മാറുമെന്ന് അയാൾ ശങ്കിക്കുന്നു. അതോടെ, തന്റെ ജീവൻ തന്നെ എടുത്തേക്കാം. എങ്കിലും, പ്രണയിനിയെ തന്റെ അടുത്തെത്തിച്ചാൽ റിപ്പോർട്ട് നൽകാമെന്ന് അയാൾ ഉറപ്പുപറയുന്നു. മൂന്നു മണിക്കൂർ കൊണ്ട് അവളെ അതിർത്തി കടത്തി തെക്കൻ കൊറിയയിലെത്തിക്കാം എന്ന് നായകൻ ഏറ്റു. പ്രതിസന്ധികൾ മറികടന്ന് നായകൻ അവളെ ഇപ്പുറമെത്തിക്കുന്നതോടെ കഥ മറ്റുവഴികളിലേക്ക് നീങ്ങുകയാണ്.<br />
കൂറുമാറി മറ്റൊരു രാജ്യത്ത് അഭയം തേടുന്നവന്റെ സ്വത്വപ്രതിസന്ധിയാണ് ആ പ്രമുഖനിലൂടെ കിം കി ഡുക് പറയുന്നത്. കൂറുമാറുന്നതോടെ ഒരാൾ രണ്ടിടത്തും അനഭിമതനാവുകയാണ്. അതോടെ, അയാൾ അരക്ഷിതനും ഒറ്റപ്പെട്ടവനുമാകുന്നു. സുരക്ഷിതത്വം ഉറപ്പുവരുത്താനെന്ന പേരിൽ അയാൾക്കുചുറ്റും രഹസ്യ ക്യാമറകൾ കറങ്ങുന്നു. വിലപേശാനുള്ള അവസാനത്തെ തുരുപ്പുശീട്ടും കൈമോശം വരുന്നതോടെ അയാളുടെ നാളുകൾ എണ്ണപ്പെടുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaGQEVW928_eCOAEuECC40o_4csMwo9cB_Y6pUmLMfu38fVAUuoanAIqVC-s_h1HzwV9LvLiUNRialrTiiHgVOXxOepE6g09-1cCLpT21EYR8ePD5VSFpiQq6I-bdmDk9oUeg7dh-O3xM/s1600/Poongsan-007.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="215" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaGQEVW928_eCOAEuECC40o_4csMwo9cB_Y6pUmLMfu38fVAUuoanAIqVC-s_h1HzwV9LvLiUNRialrTiiHgVOXxOepE6g09-1cCLpT21EYR8ePD5VSFpiQq6I-bdmDk9oUeg7dh-O3xM/s400/Poongsan-007.jpg" width="400" /></a></div>
<br />
കിമ്മിന്റെ പല പുരുഷ കഥാപാത്രങ്ങളും ഈ ഭൂമിയിൽ കാലുറപ്പിക്കാത്തവരാണ്. കുട്ടികൾക്കായുള്ള ചിത്രകഥകളിലെ അമാനുഷരെപ്പോലെയാണവർ. ക്രൂരതയിലും നന്മയിലും അവർക്ക് സമന്മാരെ കണ്ടെത്തുക പ്രയാസം. ചിലപ്പോൾ അവർ പീഡകരാണ്. മറ്റുചിലപ്പോൾ പീഡിതരും. 'പൂങ്സാനി'ൽ നായകകഥാപാത്രമായ ചെറുപ്പക്കാരൻ എവിടെയും പീഡനം ഏറ്റുവാങ്ങുകയാണ്. ശാരീരികമായി മാത്രമല്ല, മാനസികമായും. എങ്കിലും, അയാൾ പരാതിപ്പെടുന്നില്ല. കിമ്മിന്റെ ചില നായകരെപ്പോലെ ഇയാളും സിനിമ തീരുന്നതുവരെ ഒന്നും മിണ്ടുന്നില്ല (ദ റിയൽ ഫിക്ഷൻ, ദ ബോ, 3 അയേൺ, ബ്രെത്ത് എന്നീ ചിത്രങ്ങൾ ഓർക്കുക). പേരില്ലാത്ത നായകന് രഹസ്യാന്വേഷണവിഭാഗം നൽകുന്ന പേരാണ് 'പൂങ്സാൻ'. അയാൾ വലിക്കുന്ന സിഗരറ്റിന്റെ പേരാണത്. വടക്കൻ കൊറിയയിലെ വേട്ടപ്പട്ടിയാണ് പൂങ്സാൻ. ഈ പട്ടിയുടെ ചിത്രമാണ് സിഗരറ്റ് കൂടിന് പുറത്തുള്ളത്. ഇങ്ങനെ, വേണമെങ്കിൽ നായകനെ വടക്കൻ കൊറിയക്കാരനാക്കാം. പക്ഷേ, കിമ്മിന് അത് സമ്മതമല്ല. വടക്കും തെക്കും കൊറിയയിലുള്ള രഹസ്യാന്വേഷണവിഭാഗം ഒരുപോലെ നായകനെ കഠിനമർദനമുറകൾക്കിരയാക്കുന്നുണ്ട്. അധികാരകേന്ദ്രങ്ങളും അത് നിലനിർത്താൻ പാടുപെടുന്ന ഉദ്യോഗസ്ഥവൃന്ദവും എവിടെയും ഒന്നുതന്നെയെന്ന് കിം കി ഡുക് നമ്മളോട് പറയുന്നു. സ്വന്തം രാജ്യം പോലും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.<br />
തെക്കും വടക്കും കൊറിയകൾ ഒരിക്കലും ഒന്നാവില്ല എന്നാണ് 'വൈൽഡ് ആനിമൽസി'ലെ ചിത്രകാരൻ പറയുന്നത്. കിമ്മിന്റെ നിരാശയിൽ നിന്നാണ് ഈ കഥാപാത്രം സംസാരിച്ചത്. പക്ഷേ, 2011ലെത്തിയപ്പോൾ കിം തന്റെ അശുഭചിന്തകൾ തിരുത്തുന്നു. 'പൂങ്സാൻ' അതിനുള്ള തെളിവാണ്.പുതിയ ദൗത്യവുമായി അതിർത്തി കടക്കാൻ ശ്രമിക്കവെ പൂങ്സാന് വെടിയേൽക്കുന്നതാണ് അന്ത്യരംഗം. പൂങ്സാന്റെ അവസാനകാഴ്ചയിൽ പ്രത്യക്ഷപ്പെടുന്നത് തെളിഞ്ഞ ആകാശമാണ്. അവിടെ പക്ഷികൾ സ്വാതന്ത്രരായി പറക്കുന്നു. തുടർന്ന്, മറുഭാഗത്ത് കുടുങ്ങിപ്പോയ ഉറ്റവരെ കണ്ടെത്താനുള്ള അഭ്യർഥനകൾ പതിച്ച സ്ഥലം വീണ്ടുമൊരിക്കൽ കാണിച്ച് രണ്ടു മണിക്കൂർ നീണ്ട സിനിമക്ക് തിരശ്ശീലയിടുന്നു. നേരിയ പ്രതീക്ഷ ബാക്കിനിർത്തുകയാണ് കിം.<br />
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-74969753253679023322013-08-18T23:02:00.003-07:002013-08-18T23:04:55.509-07:00 ലിങ്കണ് - ഭരണാധികാരിയും കുടുംബനാഥനും <div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: blue;"><b>അടിമസമ്പ്രദായം </b></span><br />
<span style="background-color: white; color: blue;"><b>തുടച്ചുനീക്കിയ </b></span><br />
<span style="background-color: white; color: blue;"><b>അമേരിക്കന്‍ പ്രസിഡന്റ് </b></span><br />
<span style="background-color: white; color: blue;"><b>എബ്രഹാം ലിങ്കനെ </b></span><br />
<span style="background-color: white; color: blue;"><b>ഭരണാധികാരിയായും </b></span><br />
<span style="background-color: white; color: blue;"><b>കുടുംബനാഥനായും </b></span><br />
<span style="background-color: white; color: blue;"><b>നോക്കിക്കാണുകയാണ് </b></span><br />
<span style="background-color: white; color: blue;"><b>സ്പില്‍ബര്‍ഗിന്റെ </b></span><br />
<span style="background-color: white; color: blue;"><b>'ലിങ്കണ് '</b></span><br />
<span style="background-color: white; color: blue;"><b>എന്ന ഹോളിവുഡ് സിനിമ</b></span><br />
<br />
<br />
<div>
<div>
അറുപത്തിയേഴുകാരനായ അമേരിക്കന്‍ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്പില്‍ബര്‍ഗിന്റെ സിനിമകള്‍ ഇതുവരെയായി 123 അക്കാദമി നോമിനേഷന് നേടിയിട്ടുണ്ട്. കിട്ടിയ അക്കാദമി അവാര്‍ഡുകള്‍ 33. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ' ലിങ്കണ് ' ( 2012 ) 85 ാം അക്കാദമി അവാര്‍ഡിന് 12 നോമിനേഷനാണ് നേടിയത്. പക്ഷേ, രണ്ട് അവാര്‍ഡുകളേ കിട്ടിയുള്ളു. മികച്ച നടനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ളതാണ് ഈ അവാര്‍ഡുകള്‍. ലിങ്കന്റെ വേഷമഭിനയിച്ച ഡാനിയല്‍ ഡെ ലെവിസാണ് മികച്ച നടന്. ആറരക്കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച ' ലിങ്കണ് ' സ്പില്‍ബര്‍ഗിന്റെ മറ്റേതൊരു ചിത്രവുംപോലെ പണം വാരിയെടുത്തു. 27.5 കോടി ഡോളറാണ് ഇതുവരെ കളക്ഷന്‍ കിട്ടിയത്.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPhtRGizIokPmCzieMZQz9KOwDnOXJlCskolyAxL9RHx_L2cDjP-l_vrZnveiVWK3_fuDW_TW48gE11mNihqV4y-_QdZaK5OZflm15TTcPXowPCdFv7rnfA-XY2RuGrJmOTdPsaJof9EU/s1600/Lincoln-Movie-Poster.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPhtRGizIokPmCzieMZQz9KOwDnOXJlCskolyAxL9RHx_L2cDjP-l_vrZnveiVWK3_fuDW_TW48gE11mNihqV4y-_QdZaK5OZflm15TTcPXowPCdFv7rnfA-XY2RuGrJmOTdPsaJof9EU/s400/Lincoln-Movie-Poster.jpg" width="266" /></a></div>
<div>
<br /></div>
<div>
സ്പില്‍ബര്‍ഗ് രണ്ടു തവണ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് ( 1993 ) , സേവിങ് പ്രൈവറ്റ് റിയാന്‍ ( 1998 ) എന്നിവയാണീ ചിത്രങ്ങള്‍. ജോസ്, ക്ളോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേഡ് കൈന്‍ഡ്, റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്, ഇ.ടി. എക്സ്ട്രാ ടെറെസ്ട്രിയല്‍, ജുറാസിക് പാര്‍ക്ക്, മ്യൂണിച്ച് എന്നിവയാണ് സ്പില്‍ബര്‍ഗിന്റെ മറ്റു പ്രധാന സിനിമകള്‍. </div>
<div>
ലിങ്കന്റെ ജീവിതം സിനിമയാക്കാന്‍ സ്പില്‍ബര്‍ഗ് ആലോചന തുടങ്ങിയത് 12 വര്‍ഷം മുമ്പാണ്. ചരിത്രപുരുഷനായ ലിങ്കനെ എങ്ങനെ സിനിമയില്‍ വീരാരാധനയില്‍ നിന്നൊഴിവാക്കാം എന്നതായിരുന്നു സ്പില്‍ബര്‍ഗിന്റെ ചിന്ത. അടിമസമ്പ്രദായം നിര്‍ത്തലാക്കി ചരിത്രം രചിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്നതിനോടൊപ്പം ഭര്‍ത്താവും അച്ഛനുമായി ലിങ്കനെ കാണാനായിരുന്നു സ്പില്‍ബര്‍ഗിന്റെ ശ്രമം. ഇതൊരു കഠിനപ്രക്രിയയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വീട്ടിനകത്തും പുറത്തുമുള്ള ലിങ്കനെ ഒരേപോലെ പിന്തുടരുകയാണ് സ്പില്‍ബര്‍ഗ്. ഭരണതലത്തില്‍ തന്ത്രശാലിയായിരുന്ന ലിങ്കനെ വീട്ടിനകത്ത് പലപ്പോഴും നിസ്സഹായനെപ്പോലെയാണ് നമ്മള് ഈ ചിത്രത്തില്‍ കാണുന്നത്. രാഷ്ട്രീയ, സാമൂഹികപ്രശ്നങ്ങളില്‍ കടുത്ത നിലപാടാണ് അദ്ദേഹം എടുക്കുന്നത്. ശക്തിയുക്തം വാദിച്ച് എതിരാളികളെ മുട്ടുകുത്തിക്കാനും അദ്ദേഹത്തിനു കഴിയും. ഇതേ ലിങ്കണ് ഭാര്യക്കും മകനും മുമ്പില്‍ പലപ്പോഴും നിശ്ശബ്ദനായി മാറുന്നു. അവരുടെ രോഷത്തിനു മുന്നില്‍ വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിരണ്ടുപോകുന്നു. </div>
<div>
ലിങ്കന്റെ പൂര്‍ണ ജീവചരിത്രമല്ല ഈ സിനിമയില്‍ രേഖപ്പെടുത്തുന്നത്. അമേരിക്കയുടെ 16 ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിലെ നാലുമാസം മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. സ്പില്‍ബര്‍ഗിന് അത്രയും മതി ആ മഹാപുരുഷന്റെ സജീവചിത്രം വരച്ചിടാന്‍. ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ നേടിയ അധീശത്വം ഈ സിനിമയിലും സ്പില്‍ബര്‍ഗ് അരക്കിട്ടുറപ്പിക്കുന്നു. 550 പേജ് വരുന്ന തിരക്കഥയിലെ 65 പേജിലാണ് സ്പില്‍ബര്‍ഗ് ശ്രദ്ധയൂന്നിയത്. അടിമത്തം തുടച്ചുനീക്കാനുള്ള 13 ാം ഭരണഘടനാഭേദഗതി പാസാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഈ 65 പേജിലെ പ്രതിപാദ്യം. ലിങ്കന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളാണ് ഈ പേജുകളിലുള്ളത്. തനിക്ക് പറയാനുള്ളത് ആ കഥയാണെന്ന് സ്പില്‍ബര്‍ഗ് അടിവരയിട്ടുറപ്പിച്ചു.അതാണ് തന്റെ സിനിമ എന്നദ്ദേഹം പ്രഖ്യാപിച്ചു.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhREWSDIPQ4WLiuX9UyCcmQks8lZJTbdTJvbnATGI3c7dvTby6oO4pn8lVrFtZhg15sgnUDGImIDuJ9S5_eTySB8jWw70QqENCtkiERwx5Nl21jQ8ouAS2yarQ2n2ugl7vMV71FJHfdt6E/s1600/Lincoln001.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="237" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhREWSDIPQ4WLiuX9UyCcmQks8lZJTbdTJvbnATGI3c7dvTby6oO4pn8lVrFtZhg15sgnUDGImIDuJ9S5_eTySB8jWw70QqENCtkiERwx5Nl21jQ8ouAS2yarQ2n2ugl7vMV71FJHfdt6E/s400/Lincoln001.jpg" width="400" /></a></div>
<div>
<br /></div>
<div>
ഡോറിസ് കേണ്‍സ് ഗുഡ്വിന് എന്ന വനിത എഴുതിയ 'ടീം ഓഫ് റൈവല്‍സ് : ദ പൊളിറ്റിക്കല്‍ ജീനിയസ് ഓഫ് അബ്രഹാം ലിങ്കണ് ' എന്ന ജീവചരിത്രത്തെ ആധാരമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ സിനിമ ഒരുക്കിയത്. ഡോറിസിന്റെ പുസ്തകം ലിങ്കന്റെ ജീവിതകഥ മാത്രമല്ല പറയുന്നത്. കടുത്തൊരു പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ നയിക്കാന്‍ ലിങ്കണ് തിരഞ്ഞെടുത്ത ടീമംഗങ്ങളെക്കൂടി ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പുസ്തകം. പ്രമുഖരായ അഞ്ച് നേതാക്കളെയാണ് ഡോറിസ് പരിചയപ്പെടുത്തുന്നത്. അവരില്‍ നാലുപേരും 1860ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബഌക്കന്‍ നോമിനിയാകാന്‍ ലിങ്കനോട് മത്സരിച്ചവര്‍കൂടിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലിങ്കണ് അവരെയെല്ലാം തന്റെ മന്ത്രിമാരാക്കി ഹൃദയവിശാലത തെളിയിച്ചു. കൂട്ടത്തില്‍ പ്രധാനിയായ വില്യം എച്ച്. സെവാര്‍ഡിനെയാണ് ലിങ്കണ് സ്റ്റേറ്റ് സെക്രട്ടറിയാക്കിയത്. ജനങ്ങളെയും രാഷ്ട്രീയത്തെയും എങ്ങനെ ലിങ്കണ് ഒരേപോലെ വിജയകരമായി കൈകാര്യം ചെയ്തു എന്നാണ് ഡോറിസിന്റെ പുസ്തകം വ്യക്തമാക്കുന്നത്. രാഷ്ട്രത്തലവന്, ടീം മാനേജര്‍, രാഷ്ട്രീയക്കാരന് എന്നീ നിലകളിലെല്ലാം ലിങ്കണ് എപ്രകാരം തിളങ്ങി എന്ന് പുസ്തകം എടുത്തുകാട്ടുന്നു. </div>
<div>
1865 ജനവരിയില്‍ തുടങ്ങുന്ന ' ലിങ്കണ് ' എന്ന സിനിമ ഏപ്രില്‍ 15 ന് അവസാനിക്കുന്നു. ഈ നാലു മാസത്തിനിടയില്‍ എബ്രഹാം ലിങ്കണ് എന്ന ഭരണാധികാരിയും കടുംബനാഥനും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ അതിശക്തനായി, മറ്റു ചിലപ്പോള്‍ ദുര്‍ബലനായി. 1865 ജനവരി. ലിങ്കണ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞു. തെക്കും വടക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം നാലാം വര്‍ഷത്തേക്ക് കടന്നിരിക്കുന്നു. ( ഏതാണ്ട് ആറു ലക്ഷം സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന് നഷ്ടപ്പെട്ടത്). രണ്ട് നീഗ്രോ സൈനികരുമായി സംസാരിക്കുന്ന ലിങ്കനെയാണ് നമ്മളാദ്യം കാണുന്നത്. സഹിഷ്ണുതയോടെ, സൗമ്യനായി അദ്ദേഹം അവരുടെ പ്രശ്നങ്ങളും ആവലാതികളും കേള്‍ക്കുന്നു. പോരാട്ടത്തില്‍ മരിച്ചവരുടെ ത്യാഗം വെറുതെയാവില്ലെന്ന് തങ്ങള്‍ ഉറപ്പിക്കും എന്നു പ്രതിജ്ഞ ചെയ്യുന്നു ആ സൈനികര്‍. 50 കൊല്ലത്തിനുള്ളില്‍ ഒരു നീഗ്രോ കേണല്‍ ഉണ്ടായേക്കാം എന്നവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. നൂറു കൊല്ലത്തിനുള്ളില്‍ തങ്ങള്‍ക്ക് വോട്ടവകാശവും കിട്ടിയേക്കാം. സ്വാതന്ത്ര്യത്തിന്റെ നവോദയം കാണുമെന്ന ആത്മവിശ്വാസത്തോടെയാണവര്‍ യുദ്ധരംഗത്തേക്ക് തിരിച്ചുപോകുന്നത്. ലിങ്കന്റെ ജീവിതദൗത്യമാണ് സംവിധായകന് ഈ രംഗത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. അടിമത്തം തുടച്ചുനീക്കുമെന്ന് ഒന്നരവര്‍ഷം മുമ്പ് ലിങ്കണ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. അതിന്റെ പേരിലാണ് തന്നെ അവര്‍ വീണ്ടും തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിനറിയാം. ആ വാഗ്ദാനം പാലിച്ചേ തീരൂ. 13 ാം ഭരണഘടനാ ഭേദഗതിയിലൂടെ അടിമവ്യാപാരം നിരോധിക്കണം. അതുവഴി യുദ്ധവും അവസാനിക്കുമെന്ന് ലിങ്കണ് കണക്കുകൂട്ടുന്നു. തന്റെ വാഗ്ദാനം നിറവേറ്റാന്‍ കഠിനശ്രമം നടത്തുന്ന പ്രസിഡന്റിനെയാണ് പിന്നീട് നാം കാണുന്നത്. ഒടുവില്‍ ലക്ഷ്യം നേടിയെങ്കിലും സ്വന്തം ജീവനാണ് അദ്ദേഹത്തിന് ബലി കൊടുക്കേണ്ടി വന്നത്. 56 ാം വയസ്സില്‍, 1865 ഏപ്രില്‍ 15ന് ലിങ്കണ് വെടിയേറ്റു മരിച്ചു. അമേരിക്കന്‍ ജനതക്കിടയിലും ലോകമെങ്ങും സമാധാനം നിലനില്ക്കട്ടെ എന്ന് പ്രത്യാശിക്കുന്ന ലിങ്കന്റെ പ്രസംഗം വീണ്ടും എടുത്തുകാണിച്ചാണ് സ്പില്‍ബര്‍ഗ് സിനിമ അവസാനിപ്പിക്കുന്നത്. </div>
<div>
മനുഷ്യന്റെ അന്തസ്സിന്റെ വിധികര്‍ത്താക്കളാണ് നമ്മള് എന്ന് പാര്‍ട്ടിയിലുള്ള തന്റെ എതിരാളികളെ ഓര്‍മപ്പെടുത്തുന്നുണ്ട് ലിങ്കണ്. ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ മാത്രമല്ല ഇനി പിറക്കാനിരിക്കുന്ന ലക്ഷങ്ങളെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് പുതിയ നിയമത്തിന്റെ മഹത്തായ ലക്ഷ്യം എന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു. </div>
<div>
ലിങ്കന്റെ സംഭവബഹുലമായ ജീവിതത്തില്‍ നിന്ന് വളരെ ചെറിയൊരു കാലയളവേ സ്പില്‍ബര്‍ഗ് തന്റെ സിനിമയിലേക്ക് എടുത്തിട്ടുള്ളൂ. എങ്കിലും, ലിങ്കന്റെ ബഹുമുഖ വ്യക്തിത്വം തിളക്കത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ണായകഘട്ടങ്ങളില്‍ ഉറച്ച തീരുമാനമെടുക്കുകയും സഹപ്രവര്‍ത്തകരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താവ് , യുദ്ധതന്ത്രങ്ങള്‍ മെനയുന്ന സൈനികത്തലവന്, മക്കളെ അതിരറ്റ് സ്നേഹിക്കുന്ന അച്ഛന്, ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ മൗനം എടുത്തണിയുന്ന ഭര്‍ത്താവ് എന്നീ നിലകളിലാണ് സംവിധായകന് ലിങ്കനെ അവതരിപ്പിക്കുന്നത്. തോറ്റുപോകാനിടയുള്ള നിയമനിര്‍മാണത്തിലേക്ക് കടക്കരുതെന്ന് തുടക്കത്തില്‍ ഭാര്യ മേരി ടോഡ് ലിങ്കന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും, അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണച്ചിരുന്നു അവര്‍. ഒരു മകന്റെ മരണം മേരിയെ വല്ലാതെ ഉലച്ചിരുന്നു. ലിങ്കനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനും അവര്‍ മടിച്ചിരുന്നില്ല. </div>
<div>
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDulWdoYqaSARfV53WDdmwkIMVciRhFZM9fMYlvEM-MANV2J3WEw_GjVUaRmp4BPdqKE2vhau5u1KVt5Ub_37IoiVze_1b2VGCSHL6tSbmYfVzLnv9c62JXCp2G913k_o0laVlG-cHi3Y/s1600/Lincoln-photo-courtesy-DreamWorks-Touchstone-Pictures.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="271" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDulWdoYqaSARfV53WDdmwkIMVciRhFZM9fMYlvEM-MANV2J3WEw_GjVUaRmp4BPdqKE2vhau5u1KVt5Ub_37IoiVze_1b2VGCSHL6tSbmYfVzLnv9c62JXCp2G913k_o0laVlG-cHi3Y/s400/Lincoln-photo-courtesy-DreamWorks-Touchstone-Pictures.jpg" width="400" /></a></div>
<div>
മൂത്ത മകന് റോബര്‍ട്ടിനെ സൈനികനാക്കാന്‍ ലിങ്കണ് ശ്രമിക്കുന്നതായി മേരി ടോഡ് സംശയിച്ചിരുന്നു. സത്യത്തില്‍ റോബര്‍ട്ടാണ് സൈന്യത്തില്‍ ചേരാന്‍ വാശി പിടിക്കുന്നത്. അവനെ പിന്തിരിപ്പിക്കാനാണ് ലിങ്കണ് ശ്രമിച്ചിരുന്നത്. സമപ്രായക്കാര്‍ സൈനികസേവനം നടത്തുമ്പോള്‍ താന്മാത്രം വിട്ടുനില്ക്കുന്നതില് വിദ്യാര്‍ഥിയായ റോബര്‍ട്ടിന് കുറ്റബോധമുണ്ടായിരുന്നു. യുദ്ധരംഗത്ത് മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരുടെ മുറിച്ചുമാറ്റിയ കാലുകള്‍ ചെറുവണ്ടിയില്‍ നിറച്ച് പുറത്തുകൊണ്ടുപോയി തള്ളുന്ന ദൃശ്യം റോബര്‍ട്ടിനെ ഞെട്ടിച്ചു. (യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ രംഗം നമ്മളെയും നടുക്കും ). പിതാവിനെ ധിക്കരിച്ച് അവന് സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇവിടെവെച്ചാണ്. </div>
<div>
അവസാനദൃശ്യങ്ങളില്‍ ആഹഌദവതിയായ മേരി ടോഡിനെയാണ് നമ്മള് കാണുന്നത്. ലിങ്കന്റെ സന്തോഷം കെടുത്തിയതില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തുന്നുണ്ട് അപ്പോള്‍. നമ്മള് ഏറെ ദു:ഖം സഹിച്ചു. ഇനി സന്തോഷിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു ലിങ്കന്റെ മറുപടി. ജറുസലേം നഗരം കാണാന്‍ ലിങ്കണ് ആഗ്രഹിച്ചിരുന്നു. ദാവീദും സോളമനും നടന്നുപോയ ജറുസലേം വീഥികളിലൂടെ നടക്കണമെന്ന് അദ്ദേഹം ഭാര്യയോട് പറയുന്നുണ്ട്. ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്. </div>
<div>
ജനങ്ങളിലും ജനപ്രതിനിധികളിലുമുള്ള ദൃഢവിശ്വാസവും രാഷ്ട്രത്തെ ഒരുമിച്ചുനിര്‍ത്താനുള്ള അഭിവാഞ്ഛയും അടിമജീവിതം നയിക്കുന്നവരോടുള്ള സഹാനുഭതിയുമൊക്കെ എടുത്തുകാട്ടി എബ്രഹാം ലിങ്കനെ ഉത്തമനായ ഭരണത്തലവന്റെ ഉന്നതപീഠത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സ്പില്‍ബര്‍ഗ് വിജയിക്കുന്നു. ഭരണഘടനാഭേദഗതി വോട്ടിനിടുന്ന ദിവസം ജനപ്രതിനിധിസഭയിലുണ്ടാകുന്ന പിരിമുറുക്കം പ്രേക്ഷകനിലേക്കും ശക്തമായി പകരുന്നുണ്ട് സംവിധായകന്. ഈ സിനിമക്കെതിരെ പറയാവുന്ന ഏക ന്യൂനത സംഭാഷണങ്ങളുടെ ആധിക്യമാണ്.</div>
</div>
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-29251409357947461172013-07-14T00:51:00.003-07:002013-07-14T00:53:01.713-07:00തകരുന്ന ക്യാമറകള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: right;">
<span style="color: blue;">ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയില്‍ </span></div>
<div style="text-align: right;">
<span style="color: blue;">(വെസ്റ്റ് ബാങ്ക്) ഇസ്രായേലിന്റെ അതിക്രമങ്ങളോട് </span></div>
<div style="text-align: right;">
<span style="color: blue;">നിരായുധരായി പൊരുതി ജയിക്കുന്ന ബിലൈല്‍ </span></div>
<div style="text-align: right;">
<span style="color: blue;">എന്ന പലസ്തീന് ഗ്രാമത്തിന്റെ കഥയാണ് </span></div>
<div style="text-align: right;">
<span style="color: blue;">'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' എന്ന </span></div>
<div style="text-align: right;">
<span style="color: blue;">ഡോക്യുമെന്ററിക്ക് പറയാനുള്ളത്</span></div>
<div>
<br /></div>
ഞാന്‍ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് കടന്നുവന്നത്. അവ എന്നെ വല്ലാതെ പൊള്ളിച്ചു. എന്റെ പഴയ മുറിവുകള്‍ക്ക് ഉണങ്ങാന്‍ സാവകാശം കിട്ടാറില്ല. അപ്പോഴേക്കും പുതിയ മുറിവുകള്‍ അവയെ വന്നുപൊതിയും.'- എമാദ് ബര്‍ണാദിന്റെ പരിദേവനമാണിത്. 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' (Five Broken cameras) എന്ന ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ നമ്മള് കേള്‍ക്കുന്ന വാചകങ്ങളിതാണ്. ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനുമായ എമാദിന്റെ ശബ്ദമാണിത്. അതില്‍ വേദനയും രോഷവുമുണ്ട്. ചോരയില്‍ കുതിര്‍ന്ന, ധീരോദാത്തമായ ഒരു ചെറുത്തുനില്‍പ്പിന്റെ വിരാമമില്ലാത്ത കഥ ഇവിടെ തുടങ്ങുകയാണ്. 1990ല്‍ പൊളിഞ്ഞുവീണ വിഭജനത്തിന്റെ ബര്‍ലിന്‍മതില്‍ മറ്റ് രൂപത്തില്‍ പലയിടത്തും പുനര്‍ജനിക്കുന്നു എന്ന് ഈ ചിത്രം നമ്മളെ ഓര്‍മപ്പെടുത്തുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibHlPOM2J35lHPiigJSV5K5HZgIdmpI6ZmVAmS6j42rbGP8sTjcbg8Hx-EhAGTg1if-7q3S3E_hwr1aK7FTk_cCTgb-Jirl44ayp3k4oYDwS2CtsFcav_HPDmyBeV9WFAroYvwMMDZNTI/s1600/5_Broken_Cameras.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibHlPOM2J35lHPiigJSV5K5HZgIdmpI6ZmVAmS6j42rbGP8sTjcbg8Hx-EhAGTg1if-7q3S3E_hwr1aK7FTk_cCTgb-Jirl44ayp3k4oYDwS2CtsFcav_HPDmyBeV9WFAroYvwMMDZNTI/s400/5_Broken_Cameras.jpg" width="400" /></a></div>
<br />
കുന്നുകളാല്‍ ചുറ്റപ്പെട്ട ബിലൈല്‍ എന്ന ഗ്രാമം. എമാദ് ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. വെസ്റ്റ്ബാങ്കില്പ്പെട്ട അധിനിവേശ പ്രദേശമാണിത്. ഒലിവ് മരങ്ങളാല്‍ സമ്പന്നമായ ഭൂഭാഗം. കൃഷിയാണ് അവിടത്തെ ജനതയുടെ ഏക വരുമാനമാര്‍ഗം. എമാദും കുടുംബവും കൃഷികൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. പത്രപ്രവര്‍ത്തനത്തില്‍ തല്‍പ്പരനാണ് എമാദ്. സ്വന്തം ഗ്രാമ ചരിത്രം രേഖപ്പെടുത്താന്‍ എമാദ് ആശ്രയിക്കുന്നത് ക്യാമറായെയാണ്. പ്രക്ഷോഭത്തിന്റെതായ അഞ്ചു കൊല്ലത്തിനുള്ളില്‍ അഞ്ചു ക്യാമറാകളാണ് അയാള്‍ ഉപയോഗിക്കുന്നത്. പോരാട്ടത്തില്‍ രക്തസാക്ഷികളാണ് പലപ്പോഴും ആ ക്യാമറകള്‍. സത്യം പകര്ത്തുന്നഅവയുടെ കണ്ണുകള്‍ എതിരാളികള്‍ കുത്തിപ്പൊട്ടിക്കുന്നു. എങ്കിലും, പകര്‍ത്തിയ ദൃശ്യങ്ങള്‍ ചരിത്രരേഖകളായി ലോകത്തിനു മുന്നില്‍ എത്തുന്നു. അധികാരത്തിന്റെ, അധിനിവേശത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഈ ദൃശ്യങ്ങള്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നു. നിരായുധരായ ജനതയുടെ രക്ഷാകവചമായി മാറുന്നു.<br />
സംഘര്‍ഷഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തകര്‍ന്നുപോയ ക്യാമറകളെ മുന്നില്‍ വെച്ചുകൊണ്ടാണ് എമാദ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. അഞ്ചുവര്‍ഷം ബിലൈലിലെ ജനത നടത്തിയ ചെറുത്തുനില്‍പ്പിന്റെ കഥയാണ് എമാദ് താന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ബിലൈലിലെ കര്‍ഷകരുടെ ഭൂമി കവര്‍ന്നെടുത്ത്, ആ ഗ്രാമത്തെ വിഭജിച്ചുകൊണ്ട് അവിടെ കൂറ്റന്‍ കമ്പിവേലി സ്ഥാപിക്കുകയാണ് ഇസ്രായേല്‍ സൈന്യം. പുതിയ പാര്‍പ്പിട സമുച്ചയങ്ങളുണ്ടാക്കി അവിടെ കുടിയിരുത്തുന്ന ഇസ്രായേലുകാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സൈന്യത്തിന്റെ ഈ അതിക്രമം. ബുള്‍ഡോസറുകള്‍ അവിടേക്ക് മുരണ്ടെത്തുന്നു. അവ ഒലിവ് മരങ്ങള്‍ വേരോടെ പിഴുതെറിയുന്നു. ആകാശത്തേക്കുയരുന്ന കമ്പിമതിലിനിപ്പുറത്ത് നിന്നുകൊണ്ട് ബിലൈല്‍ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്. അവര്‍ക്ക് ആയുധങ്ങളൊന്നുമില്ല. ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരമാണ് അവരുടേത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഗ്രനേഡുകള്‍ക്കും യന്ത്രത്തോക്കുകള്‍ക്കും മുന്നിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണര്‍ നെഞ്ചുറപ്പോടെ കടന്നു ചെല്ലുകയാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXzMpSfBnph65Dsg9elRZjTKCWIAREn26s1A84Ts0nz0Xtllr-38uviB5PS_wa_JcfJyWePrHvpm7AQwTQlVpan6jiUXVJ9GakINIWk7jwmMc3UOgq1xTn1FXCgbj-7WoK9q_aEvM9k0A/s1600/5-broken-cameras-3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXzMpSfBnph65Dsg9elRZjTKCWIAREn26s1A84Ts0nz0Xtllr-38uviB5PS_wa_JcfJyWePrHvpm7AQwTQlVpan6jiUXVJ9GakINIWk7jwmMc3UOgq1xTn1FXCgbj-7WoK9q_aEvM9k0A/s400/5-broken-cameras-3.jpg" width="400" /></a></div>
<br />
ഭാര്യ സൊരയ,നാല് ആണ്മക്കള്, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഏതാനും സുഹൃത്തുക്കള്‍ എന്നിവരിലൂടെ ബിലൈല്‍ എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പടുത്തുകയാണ് സംവിധായകന്. ഇതിനുള്ള ശക്തമായ മാധ്യമം അദ്ദേഹത്തിന്റെ ക്യാമറായാണ്. നാലാമത്തെ മകന് ജിബ്രീലിന്റെ ജനനത്തോടെയാണ് സംവിധായകന്റെ കാമറ ഗ്രാമത്തില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങുന്നത്. മകന്റെ ഫോട്ടോ എടുക്കാനാണ് ആദ്യം ക്യാമറ വാങ്ങിയത്. തന്റെ മക്കള്‍ക്കെല്ലാം വ്യത്യസ്തമായ കുട്ടിക്കാലമായിരുന്നു എന്ന് എമാദ് ഓര്‍ക്കുന്നു. എല്ലാം സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓസ്ലോ സമാധാന ഉടമ്പടിയുടെ കാലത്ത്, 1995ലാണ് ആദ്യമകന് പിറന്നത്. പ്രതീക്ഷയുടെ കാലമായിരുന്നു അത്. അവന്റെ കുട്ടിക്കാലത്ത് കാര്യങ്ങള്‍ കുറെക്കൂടി തുറന്നതായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞ് അനിശ്ചിതത്വത്തിന്റെ കാലത്താണ് രണ്ടാമത്തെ മകന്റെ ജനനം. 2000ല്‍ ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്പ് ) എന്ന പ്രക്ഷോഭം ആരംഭിച്ച അതേസമയത്താണ് മൂന്നാമന്റെ പിറവി. ആസ്പത്രി നിറയെ മരിച്ചവരും പരിക്കേറ്റവരും. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഉപരോധത്തിന്റെ കാലമായിരുന്നു അത്. പ്രതീക്ഷയറ്റ ഒരു കാലം. (അക്കാലത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂവായിരം പലസ്തീന്‍കാര്‍ മരിച്ചു). 2005 ഫിബ്രവരിയില്‍ ജിബ്രീല്‍ ജനിച്ചു. ഉയരത്തില്‍ തീര്‍ത്ത കമ്പിവേലിക്കെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് ജിബ്രീലിന്റെ ജനനം. അഞ്ച് വര്‍ഷത്തിനിടയില്‍ അവന് സാക്ഷിയാകുന്ന സംഭവപരമ്പരകളാണ് അവിടുന്നങ്ങോട്ട് എമാദിന്റെ ക്യാമറയില്‍ പതിയുന്നത്. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആ ക്യാമറയിലുണ്ട്. അതോടൊപ്പം, ബിലൈലില് നടക്കുന്ന പ്രതിരോധസമരത്തിന്റെ ഓരോ നിമിഷവും അത് ഒപ്പിയെടുക്കുന്നുണ്ട്. .<br />
ഒരു പ്രക്ഷോഭദിനത്തില് ഗ്രനേഡ് പൊട്ടി എമാദിന്റെ ആദ്യ ക്യാമറ തകര്‍ന്നു. ഇസ്രായേലുകാരായ ചില സാമൂഹികപ്രവര്‍ത്തകരും ബിലൈലിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍ ഒരു സുഹൃത്ത് എമാദിന് ഒരു ക്യാമറ കൊടുത്തു. അതിലായി തുടര്‍ന്നുള്ള ചിത്രീകരണം. ഏതാണ്ട് ഒരു വര്‍ഷമേ അതിനും ആയുസ്സുണ്ടായിരുന്നുള്ളു. ഇതിനിടെ, എമാദിന്റെ സഹോദരന് അറസ്റ്റിലായി. അറസ്റ്റിലായ ആദ്യത്തെ പ്രക്ഷോഭകന്. ഒരു മാസം അയാള്‍ തടവില്‍ കിടന്നു.<br />
ജിബ്രീലിന് മൂന്നു വയസ്സായി. ദിവസങ്ങള്‍ കഴിയുന്തോറും തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കുറേശ്ശെ അവന് മനസ്സിലാവാന്‍ തുടങ്ങുന്നു. അവന് പ്രകടനം കാണാന്‍ മുതിര്‍ന്ന കുട്ടികളോടൊപ്പം തെരുവിലേക്ക് വരുന്നു. ടിയര്‍ഗ്യാസ് പ്രയോഗം, വെടിവെപ്പ്, അറസ്റ്റ്, മര്‍ദനം, മരണം. എല്ലാം അവന്റെ കാഴ്ചയില്‍ നിറയുന്നു. ടിയര്‍ഗ്യാസ് പ്രയോഗിച്ചാല്‍ ഉള്ളി മണത്താല്‍ മതിയെന്ന് അമ്മ അവന് പറഞ്ഞുകൊടുക്കുന്നു. സമരഭൂവില്‍ നിന്ന് പേടിച്ചോടാനല്ല ആ അമ്മ അവനെ പഠിപ്പിക്കുന്നത്. പ്രക്ഷോഭം ചിത്രീകരിക്കുമ്പോള്‍ ക്യാമറ തന്നെ സംരക്ഷിക്കുമെന്ന് എമാദ് വിശ്വസിച്ചിരുന്നു. പക്ഷേ, ആ വിശ്വാസം മിഥ്യയാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുന്നു. രണ്ടാമത്തെ ക്യാമറ വെടിയേറ്റാണ് തകരുന്നത്. ഒരു ചെവിക്ക് പരിക്കുമേറ്റു. ക്യാമറയില്‍ പതിച്ച ആ വെടിയുണ്ട ജീവിതം എത്രമാത്രം ദുര്‍ബലമാണെന്ന് തന്നെ ഓര്മപ്പെടുത്തിയെന്ന് എമാദ് പറയുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcKSaL23mnzzRmelWu3yVN9TLZM_4UYKcKtQOSyCWjx7KCy1ikImg40Gqd5y122iaq3tH04etqoYgbi3MKDPWsxCVO-1AqziiAOCWBh81l37rWHyWg7J85ksx-9wfWvnu6BwBzwmS7Bzo/s1600/five-broken-cameras-009.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcKSaL23mnzzRmelWu3yVN9TLZM_4UYKcKtQOSyCWjx7KCy1ikImg40Gqd5y122iaq3tH04etqoYgbi3MKDPWsxCVO-1AqziiAOCWBh81l37rWHyWg7J85ksx-9wfWvnu6BwBzwmS7Bzo/s400/five-broken-cameras-009.jpg" width="400" /></a></div>
<br />
മൂന്നാമത്തെ ക്യാമറ ഏതാണ്ട് ഒരുവര്‍ഷം എമാദിനൊപ്പം നിന്നു. രണ്ടുതവണ അതിന് വെടിയേറ്റെങ്കിലും നന്നാക്കിയെടുത്തു. പക്ഷേ, വീണ്ടും തകര്‍ന്നു. നാലാമത്തേത് 2008ലെ പ്രക്ഷോഭം മുഴുവനും പകര്‍ത്തിയെടുത്തു. ഇതിനിടെ എമാദിന് ജീപ്പപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള ആസ്പത്രിയിലായിരുന്നു ചികിത്സ. 20 ദിവസം എമാദ് ബോധമില്ലാതെ കിടന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അയാള്‍ കരുതിയതല്ല.പക്ഷേ, ബിലൈലിന് അയാളെ വേണ്ടിയിരുന്നു. ബിലൈലിന്റെ വീഥികളില്‍ വീഴുന്ന ഓരോ ചോരത്തുള്ളിയും പകര്‍ത്തിവെക്കാന്‍ അയാള്‍ തന്നെ വരേണ്ടിവന്നു.<br />
സ്വപ്നം കാണുന്നതുപോലും അപകടമായിത്തീരാം എന്നു വിശ്വസിക്കുന്ന ഒരു ജനതയുടെ ഉള്വീര്യത്തെ അടയാളപ്പെടുത്തുന്ന രേഖയാണ് ഈ ചിത്രം. ഇസ്രായേലുകാരനായ ഗൈ ഡേവിഡിയുമായി ചേര്‍ന്നാണ് എമാദ് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ' സംവിധാനം ചെയ്തിരിക്കുന്നത്. എമാദിന്റെ കുടുംബത്തിലും തെരുവിലുമായി ചുറ്റിത്തിരിയുന്ന ക്യാമറ, വെസ്റ്റ് ബാങ്കിലെ ജനതയുടെ ജീവിതവും അനുഭവങ്ങളില്‍ നിന്നു നേടിയ കരുത്തും അവരുടെ അതിജീവനവും ലോകത്തിനു തുറന്നു കാണിച്ചുകൊടുക്കുകയാണ്. 2010ലെ വസന്തകാലത്ത് എമാദിനൊപ്പമുണ്ടായിരുന്നത് ആറാമത്തെ ക്യാമറയാണ്. അപ്പോഴേക്കും ഇസ്രായേല്‍ അധികൃതര്‍ തോറ്റ് പിന്മാറിയിരുന്നു. കമ്പിമതില്‍ പൊളിക്കാന്‍ ആ രാജ്യം നിര്‍ബന്ധിതമായി. മതിലിന്റെ തകര്‍ച്ച ചിത്രീകരിച്ചുകൊണ്ടിരിക്കെ എമാദിനുമേല് ഗ്രനേഡ് വന്നു പതിച്ചു. പക്ഷേ, അയാളും ക്യാമറയും എങ്ങനെയോ രക്ഷപ്പെട്ടു. അതിപ്പോഴും എമാദിന്റെ കൂടെയുണ്ട്, ജീവിതം പകര്‍ത്തിക്കൊണ്ട്.<br />
സംഘര്‍ഷഭൂമിയില്‍ കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലൂടെയാണ് എമാദ് ക്യാമറയുമായി സഞ്ചരിക്കുന്നത്. തന്റെ ഇളയ മകനെ അതിനൊരു നിമിത്തമാക്കുന്നു എന്നുമാത്രം. ജിബ്രീലിന്റെ അഞ്ചാം പിറന്നാളില്‍ എമാദ് സങ്കടപ്പെടുന്നു. മകന്റെ ശൈശവനിഷ്കളങ്കത നഷ്ടപ്പെട്ടുതുടങ്ങിയല്ലോ എന്നോര്‍ത്തായിരുന്നു ഈ സങ്കടം. അവന് തിരിച്ചറിവിലേക്ക് വരികയാണ്. ഇനിയവന് നേരിടേണ്ടത് ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളാണ്. വീട്ടിന് പുറത്തെത്തുന്ന ജിബ്രീല്‍ ഉച്ചരിക്കുന്ന പുതുവാക്കുകളിലൊന്ന് 'മതില്' എന്നാണ്. നേരത്തേയുള്ള സ്ഥലത്തുനിന്ന് മാറി കോണ്‍ക്രീറ്റില്‍ പണിത പുതിയ മതിലില്‍ സ്വന്തം പേരെഴുതിവെക്കുന്ന ജിബ്രീലിനെയാണ് ചിത്രാവസാനത്തില്‍ നമ്മള് കാണുന്നത്.<br />
പാതിരാത്രി കുട്ടികളെ പിടികൂടാന്‍ വീടുകളില്‍ അതിക്രമിച്ചു കയറുന്ന ഇസ്രായേല്‍ സൈനികര്‍. അവരെ തള്ളി പുറത്താക്കുന്ന അമ്മമാര്‍. മകനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോള്‍ സൈനികരുടെ കവചിതവാഹനത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുന്ന വയോധികന്- ഇത്തരത്തിലുള്ള എണ്ണമറ്റ ദൃശ്യങ്ങളിലൂടെ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ് 90 മിനിറ്റുള്ള ഈ ഡോക്യുമെന്ററി പറയുന്നത്. 2011 ല്‍ ആംസ്റ്റര്‍ഡാം ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലും 2012ല്‍ സുഡാനീസ് ഫിലിം ഫെസ്റ്റിവലിലും അവാര്‍ഡ് നേടിയിട്ടുണ്ട് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്'. 2012ലെ ഓസ്കര് അവാര്‍ഡിന് ഡോക്യുമെന്ററി വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രമാണിത്.<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-12375325374510981882013-05-28T23:22:00.002-07:002013-05-28T23:25:05.410-07:00അത്ലറ്റും കൊള്ളക്കാരനും<div dir="ltr" style="text-align: left;" trbidi="on">
<span style="color: blue;">ദേശീയ ചാമ്പ്യനായ ഒരു കായികതാരം</span><br />
<span style="color: blue;">സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ </span><br />
<span style="color: blue;">കൊള്ളക്കാരനായി മാറിയ കഥയാണ് </span><br />
<span style="color: blue;">മികച്ച ചിത്രത്തിനുള്ള</span><br />
<span style="color: blue;"> ദേശീയ അവാര്‍ഡ് നേടിയ </span><br />
<span style="color: blue;">' പാന്‍സിങ് തോമര്‍ ' </span><br />
<span style="color: blue;">എന്ന ഹിന്ദി സിനിമ പറയുന്നത്.</span><br />
<div>
<br /></div>
<div>
<br /></div>
ചമ്പല്‍ താഴ്വരയിലെ ഓരോ കൊള്ളക്കാരനും സാമൂഹിക അനീതിയുടെ കയ്പുള്ള ജീവിത പശ്ചാത്തലമുണ്ട്. ആരും സ്വമേധയാ കൊള്ളക്കൂട്ടത്തില്‍ ചെന്നുചേരുന്നതല്ല. അവിടേക്ക് എത്തിപ്പെടുന്നതാണ്. നീതിനിഷേധത്തിന്റെ ക്രൂരമായ സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി സമൂഹത്തെ ചോദ്യം ചെയ്യുന്നു എന്നതാണ് ' പാന്‍ സിങ് തോമര്‍ ' എന്ന ഹിന്ദി സിനിമയുടെ സവിശേഷത. കൊള്ളക്കൂട്ടങ്ങളുടെ കഥ പറയുന്ന ' ഷോലെ ' പോലുള്ള മുന്‍ മാതൃകകളെ പാടെ നിരാകരിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLOWQr-TD96vuISnWnLt1QYzBaMqmC1n7mFgB_lsZrNHA-4H8woAAtJXEy9ljQHnN0nHlX8DKxv092PoeBbxVqtSHFJu4PAw2Y0Hg564jL45oQxIC4bHXdJAo02_jQzD0Uk9a6Uu3KQ70/s1600/tomar1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="185" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLOWQr-TD96vuISnWnLt1QYzBaMqmC1n7mFgB_lsZrNHA-4H8woAAtJXEy9ljQHnN0nHlX8DKxv092PoeBbxVqtSHFJu4PAw2Y0Hg564jL45oQxIC4bHXdJAo02_jQzD0Uk9a6Uu3KQ70/s400/tomar1.jpg" width="400" /></a></div>
സംവിധായകന് തിമാന്‍ശു ധൂലിയയുടെ മനസ്സില്‍ പാന്‍സിങ് തോമറിന്റെ ജീവിതകഥ പതിഞ്ഞത് 1991 ലാണ്. ഏഴ് തവണ ദേശീയ ചാമ്പ്യനായ , സൈനികനായ ഒരു കായികതാരം ചമ്പലിന്റെ മണ്ണില്‍ തോക്കേന്താനിടയായ സാഹചര്യം തിമാന്ശുവിനെ ആകര്‍ഷിച്ചിരുന്നു. തന്റെ ആദ്യ ഫീച്ചര്‍ സിനിമ പാന്‍സിങ്ങിന്റെ ജീവിതകഥയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പക്ഷേ, സിനിമയായില്ല. ആറേഴ് വര്‍ഷം അന്വഷണങ്ങള്‍ക്കായി ചെലവഴിച്ചു. ഒടുവില്‍, അഞ്ചാമത്തെ ചിത്രമായാണ് പാന്‍ സിങ് പുറത്തുവന്നത്.ചമ്പലില്ത്തന്നെയായിരുന്നു ഷൂട്ടിങ്.ഏതാണ്ട് ഒന്നര വര്‍ഷമെടുത്തു ഷൂട്ടിങ് പൂര്‍ത്തിയാവാന്‍. നാലരക്കോടി രൂപ മുടക്കിയാണ് ' പാന്‍സിങ് ' നിര്‍മിച്ചത്. ഇതുവരെ 20 കോടി രൂപ വരുമാനം കിട്ടിക്കഴിഞ്ഞു. 2012 ആഗസ്തില്‍ ചിത്രം തയ്യാറായെങ്കിലും പെട്ടെന്ന് റിലീസ് ചെയ്തില്ല. ലണ്ടന്‍, ന്യൂയോര്‍ക്ക് , അബുദാബി ചലച്ചിത്രമേളകളില്‍ ആദ്യം കാണിച്ചു. അതിനുശേഷമേ റിലീസ് ചെയ്തുള്ളു. 2012 ലെ മികച്ച ചിത്രം, നടന് , സംവിധായകന് എന്നിവക്കുള്ള ദേശീയ അവാര്‍ഡ് ' പാന്‍സിങ് തോമറിനാ ' ണ് ലഭിച്ചത്.<br />
അലഹാബാദുകാരനായ തിമാന്‍ശു ധൂലിയ എന്ന നാല്പത്തിയഞ്ചുകാരന് ആറ് ഫീച്ചര്‍ സിനിമകളാണ് സംവിധാനം ചെയ്തത്. ക്യാമ്പസ് രാഷ്ട്രീയം ഇതിവൃത്തമാക്കിയ ' ഹാസില്‍ ' ആണ് ആദ്യചിത്രം (2003 ). തുടര്‍ന്ന് , ചരസ്, ഷാഗിര്‍ദ്, സാഹബ് ബീബീ ഔര്‍ ഗാങ്സ്റ്റര്‍, പാന്‍ സിങ് തോമര്‍, സാഹബ് ബീബി ഔര്‍ ഗാങ്സ്റ്റര്‍ റിട്ടേണ്‍സ് എന്നിവ പുറത്തുവന്നു.നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിച്ചിട്ടുണ്ട് ധൂലിയ. നടനായാണ് സിനിമയില്‍ തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. സംവിധായകനായി പേരെടുത്തതോടെ അഭിനയം നിര്‍ത്തി. സഞ്ജയ് ചൗഹാനുമൊത്താണ് തിമാന്‍ശു പാന്‍ സിങ്ങിന്റെ തിരക്കഥ തയാറാക്കിയത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFmm0qnvhE_RYAbjUJn3CSQDwPxcDyFsu_fpzJoEgs7BqpM1Vxk_fj3QZEsuskcItbtmyLTet_Y2NGmX45-iJbe8NU-fiEWqSPzhSfqxFzAQZYNqp6ZJXGcsNVcZXbxO3nZ84VYjrjVEo/s1600/mktxtxlxbjgr5idr.D.0.Irfan-Khan-Paan-Singh-Tomar-Movie-Pic.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFmm0qnvhE_RYAbjUJn3CSQDwPxcDyFsu_fpzJoEgs7BqpM1Vxk_fj3QZEsuskcItbtmyLTet_Y2NGmX45-iJbe8NU-fiEWqSPzhSfqxFzAQZYNqp6ZJXGcsNVcZXbxO3nZ84VYjrjVEo/s400/mktxtxlxbjgr5idr.D.0.Irfan-Khan-Paan-Singh-Tomar-Movie-Pic.jpg" width="400" /></a></div>
പാന്‍സിങ്ങ് എന്ന സൈനികനില്‍ നിന്നാണ് സിനിമയുടെ തുടക്കം. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ബിധോസയാണ് പാന്‍സിങ്ങിന്റെ ജന്മദേശം. തനി ഗ്രാമീണന്. നാലാം തരം വരെയേ പഠിച്ചിട്ടുള്ളു. പുസ്തകങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍ നിന്നാണയാള്‍ എല്ലാം പഠിച്ചത്. കൃഷിയായിരുന്നു പ്രധാന വരുമാനമാര്‍ഗം. നല്ല ഓട്ടക്കാരനാണ് പാന്‍സിങ്. എത്ര ഓടിയാലും കിതക്കില്ല. ഇനിയും ഓടണോ എന്ന മട്ടില്‍ ട്രാക്കില്‍ത്തന്നെ നില്ക്കും. നല്ല വിശപ്പാണ് അയാള്‍ക്ക്. സാധാരണ പട്ടാളക്കാരന് കിട്ടുന്ന റേഷന്‍ പാന്‍സിങ്ങിന് മതിയാവില്ല. സ്പോര്‍ട്സില്‍ ചേര്‍ന്നാല്‍ ഇഷ്ടം പോലെ ഭക്ഷണം കിട്ടുമെന്നയാള്‍ മനസ്സിലാക്കി. ആദ്യം 5000 മീറ്റര്‍ ഓട്ടത്തിനാണ് ഇറങ്ങിയത്. ഒരു സര്ദാര്ജിയാണ് കോച്ച്. പാന്‍സിങ്ങിന്റെ കഴിവ് കണ്ട് അയാള്‍ അമ്പരന്നു. പക്ഷേ, ഇവന് ഓടിയാല്‍ തന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന്റെ സഹോദരനായ ഓട്ടക്കാരന്റെ ചാന്‍സ് പോകും എന്നയാള്‍ ശങ്കിച്ചു. . അങ്ങനെ, കോച്ചിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാന്‍സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പരിശീലനം നേടുന്നു. 1950 കളിലും 60 കളിലും ഏഴ് തവണ അയാള്‍ ദേശീയ ചാമ്പ്യനായി. ഒമ്പത് മിനിറ്റും നാല് സെക്കന്റുമായിരുന്നു പാന്‍സിങ്ങിന്റെ സമയം. പത്തു വര്‍ഷത്തേക്ക് മറ്റാര്‍ക്കും ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. 1958 ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്തായിപ്പോയി.<br />
കളിക്കളത്തില്‍ പെരുമ നേടുമ്പോഴും തന്റെ ഗ്രാമത്തില്‍ അയാളുടെ കുടുംബം സുരക്ഷിതമായിരുന്നില്ല. ബന്ധുകൂടിയായ ഭര്‍വിന്ദര്‍ അവരെ ദ്രോഹിച്ചു. പാന്‍സിങ്ങിന്റെ ഭൂമി പോലും വ്യാജപ്പേരില്‍ തട്ടാന്‍ ഭര്‍വിന്ദര്‍ ശ്രമിച്ചു. ഒരുപാട് അംഗങ്ങളുള്ള കുടുംബമാണ് ഭര്വിന്ദറിന്റേത്. ' ഞങ്ങളുടെ മൂത്രത്തില്‍ ഒലിച്ചുപോവാനേയുള്ളു നിങ്ങളൊക്കെ ' എന്നാണയാള്‍ അഹങ്കാരത്തോടെ പാന്‍സിങ്ങിനോട് പറയുന്നത്. മകന് സൈന്യത്തിലെത്തിയ സന്തോഷത്തില്‍ നേരത്തേ റിട്ടയര്‍മെന്റ് വാങ്ങി പാന്‍സിങ് ഗ്രാമത്തിലേക്ക് മടങ്ങുന്നു. പക്ഷേ, സ്വസ്ഥമായ ഒരു കുടുംബജീവിതം അയാള്‍ക്ക് കിട്ടുന്നില്ല.ഭര്വിന്ദറിന്റെ അതിക്രമങ്ങള്വര്ധിച്ചുവന്നു. പോലീസില്‍ നിന്ന് നീതി കിട്ടാതെ വന്നപ്പോള്‍ പാന്‍സിങ് തന്റെ അമ്മാവന്റെ പാത പിന്തുടരുന്നു. ചമ്പലിലെ വലിയൊരു കൊള്ളക്കൂട്ടത്തിന്റെ നായകനായി മാറുന്ന പാന്‍സിങ് ഭര്‍വിന്ദറിനെത്തന്നെ ആദ്യം ഇരയാക്കുന്നു. ചമ്പലിലെത്തുന്ന ഏതൊരു കൊള്ളക്കാരന്റെയും അന്ത്യവിധി അയാളും ഏറ്റുവാങ്ങുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIkQllHh6vRw7T927nT3KoA5FJS2QfZIBqXh29fKaVhnN7H7Bygtph1YeSMq5BTo-SvDjVYfdOiow9Sw8Yb5K6MsN-JiN-VcBiEjn79ZMsgiS5yWIW2aaLCmpkjlWn5sYxiuoyBufwnRo/s1600/paansingh-story-big.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="285" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIkQllHh6vRw7T927nT3KoA5FJS2QfZIBqXh29fKaVhnN7H7Bygtph1YeSMq5BTo-SvDjVYfdOiow9Sw8Yb5K6MsN-JiN-VcBiEjn79ZMsgiS5yWIW2aaLCmpkjlWn5sYxiuoyBufwnRo/s400/paansingh-story-big.jpg" width="400" /></a></div>
1981 ഒക്ടോബര്‍ ഒന്നിന് ചമ്പലില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പാന്‍ സിങ് തോമര്‍ എന്ന മുന്‍ അത്ലറ്റിന്റെ ജീവിതകഥ സത്യസന്ധമായി പറയാനാണ് തിമാന്‍ശു ശ്രമിച്ചിരിക്കുന്നത്. സിനിമയിലെ സംഭവങ്ങള്‍ 85 ശതമാനവും സത്യമാണെന്ന് പാന്‍സിങ്ങിന്റെ മകന് റിട്ട.സുബേദാര്‍ സൗരംസിങ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷക്കായി പട്ടാളത്തില്‍ ചേര്‍ന്ന പാന്‍സിങ്ങിന്റെ കുടുംബം നാട്ടില്‍ തികച്ചും അരക്ഷിതരായിരുന്നു എന്ന വൈരുധ്യമാണ് തിമാന്‍ശു എടുത്തുകാട്ടുന്നത്. ശത്രുവിനെ അതിര്‍ത്തിയില്‍ പ്രതിരോധിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനാവാത്ത നിസ്സഹായാവസ്ഥ. അത്ലറ്റായിരുന്നപ്പോള് കിട്ടാതിരുന്ന പബ്ളിസിറ്റി കൊള്ളക്കാരനായപ്പോള്‍ പാന്‍സിങ്ങിന് കിട്ടുന്നതിലെ ദു:ഖകരമായ അവസ്ഥയും സംവിധായകന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗത്തിന് പാന്‍സിങ് ആരാധ്യനായിരുന്നു. കഷ്ടപ്പെടുന്നവരുടെ നേരെ അയാളുടെ തോക്ക് ഒരിക്കലും ഉയര്‍ന്നിട്ടില്ല.<br />
തന്റെ അമ്മാവനോ താനോ കൊള്ളക്കാരനല്ല എന്നാണ് പാന്‍സിങ് ഉറച്ചു വിശ്വസിച്ചിരുന്നത്. നീതിനിഷേധത്തിന്റെ പേരില്‍ വിമതരോ നിയമനിഷേധികളോ ആയിപ്പോയവരാണ് തങ്ങള്‍. ഈയൊരു വിശ്വാസധാരയിലൂടെയാണ് സംവിധായകന് തന്റെ ചിത്രം കൊണ്ടുപോകുന്നത്.<br />
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മൂന്നു പതിറ്റാണ്ടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പാന്‍സിങ് സൈന്യത്തില്‍ എത്തിച്ചേര്‍ന്ന 1950 മുതല്‍ 81 വരെ നീളുന്ന കാലം. ഗ്രാമീണന്, സൈനികന്, കരുത്തുറ്റ കായികതാരം, കൊള്ളത്തലവന് - ഈ നാല് ഘട്ടങ്ങളിലൂടെയാണ് പാന്‍സിങ്ങിനൊപ്പം പ്രേക്ഷകന് യാത്ര ചെയ്യുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന് രാജ്യത്തിന് പെരുമയുണ്ടാക്കിക്കൊടുത്ത സാധാരണക്കാരായ ചില അത്ലറ്റുകളെ ഓര്‍മിപ്പിക്കുന്നുണ്ട് പാന്‍സിങ്. ആരാലും ശ്രദ്ധിക്കപ്പെടാതെ, ദാരിദ്ര്യത്തിലും അവഗണനയിലും ഞെരിഞ്ഞമര്‍ന്ന് വിസ്മൃതിയിലേക്ക് ആണ്ടുപോയ പ്രശസ്തരായ ഏതാനും അത്ലറ്റുകള്ക്കാണ് തിമാന്‍ശു ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ നീതിബോധം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ പാന്‍സിങ് നിയമനി ഷേധിയായി മാറില്ലായിരുന്നുവെന്നാണ് സംവിധായകന് ഈ ചിത്രത്തിലൂടെ പറയുന്നത്. അത് പ്രേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ കഥാപാത്രനിര്‍മിതി നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg63l8_zpRQX_WxdxgdTfbjRRdJbSQy9icOYSXbrjJ79HNxBxY9ftaH1klL-WPWekHjfh33ABdw6eSJLwksv34yXz4ZitFPr02HBOA82wO-qz-mim3j687-MLYf5EFKNcykTqXIkjD1Hs/s1600/xajeecbgigz1ai64.D.0.Irfan-Khan-Paan-Singh-Tomar-Movie-Pics.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg63l8_zpRQX_WxdxgdTfbjRRdJbSQy9icOYSXbrjJ79HNxBxY9ftaH1klL-WPWekHjfh33ABdw6eSJLwksv34yXz4ZitFPr02HBOA82wO-qz-mim3j687-MLYf5EFKNcykTqXIkjD1Hs/s400/xajeecbgigz1ai64.D.0.Irfan-Khan-Paan-Singh-Tomar-Movie-Pics.jpg" width="400" /></a></div>
രണ്ട് വിതഘട്ടങ്ങളിലൂടെയാണ് ഇതിലെ നായകന് കടന്നുപോകുന്നത്. പേരെടുത്ത കായികതാരത്തിന്റെയും കുപ്രസിദ്ധി നേടിയ കൊള്ളക്കാരന്റേതുമാണ് ഈ ഘട്ടങ്ങള്‍. ജീവിതം മുഴുവന്‍ താന്‍ ഓടുകയായിരുന്നെന്ന് പാന്‍സിങ് സങ്കടപ്പെടുന്നുണ്ട്. രാജ്യത്തിനുവേണ്ടിയും കുടുംബത്തിനു വേണ്ടിയുമായിരുന്നു ഈ ഓട്ടമത്രയും. തന്റെ ജീവിതത്തെ വെല്ലുവിളി നിറഞ്ഞ ഓട്ടമത്സരമായാണ് പാന്‍സിങ് കണ്ടിരുന്നത്. ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിക്കെട്ടിയ മത്സരം. പക്ഷേ, അവസാനത്തെ ഹര്‍ഡില്‍ അയാള്‍ക്ക് ചാടിക്കടക്കാനായില്ല. ചക്രവാളത്തില്‍ തന്റെ ജീവിതത്തിന്റെ ഫിനിഷിങ് പോയന്റ് അയാള്‍ കാണുന്നു. ഏതൊരുഅത്ലറ്റിനെയുംപോലെ , തുടങ്ങിയ മത്സരം അയാള്‍ക്ക് പൂര്‍ത്തിയാക്കിയേ മതിയാവൂ. അവസാനത്തെ തുള്ളി ആവേശവും കാലുകളിലേക്ക് ആവാഹിച്ചാണ് അയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ, അയാളിലെ ഭ്രാന്തമായ വേഗത്തെ കീഴ്പ്പെടുത്തുന്നു പോലീസിന്റെ വെടിയുണ്ടകള്‍. സിനിമയിലെ അവസാനരംഗങ്ങള്‍ മാത്രം മതി സംവിധാനത്തിന്റെ മികവ് ബോധ്യപ്പെടാന്‍.<br />
ഓട്ടത്തോടും കായികക്ഷമതയോടുമുള്ള അഭിനിവേശം മരണത്തിനു തൊട്ടുമുമ്പുപോലും പാന്‍സിങ്ങില്‍ ഊര്‍ജദായനിയായി വര്‍ത്തിക്കുന്നുണ്ട്. എതിരാളിയെ വേട്ടയാടുമ്പോഴും ഓടാന്‍ കിട്ടുന്ന അപൂര്‍വാവസരം അയാള്‍ ആസ്വദിക്കുന്നു. ജീവനുവേണ്ടി കെഞ്ചി ഭര്‍വിന്ദര്‍ ഗ്രാമത്തിലൂടെ ഓടുമ്പോള്‍ ഒരു അത്ലറ്റിന്റെ വാശിയോടെ അയാളെ ഓടിത്തോല്പ്പിക്കുന്നു പാന്‍സിങ്. അവസാനരംഗത്ത് കാണുന്ന കനാലിന്റെ ദൃശ്യം ഓട്ടക്കാരെ കാത്തുനില്ക്കുന്ന ട്രാക്കിനെ ഓര്‍മിപ്പിക്കുന്നു. <br />
ആദ്യഘട്ടത്തില്‍ കളിക്കളത്തിലാണ് വെടിയൊച്ച മുഴങ്ങുന്നത്. പിന്നീട്, ചമ്പലില്നിന്നും അതേ വെടിമുഴക്കം നമ്മള് കേള്‍ക്കുന്നു. ഒരു അത്ലറ്റിന്റെ ജീവിതപരിണാമത്തെയാണ് സംവിധായകന് ഈ വെടിമുഴക്കങ്ങളിലൂടെ കൃത്യമായി ആവിഷ്കരിക്കുന്നത്.<br />
ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലും പാന്‍സിങ്ങിലെ അത്ലറ്റിനെയാണ് തിമാന്‍ശു ഉയര്‍ത്തിക്കാട്ടുന്നത്. കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പാന്‍സിങ്ങിന്റെ സുവര്‍ണകാലത്തെ ഓര്‍മയില്‍നിന്ന് തിരിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഒരു കൊള്ളക്കാരന്റെയല്ല, അത്ലറ്റിന്റെ അന്ത്യമാണ് പാന്‍സിങ്ങിന്റെ മരണത്തിലൂടെ സംഭവിക്കുന്നതെന്ന് തിമാന്‍ശു രേഖപ്പെടുത്തുന്നു. പഴയ ദൃശ്യങ്ങളെ കൃത്യമായി ചേര്‍ത്തുവെച്ചാണ് അദ്ദേഹം ഇത് സാധിച്ചെടുക്കുന്നത്. അവസാന നിമിഷങ്ങളിലും പാന്‍സിങ്ങിനെ കായികതാരമായേ നമുക്ക് കാണാനാവൂ.<br />
മികച്ച നടനുള്ള അംഗീകാരത്തിന് ഇര്ഫാന് ഖാന് എന്തുകൊണ്ടും അര്‍ഹനാണ്. ഇന്ത്യയില്‍ ഇന്നുള്ള മികച്ച നടന്മാരുടെ കൂട്ടത്തില്‍ ഒരു പടി മുന്നില്‍ കടന്നിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് പാന്‍സിങ്ങിന് ഭാവം പകര്‍ന്ന ഇര്ഫാന് ഖാന് തെളിയിക്കുന്നു. അത്ലറ്റിന്റെയും കൊള്ളക്കാരന്റെയും ശരീരഭാഷയും പെരുമാറ്റവും സംസാരരീതിയുമൊക്കെ സൂക്ഷ്മതയോടെ, എന്നാല്‍ അനായാസമായി, പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.<br />
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com2tag:blogger.com,1999:blog-8919606961085391430.post-41614864619124150132013-04-21T08:59:00.002-07:002013-04-21T09:06:50.452-07:00.<div dir="ltr" style="text-align: left;" trbidi="on">
<span style="color: red; font-size: x-large;"><br /></span>
<span style="color: red; font-size: x-large;">ഗംഗുവിന്റെ ഗാരാ സാരി</span><br />
<br />
<span style="color: blue;"><b>പാര്‍സികളുടെ </b></span><br />
<span style="color: blue;"><b>സവിശേഷവസ്ത്രമായ </b></span><br />
<span style="color: blue;"><b>ഗാരാ സാരി സ്വന്തമാക്കാന്‍ </b></span><br />
<span style="color: blue;"><b>ഒരു വീട്ടുജോലിക്കാരി </b></span><br />
<span style="color: blue;"><b>നടത്തുന്ന യാത്രയുടെ </b></span><br />
<span style="color: blue;"><b>ഗതിവിഗതികളാണ് </b></span><br />
<span style="color: blue;"><b>പ്രിയ കൃഷ്ണസ്വാമിയുടെ </b></span><br />
<span style="color: blue;"><b>'ഗംഗൂബായ് ' എന്ന </b></span><br />
<span style="color: blue;"><b>ഹിന്ദി സിനിമ പറയുന്നത്</b></span><br />
<span style="color: blue;"><b><br /></b></span>
<span style="color: blue;"><b><br /></b></span>
<br />
<div>
<div>
<b>2ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രിയ കൃഷ്ണസ്വാമിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണ് ' ഗംഗൂബായ്'. മനുഷ്യന്റെ സ്വപ്നങ്ങളെപ്പറ്റി, അത് സാക്ഷാത്കരിക്കാനുള്ള യാത്രയെപ്പറ്റി, ആ യാത്രയുടെ ഗതിവിഗതികളെപ്പറ്റി - ഇതാണ് ഈ ചിത്രത്തിലൂടെ പ്രിയ പറയുന്നത്. ഫിലിം എഡിറ്ററാണ് പ്രിയ. പാര്‍സി സമുദായാംഗങ്ങളുമായുള്ള അടുത്ത ബന്ധം 'ഗംഗൂബായ് ' എന്ന സിനിമയുടെ നിര്‍മാണത്തിന് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പ്രിയ പറയുന്നു. എന്‍.എഫ്.ഡി.സി. യുടെ നീനാ ഗുപ്തയാണ് ഈ സിനിമ സാക്ഷാത്കരിക്കാന്‍ പ്രിയയെ പിന്തുണച്ചത്. നാലരക്കോടി രൂപയുടേതായിരുന്നു ആദ്യത്തെ പ്രോജക്ട്. നീനയുടെ നിര്‍ബന്ധത്താല്‍ അത് 1.8 കോടിയാക്കി കുറച്ചു. അങ്ങനെയാണ് 'ഗംഗൂബായ് ' വെളിച്ചത്തിലേക്ക് വന്നത്. നല്ലൊരു സിനിമക്ക് അവസരമൊരുക്കിയതില്‍ എന്‍.എഫ്.ഡി.സി. ക്ക് നമ്മള് നന്ദി പറയണം. ചിത്രത്തിന്റെ എഴുത്തും എഡിറ്റിങ്ങും സംവിധാനവും പ്രിയ തന്നെ നിര്‍വഹിച്ചു. </b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt0ZG6l54YSbk8995yNuBrjXdLudco2VFpH0nB90vDWMMishPpvxMFsrDyDahLX4r16iqZcHMlcWK1liXeyVGhvwZmNyuoGQcJf66GBSWce1ghIaF8IJpcyaOO2aM6j6ylEA188Y0HTws/s1600/Gangoobai+(2013)+Hindi+Movie.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="313" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt0ZG6l54YSbk8995yNuBrjXdLudco2VFpH0nB90vDWMMishPpvxMFsrDyDahLX4r16iqZcHMlcWK1liXeyVGhvwZmNyuoGQcJf66GBSWce1ghIaF8IJpcyaOO2aM6j6ylEA188Y0HTws/s400/Gangoobai+(2013)+Hindi+Movie.jpg" width="400" /></a></div>
<div>
<b><br /></b></div>
<div>
<b>ഏറ്റവും താഴെത്തട്ടിലുള്ള, ഒട്ടും ഗ്ളാമറില്ലാത്ത ഒരു വയോധികയെ നായികയാക്കി ഒരു സിനിമയെടുക്കുക. അതും ഹിന്ദിയില്‍. പ്രിയയുടെ ആത്മവിശ്വാസത്തിനാണ് ആദ്യം മാര്‍ക്കിടേണ്ടത്. തന്റെ നായികയാവാന്‍ അനുയോജ്യയായ നടിയെത്തന്നെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മുംബൈയുടെ പുതിയൊരു ലോകമാണ് പ്രിയ കാണിച്ചുതരുന്നത്. വസ്ത്രവ്യാപാരത്തിന്റെയും ഫാഷന്‍ ഡിസൈനിന്റെയും പൊങ്ങച്ചങ്ങളുടെയും സിനിമയുടെയും മോഹങ്ങളുടെയും ലോകം. ആ ലോകത്ത് ഒട്ടും ചേരാത്ത ഒരു കഥാപാത്രത്തെ പ്രിയ ഇറക്കിവിടുന്നു. കാപട്യമില്ലാത്ത പെരുമാറ്റത്തിലൂടെ ഈ കഥാപാത്രം എല്ലാവരെയും കീഴ്പ്പെടുത്തി വിജയിയായി തിരിച്ചുപോകുന്നു. </b></div>
<div>
<b>നാട്ടിന്‍പുറത്തുകാരിയാണ് വയോധികയായ ഗംഗൂബായ്. ഒറ്റക്ക് കഴിയുന്നു.വിവാഹിതയായി ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മരിച്ചു. കുട്ടികളില്ല. ആകെയുള്ളത് സമപ്രായക്കാരിയായ മലന് എന്ന കൂട്ടുകാരി. ഏതാനും വീടുകളില്‍ ജോലിക്ക് പോയാണ് ഗംഗു ജീവിക്കാനുള്ള വകയുണ്ടാക്കുന്നത്. ചെടികളും പക്ഷികളും അവരുടെ പ്രിയ കൂട്ടുകാരാണ്. വിലപിടിപ്പുള്ള ഒരു ഗാരാ സാരി സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ( പാര്‍സികളുടെ വിശേഷവസ്ത്രമാണ് ഗാരാ സാരി. പൂര്‍ണമായോ ഭാഗികമായോ എംബ്രോയ്ഡറി വര്‍ക്കുള്ള സാരിയാണിത്. അതുകൊണ്ടുതന്നെ വില കൂടും ). കരീന കപൂറിനുപോലും ഗാരാ സാരിയില്ലെന്നാണ് ഗംഗൂബായിയുടെ അവകാശവാദം. നാല് വര്‍ഷം അവര്‍ കഠിനമായി അധ്വാനിച്ച് ഗാരാ സാരിക്കുള്ള വകയുണ്ടാക്കി. ഒരു സാരിക്ക് ഏതാണ്ട് </b></div>
<div>
<b>അമ്പതിനായിരത്തോളം രൂപ വില വരും. സാരി വാങ്ങാനായി ഗംഗു മുംബൈക്ക് വണ്ടി കയറുന്നു. സൂക്ഷിക്കണം, മുംബൈ മുഴുവന്‍ തട്ടിപ്പുകാരാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തിയാണ് കൂട്ടുകാരി ഗംഗുവിനെ യാത്രയാക്കുന്നത്. പക്ഷേ, ഗംഗുവിനെ ആരും തട്ടിപ്പിനിരയാക്കിയില്ല. നഗരത്തില്‍ അപരിചിതയാണെന്നറിഞ്ഞിട്ടും ചെറുപ്പക്കാരനായ ടാക്സിക്കാരന് ഗംഗുവിനെ ചുറ്റിക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. നഗരത്തിലെ ആദ്യാനുഭവം ഗംഗുവില്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസമുണര്‍ത്തി. ഗാരാ സാരി തയാറാക്കി നല്കുന്ന ആര്‍ദ്ര ഹൗസിന്റെ ഉടമക്ക് ഒറ്റനോട്ടത്തില്‍ ഗംഗുവിനെ അത്ര പിടിച്ചില്ല. പക്ഷേ, ഗംഗുവിന്റെ ചുഴിഞ്ഞുള്ള ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ തോറ്റു. മോഡലുകള്‍ നടത്തിയ ഫാഷന്‍ഷോയില്‍ സമൂഹത്തിലെ വലിയവരോടൊപ്പം ഗംഗുവും അഭിമാനത്തോടെ പങ്കെടുത്തു. കിളികളും പൂക്കളും നിറഞ്ഞ ഗാരാ സാരി അവര്‍ക്കിഷ്ടമായി. തന്റെ ഹൃദയത്തില്‍ നിന്നെന്നപോലെ സാരിയില്‍ നിന്ന് പൂക്കള്‍ ഇളകിയാടുന്നത് ഗംഗു കണ്ടു. കിളികള്‍ കലപില ശബ്ദമുണ്ടാക്കി എങ്ങോട്ടോ പറന്നുപോകുന്നു. സാരിയുടെ വിലയും പ്രശ്നമായില്ല. അര ലക്ഷം രൂപ.</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvv0vZeX4LKasjxLkUX2_WxkIpmXqu6pE8NO1kff3ewFk9wHJ42JRju8hkZnjSKh-T8e9l81xP324tpw4c5sag7ZoA01nW1-6wEEsEoF_6zQXiEbHxbIG1uMQPUr6mJTroSg7kfryKF7I/s1600/Gangoobai.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="261" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvv0vZeX4LKasjxLkUX2_WxkIpmXqu6pE8NO1kff3ewFk9wHJ42JRju8hkZnjSKh-T8e9l81xP324tpw4c5sag7ZoA01nW1-6wEEsEoF_6zQXiEbHxbIG1uMQPUr6mJTroSg7kfryKF7I/s400/Gangoobai.jpg" width="400" /></a></div>
<div>
<b><br /></b></div>
<div>
<b>ഇവിടെ നിന്ന് കഥ വഴിതിരിയുന്നു. സാരിയും വാങ്ങി അന്നുതന്നെ മടങ്ങാനായിരുന്നു ഗംഗൂബായിയുടെ ഉദ്ദേശ്യം. എന്നാല്‍, ഗംഗു കൊതിച്ച സാരി തരാന്‍ പറ്റില്ലെന്നായി ഡിസൈനര്‍. ആ സാരി ലോകമെങ്ങും പ്രദര്‍ശിപ്പിക്കാനുള്ളതാണ്. പകരം അതുപോലുള്ള മറ്റൊന്ന് ചെയ്തുതരാമെന്നായി അയാള്‍.സാരിക്കൊത്ത ബ്ളൗസും തയ്ച്ചു നല്‍കും. മനസ്സില്ലാമനസ്സോടെ ഗംഗു മടക്കയാത്ര മാറ്റിവെക്കുന്നു. ഡിസൈനറും മോഡല്‍ മൊനീഷയും അവളെ സ്നേഹിക്കുന്ന വാമനും ആര്‍ദ്രയുടെ ഉടമ ദക്ഷയും പാര്‍സി ബിസിനസ്സുകാരനുമൊക്കെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഗംഗുവിന്റെ ചങ്ങാതിമാരായി മാറുന്നു. ഇത്തിരിപ്പോന്ന ജീവിതംകൊണ്ട് ഗംഗു സ്വായത്തമാക്കിയ പാഠങ്ങള്‍ അവരെ ചിന്തിപ്പിക്കുന്നു. വളച്ചുകെട്ടില്ലാത്ത നാടന്‍ വര്‍ത്തമാനത്തിലൂടെ ഗംഗു അവരെ വലിയ ജീവിതസത്യങ്ങളാണ് പഠിപ്പിക്കുന്നത്. നിനയ്ക്കാത്ത വഴികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. പ്രേക്ഷകനെ രസിപ്പിച്ചും അദ്ഭുതപ്പെടുത്തിയും വേദനിപ്പിച്ചും അതങ്ങനെ തുടര്‍ന്നുപോകുന്നു. </b></div>
<div>
<b> ഒരു നാട്ടിന്പുറത്തുകാരി വലിയൊരു സംഖ്യയുമായി ഒറ്റക്ക് മഹാനഗരത്തിലെത്തുമ്പോഴുണ്ടാകുന്ന ഗുലുമാലുകളാണ് സ്വാഭാവികമായും നമ്മള് ഈ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തുടക്കത്തിലേ തകര്‍ക്കുന്നു സംവിധായിക. കഥാസഞ്ചാരത്തിന് നല്ലൊരു ചാല് കീറിയിട്ടുണ്ട് അവര്‍. അതില്‍ നിന്ന് എങ്ങോട്ടും തെന്നുന്നില്ല തിരക്കഥ. വളരെ ലളിതമായാണ് കഥ പറയുന്നത്. </b></div>
<div>
<b>ഗംഗൂബായ് പ്രത്യക്ഷപ്പെടാത്ത ഫ്രെയിമുകള്‍ കുറവാണ്. മിക്ക കഥാപാത്രങ്ങളും ഗംഗുവിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നു. ആ സാന്നിധ്യം ജീവിതാഭിമുഖ്യത്തിന്റെ ഊര്‍ജമാണ് അവര്‍ക്ക് നല്‍കുന്നത്. കഥാപാത്രങ്ങളുടെ മാത്രമല്ല, പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറുന്നു ഗംഗൂബായി. ഹൃദയാഭിലാഷം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നെയെന്തിനു ജീവിതം എന്നാണ് ഗംഗൂബായ് ചോദിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രിയ സംസാരിക്കുന്നത്. സ്നേഹത്തെ, നന്മയെ തൊട്ടുണര്‍ത്തുന്ന ചിത്രമാണിത്. </b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEholzeSkyV8PKsTZLyQql34bL8rxVJkuZTiCRmp8xREn_VAFqgqrQYB2z5ynjczLhFGvjQxvl5iNRMi4zcDeJiZ7Qk9r0qJ0NfbtkVL_bMQ-lSfoQdeLXQCF7AnIYwfraoEQr3xQNEYQy4/s1600/372078-gangoobai.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEholzeSkyV8PKsTZLyQql34bL8rxVJkuZTiCRmp8xREn_VAFqgqrQYB2z5ynjczLhFGvjQxvl5iNRMi4zcDeJiZ7Qk9r0qJ0NfbtkVL_bMQ-lSfoQdeLXQCF7AnIYwfraoEQr3xQNEYQy4/s400/372078-gangoobai.JPG" width="400" /></a></div>
<div>
<b><br /></b></div>
<div>
<b>ഗാരാ സാരിയെ ഗംഗൂബായിയുടെ ജീവിതത്തിന്റെ, മോഹത്തിന്റെ സജീവബിംബമാക്കിയതിലാണ് സംവിധായികയുടെ മിടുക്ക്. അതിലെ പൂക്കള്‍ക്കും വള്ളികള്‍ക്കും കിളികള്‍ക്കും ജീവന് വെക്കുമ്പോള്‍ പ്രത്യേക സംഗീതമാണ് പ്രിയ ഉപയോഗിക്കുന്നത്. പല തവണ ആവര്‍ത്തിക്കുന്ന ഈ സംഗീതം ചിത്രത്തിന്റെ ആത്മാവായി മാറുന്നു. ഗാരാ സാരി ഒടുവില്‍ ഗംഗുവിന്റെ ജീവിതാഭിലാഷത്തിന്റെ ചാരമായി പുകയുമ്പോള്‍ സംഗീതം നമ്മെ വേദനിപ്പിക്കുന്നു. അഗ്നിനാളത്തിന്റെ ചുവപ്പില്‍ പൂക്കളും വള്ളികളും കിളികളും സാരിയില്‍ നിന്ന് വെന്തുരുകി വീഴുന്ന ദൃശ്യത്തില്‍ പ്രിയയിലെ സംവിധായികയും എഡിറ്ററും കലാപരമായി മേളിക്കുന്നു. ഇവിടെ ഗംഗുവിനു മാത്രമല്ല നഷ്ടപ്പെടുന്നത്. സിനിമാനടിയാവാന്‍ മോഹിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതവും നഷ്ടക്കച്ചവടമായി മാറുകയാണ്. </b></div>
<div>
<b>നാടക, ടെലിവിഷന്‍, സിനിമാനടിയായ സരിതാ ജോഷിയാണ് ഗംഗൂബായിയെ അവതരിപ്പിക്കുന്നത്. അവരെ ഈ കഥാപാത്രത്തിന് കണ്ടെത്തിയപ്പോള്‍ത്തന്നെ പ്രിയയുടെ ജോലി എളുപ്പമായി. തന്റെ റോളില്‍ അനായാസമായാണ് സരിതാ ജോഷി പെരുമാറുന്നത്. 2012 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കാണിച്ചിട്ടുണ്ട് 'ഗംഗൂബായ് '. മിയാമി, കാനഡ, ഹാനോയ് മേളകളിലും കാണിച്ചു. ഇക്കൊല്ലം ജനവരിയിലാണ് എന്‍.എഫ്.ഡി.സി. നിര്‍മിച്ച ഈ സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്ക്കാണ് സംവിധായിക 'ഗംഗൂബായ് ' സമര്‍പ്പിച്ചിരിക്കുന്നത്. </b></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi31bh1TUkRRbYS8XfSvIFEYrk9jaS9ysxPsXZBXxyIB_oE5qSJkHwNKR6xa9zEsxOAya8jYPtRJpCuoPeEt_-GXo3xzMAL5x5lNxKxT5LvokBHz0KPZvQrqCZQa72UIQmneQ0AqBeAnKg/s1600/A75AC56C4AB3A8F9405EF589BF2048_h287_w430_m2_q90_cCpTsNtEG.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi31bh1TUkRRbYS8XfSvIFEYrk9jaS9ysxPsXZBXxyIB_oE5qSJkHwNKR6xa9zEsxOAya8jYPtRJpCuoPeEt_-GXo3xzMAL5x5lNxKxT5LvokBHz0KPZvQrqCZQa72UIQmneQ0AqBeAnKg/s400/A75AC56C4AB3A8F9405EF589BF2048_h287_w430_m2_q90_cCpTsNtEG.jpg" width="396" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Add caption</td></tr>
</tbody></table>
<div>
<b><br /></b></div>
<div>
<b>'ഗംഗൂബായ് ' നല്ല ചിത്രമാണെങ്കിലും ഇതിന്റെ മൗലികതയെക്കുറിച്ച് സംശയമുണ്ട്. പോള്‍ ഗള്ളിക്കോയുടെ നോവലിനെ ആധാരമാക്കി 1992 ല്‍ തയാറാക്കിയ ' മിസ്സിസ് ഹാരിസ് ഗോസ് ടു പാരീസ് ' എന്ന ടി.വി. ഫിലിമിന്റെ ഇതിവൃത്തത്തോട് സാദൃശ്യമുണ്ട് 'ഗംഗൂബായി ' ക്ക്. പക്ഷേ, മൂലകഥയെക്കുറിച്ച് സംവിധായിക സൂചനയൊന്നും നല്‍കുന്നില്ല. ലണ്ടനിലെ മിസ്സിസ് ഹാരിസ് എന്നൊരു വീട്ടുജോലിക്കാരി വിലപിടിപ്പുള്ള ഒരു സായാഹ്ന ഗൗണ്‍ സ്വന്തമാക്കാനായി പണം സ്വരൂപിച്ച് പാരീസില്‍ പോകുന്നതും മോഹം സാക്ഷാത്കരിക്കുന്നതുമാണ് ' മിസ്സിസ് ഹാരിസി ' ന്റെ കഥ. ഈ ടി.വി. ഫിലിമിലെ മറ്റു ചില കഥാപാത്രങ്ങളെയും പ്രിയ കടംകൊണ്ടതായി കാണാം. എങ്കിലും, ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചുനട്ട് വ്യത്യസ്തരീതിയില്‍ കഥ പറയാന്‍ പ്രിയ ശ്രദ്ധിച്ചിട്ടുണ്ട്. </b></div>
<div>
<b><br /></b></div>
<div>
<br /></div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-84427346446889615112013-04-07T02:07:00.003-07:002013-04-07T02:07:37.663-07:00ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട്<div dir="ltr" style="text-align: left;" trbidi="on">
<br />
<b><span style="color: blue;">ഏഴ് ഭാഷകള്‍ കൂടിച്ചേര്‍ന്ന് കാസറഗോഡിന് നല്കിയ</span></b><br />
<b><span style="color: blue;">സവിശേഷ നാട്ടുഭാഷയെ അതിന്റെ </span></b><br />
<b><span style="color: blue;">തനിമയോടെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് </span></b><br />
<b><span style="color: blue;">അപ്സര പബ്ളിക് സ്കൂളിലെ ' മാതൃഭൂമി സീഡ് ' പ്രവര്‍ത്തകര്‍</span></b><br />
<b><span style="color: blue;"><br /></span></b>
<b><span style="color: blue;"><br /></span></b>
<div>
<div>
നടന് സുരേഷ് ഗോപിയോടാണ് ചോദ്യം. ' ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട് ? ' കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഒരു വനിതാംഗമാണ് സ്നേഹത്തോടെ ഇങ്ങനെ ചോദിച്ചത്. ഡയലോഗ് വീരനായ നടന് ഒന്നും തിരിഞ്ഞില്ല. ' നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ഈ മുഖം ' എന്നാണ് വനിതാംഗം ഉദ്ദേശിച്ചത് എന്ന് ഒരാള്‍ നടന് പറഞ്ഞുകൊടുത്തു. തന്റെ അതിപ്രശസ്തമായ ഡയലോഗിന്റെ കാസറഗോഡന്‍ പരിഭാഷ കേട്ട് സുരേഷ് ഗോപി ചിരിച്ചു. </div>
<div>
കാസര്‍കോട് പരവനടുക്കത്തെ അപ്സര പബ്ളിക് സ്കൂളിലെ പത്താംതരം ബി. ക്ളാസിലെ ' പുള്ളര്‍ ' തയാറാക്കിയ നാട്ടുഭാഷാ കൈപ്പുസ്തകത്തിലാണ് ഈ അനുഭവകഥയുള്ളത്. സുരേഷ്ഗോപിയെ മാത്രമല്ല പലരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട് കാസറഗോഡന്‍ ഭാഷ. ഉത്തരകേരളത്തിലെ ഏഴ് ഭാഷകളുടെ സങ്കരമാണ് കാസറഗോഡന്‍ ശൈലി. 'ഉടുത്ത ഭാഷ ഒന്നിനും കൊള്ളില്ല ' എന്ന കുഞ്ഞുണ്ണിമാഷുടെ മൊഴിയാണ് അപ്സരയിലെ കുട്ടികള്‍ക്ക് വഴികാട്ടിയായത്. അവര്‍ കാസറഗോഡന്‍ നാട്ടുഭാഷയുടെ തനിമയും തെളിമയും മാലോകരെ അറിയിക്കുകയാണ്. വാക്കുകളുടെ മേല്‍ പൊതിഞ്ഞുവെച്ച കൃത്രിമത്വത്തിന്റെ ആടകള്‍ അവര്‍ അഴിച്ചെറിയുന്നു. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMOrBXORHiv1uHSuGQBcAO9xS1-e0Q5-yy1da9pJnFbA0wDWxLw9GciVVKZXGpf5lT2vrubo4Icgo85jrqSa4lTwJMh_wV5-mjwD7_6rih1nNSXyLKYUTw87HmADIONL_LgvlVWOi0I_g/s1600/adi.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMOrBXORHiv1uHSuGQBcAO9xS1-e0Q5-yy1da9pJnFbA0wDWxLw9GciVVKZXGpf5lT2vrubo4Icgo85jrqSa4lTwJMh_wV5-mjwD7_6rih1nNSXyLKYUTw87HmADIONL_LgvlVWOi0I_g/s320/adi.jpg" width="150" /></a></div>
<div>
<br /></div>
<div>
ഏറ്റവും കൂടുതല്‍ ഭാഷകള്‍ മ്ണ്ട്ന്ന ജില്ലയാണ് കാസറഗോഡ് എന്ന് കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. ഏയ് തരം ഭാഷകളാണ് ഇവിടെ മ്ണ്ട്ന്നത്. കന്നഡ, തുളു, ബ്യാരി, മലയാളം, ഹിന്ദി, മറാത്തി, കൊങ്കണി എന്നിവ. കേരളത്തിലെ വടക്കേ മൂലയില്‍ പൈമൂന്ന് ലച്ചത്തോളം ആള്ക്കാര് ചേയിക്ക്ന്ന ജില്ലേന്റെ ഉസാര്‍ അടിത്തട്ട്ന്ന് തൊട്ങ്ങണംന്നാണ് അവരുടെ അഭിപ്രായം. </div>
<div>
സ്കൂളിലെ ' മാതൃഭൂമി സീഡ് ' ക്ളബ്ബില്‍പ്പെട്ട കുട്ടികളാണ് ' ആദിലേ പൂദിലേ ' എന്ന കൈപ്പുസ്തകത്തിന്റെ അവതാരകര്‍. ' ആദിലേ പൂദിലേ ' എന്നാല്‍ ' ആദ്യം തൊട്ടേ ' എന്നര്‍ഥം. ( സമാനമായ പ്രയോഗം കണ്ണൂരും കോഴിക്കോട്ടുമുണ്ട്. ' ആദീം പൂതീം ' എന്നാണ് കണ്ണൂരുകാര് പറയുക. ' ആദ്യോം പൂദ്യോം ' എന്ന് കോഴിക്കോട്ടുകാരും) . കാസറഗോഡന്‍ ഭാഷയുടെ സംരക്ഷണത്തിന് ആദ്യം തൊട്ടേ തുടങ്ങാം എന്നാണ് അപ്സരയിലെ കുട്ടികള്‍ പറയുന്നത്. സീഡിന്റെ മുന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.പി. സജിരാഗാണ് 66 താളുകളുള്ള പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. അയിഷ കാപ്പില്‍ സ്റ്റൂഡന്റ് എഡിറ്ററും. ഈ ഭൂമിയുടെ മാത്രമല്ല, നാട്ടുഭാഷയുടെയും സംരക്ഷകരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അപ്സരയിലെ സീഡ് പ്രവര്‍ത്തകര്‍. </div>
<div>
ഈ പ്രാദേശികഭാഷാ മാഗസിന് ഭാഷാഭൂപടത്തില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. വിജയന് കരിപ്പാളിന് സംശയമൊന്നുമില്ല. ' ഇംഗ്ളീഷ് ചെടിയിലെ നാട്ടുപൂവ് ' എന്നാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. </div>
<div>
മണ്ണിന്റെ രുചിയറിഞ്ഞ നാവില്‍ നിന്ന് തുളുമ്പുന്ന ഭാഷാഭേദങ്ങള്‍. ഇവ വെറും കെട്ടുകാഴ്ചയല്ലെന്ന് ' ആദിലേ പൂദിലേ ' യുടെ അണിയറ ശില്പികള് തിരിച്ചറിയുന്നു. ഭാഷാ അധിനിവേശത്തിന്റെ കാലത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്നും അവര്‍ക്കറിയാം. പ്രാദേശികഭാഷകളെ നിലംപരിശാക്കുന്ന ഭാഷാ ആക്രമണങ്ങളെ കുഞ്ഞുകൈകള്‍ കൊണ്ട് തടയാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് മുഖത്തെഴുത്തില്‍ കുട്ടികള്‍ പറയുന്നു. സ്വന്തം എന്ന വാക്കിനെ അടിച്ചൊതുക്കി, അവകാശപ്പെടാന്‍ ഓര്‍മകള്‍ മാത്രമായി കഴിയാന്‍ വിധിക്കപ്പെട്ട മലയാളികളായി നാം മാറുന്നു എന്നതാണ് അവരുടെ ദു:ഖം. ആ ദു:ഖത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. </div>
<div>
കുമ്പളക്കും കാഞ്ഞങ്ങാടിനുമിടയില്‍ പ്രചാരത്തിലുള്ള വാക്കുകളാണ് ' ആദിലേ പൂദിലേ ' യിലുള്ളത്. തങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളില്‍ നിന്നാണ് കുട്ടികള്‍ വാക്കുകള്‍ ശേഖരിച്ചത്.കിട്ടിയ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ കഥകളെഴുതി. കവിതകളും ഓര്മക്കുറിപ്പും പാചകക്കുറിപ്പും ഒറ്റമൂലിയും എഴുതി.കാസറഗോഡ് ജില്ലയുടെ വിശേഷങ്ങളെഴുതി. എന്തിനേറെ, ടിന്റുമോന്റെ ഫലിതങ്ങള്‍പോലും നാട്ടുഭാഷയിലാക്കി. ഇംഗ്ളീഷ് മീഡിയത്തിലെ ഭാഷാപരമായ അണിഞ്ഞൊരുങ്ങലുകള്‍ക്ക് അപ്പുറം തങ്ങളുടെ ഭാഷയുടെ തനിമയെ ആവിഷ്കരിക്കാനുള്ള ശ്രമം ഭാഷയില്‍ പൊതുവെ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗം തന്നെയാണെന്നാണ് എന്‍. സന്തോഷ് കുമാര്‍ അവതാരികയില്‍ നിരീക്ഷിക്കുന്നത്. </div>
<div>
ഉള്‍പ്പേജുകളിലെ വിഷയവിവരത്തില്‍ നിന്നേ തുടങ്ങുന്നു കാസറഗോഡന്‍ ഭാഷയുടെ തനിമ. ' ഉള്ളിലെ ബിസ്യം ' ആണ് അവര്‍ക്ക് ഉള്ളടക്ക സൂചിക. കുട്ടിച്ചിത്രങ്ങളുടെ അകമ്പടിയോടെ വിഷയങ്ങള്‍ ഒന്നൊന്നായി താളുകളില്‍ നിറയുന്നു. അയിഷ കാപ്പിലിന്റെ കവിതയിലാണ് തുടക്കം. ' മടിയാ , പണി എട്ക്ക് ' എന്ന കവിതയില്‍ മടിയനായ ആനയെ പണിയെടുപ്പിക്കുകയാണ് ആനക്കാരന്. അയാളുടെ വര്‍ത്തമാനം കേട്ടോളൂ: </div>
<div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguoPbs8-OuGzYOGeylcoagfXaXOilqV4iBeZJ6C07IPK7H0RKymt0Orrr5qjPLp1tVL64jGOXeg_fVZFInIO8pY_V9oJZFkAwktp7bxa4lLRueqVUWGjCjPQ7HE5Ymgu4DVFHPPC6IHEo/s1600/aadi1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguoPbs8-OuGzYOGeylcoagfXaXOilqV4iBeZJ6C07IPK7H0RKymt0Orrr5qjPLp1tVL64jGOXeg_fVZFInIO8pY_V9oJZFkAwktp7bxa4lLRueqVUWGjCjPQ7HE5Ymgu4DVFHPPC6IHEo/s400/aadi1.jpg" width="285" /></a></div>
</div>
<div>
<br /></div>
<div>
' കുന്നോളം ചോറ് ബെയ്ച്ചിറ്റ് </div>
<div>
ഒരു കൊല ബായക്ക തുന്നിറ്റ് </div>
<div>
നീ ബെര്ദെ നിക്ക്ന്നാ ആനക്കൊമ്പാ ? </div>
<div>
മരക്കണ്ടം കാണ്ന്നില്ലേ നിന്റെ മുമ്പില്‍</div>
<div>
ബെഡ്ഡാ, നിനക്ക് കണ്ണ് കാണ്ന്നില്ലേ</div>
<div>
മടിയാമറ്റം നീ കാണ്‍ച്ചങ്ക്</div>
<div>
അന്റെ കൈല്‍ള്ള കത്തി </div>
<div>
ഇട്ടിറ്റ് ഞാന്‍ ചങ്ക് അര്‍ക്കും </div>
<div>
പൗത്ത മാങ്ങ കൊണ്ട് എങ്ങനെ ജാമുണ്ടാക്കാം എന്നാണ് റിയാസിനി റംഷ വിവരിക്കുന്നത്. അതിങ്ങനെ : പൗത്ത മാങ്ങ - രണ്ട് കിലോ, പഞ്ചാര - മാങ്ങേന്റെ മധുരം അന്സരിച്ചിറ്റ് ബേണം പഞ്ചാരേ ഇടാന്‍ , ബള്ളം - രണ്ട് ക്ളാസ് , നാരങ്ങ - എട്ട്. ഇണ്ടാക്കേണ്ടത് ഇങ്ങനെ : മാങ്ങ ഒപ്പിടി കണ്ടം ആക്കീറ്റ് നല്ല ഒര്‍പ്പ്ള്ള ഒരു പാത്രത്തില്‍ ഇട്ണം. അന്നിറ്റ് ഈലേക്ക് രണ്ട് ക്ളാസ് ബള്ളം പോര്‍ന്നിറ്റ് അട്പ്പില് ബെക്കണം. കൊര്‍ച്ച് നേരം കയിഞ്ഞിറ്റ് തള്ച്ച്റ്റായിറ്റ് പഞ്ചാരേം നാരങ്ങന്റെ നീരും ഒക്കെയാക്കീറ്റ് എള്‍ക്കിക്കൊണ്ടെന്നെ ഇരിക്കണം. ഇത് ജാമ് പോലെ ആയിറ്റ് കണ്ടങ്ക് ഒരു കുപ്പിയില്‍ ആക്കീറ്റ് ബക്കണം. </div>
<div>
കാസറഗോഡ് ശൈലിയിലുള്ള ടിന്റുമോന്റെ ബിറ്റ് വായിക്കാനും രസമാണ്. ഒരു സാമ്പിള്‍: ടിന്റു : ഇന്നലെ ഞാന്‍ ഞമ്മളെ ലൗവിനെക്കുറിച്ചിറ്റ് മെല്ലെ പൊരേല് പറഞ്ഞിന്. ചിഞ്ചു : ഗുഡ്. അന്നിറ്റ് നിന്റെ ഉപ്പാ എന്ത് പറ്ഞ്ഞ് ? ടിന്റു : മെല്ലെ പര്‍ഞ്ഞോണ്ട് ആര്‍ക്കും കേട്ടില്ല. </div>
<div>
ആര്‍ക്കും കേറാന്‍ കയ്യാത്ത കാറേത് എന്ന കുസൃതിച്ചോദ്യമാണ് റിസ്വാന ചോദിക്കുന്നത്. ഉത്തരം മഴക്കാറ്. നിങ്ങക്ക് മറ്റോര്‍ക്ക് കൊട്ക്കാന് കയ്ന്ന ശ്വാസം ഏതെന്നും അവള് ചോദിക്കുന്നു. ആശ്വാസം എന്ന് മറുപടി. കാസ്റോഡ് ബാര്‍ത്തയില്‍ കാസറോഡ് പാര്‍ട്ടി പുള്ളറും ക്ളബ്ബ് പുള്ളറും തല്ലായ ബാര്‍ത്തയാണ് ജസീനയും ജസീമും നല്‍കുന്നത്. </div>
<div>
ഹാഷിര്‍ അബ്ദുള്‍ ഖാദറിന്റെ സംഭാവന പഴഞ്ചൊല്ലുകളാണ്. മത്തങ്ങ കുത്തിയങ്ക് കുമ്പളങ്ങ മൊള്‍ക്ക്വോ? എന്നാണ് ഹാഷിറിന്റെ ചോദ്യം. ചേന കട്ടോനും ആന കട്ടോനും കള്ളനെന്നെ എന്നും ഹാഷിര്‍ ഓര്‍മപ്പെടുത്തുന്നു. ഇഫ്റാന ശേഖരിച്ചത് ഏതാനും കടംകഥകളാണ്. ഉള്ളില്‍ പോമ്പോ പച്ചെ , ബയ്ലോട്ട് ബെര്മ്പോ ചോപ്പ് . വല്ലതും പിടി കിട്ടിയോ? ഇല്ലങ്കില്‍ ഉത്തരം ഇതാ: ബെത്തലെ ( വെറ്റില ). </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4F9B6JeSPnLhG96vGTH1-JkGWr1m2pZJCAIwwVt5YyZKCaJWiTvSX_V1jv3QuJk1PGoHddvl9Q9YUo1beRHLpB01p3Vc0Cx3f72hB6iWl1p7kf8XgtmkOmlFW3x6Z1a8N8DpVcTAuOH0/s1600/aadi2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4F9B6JeSPnLhG96vGTH1-JkGWr1m2pZJCAIwwVt5YyZKCaJWiTvSX_V1jv3QuJk1PGoHddvl9Q9YUo1beRHLpB01p3Vc0Cx3f72hB6iWl1p7kf8XgtmkOmlFW3x6Z1a8N8DpVcTAuOH0/s320/aadi2.jpg" width="176" /></a></div>
<div>
<br /></div>
<div>
ഉപ്പ ബീഡി ബലിക്ക്ന്ന് ഉമ്മ നനക്ക്ന്ന് ക്ടാവ് കരീന്ന്. ഉത്തരം : തീബണ്ടി. </div>
<div>
സര്‍ദാര്‍ജി ഫലിതത്തിനും കാസറഗോഡന്‍ ഭാഷാഭേദമുണ്ട്. ചേലുള്ള ഒരു പെണ്ണ് നടന്നിറ്റ് പോമ്പോ സര്‍ദാര്‍ജി കെട്ടിപ്പിടിച്ച്, ബിടിന്നേയില്ല. പെണ്‍കുട്ടി : ശ്ശി , നിങ്ങോ എന്ത് ചെയ്ന്നേ ? സര്‍ദാര്‍ജി : ഞാനിപ്പോ എം.ബി. എ. പടിച്ചോണ്ട്ണ്ട്. ഏതാനും കാസറഗോഡന്‍ പഴഞ്ചൊല്ല് ഇതാ : ബജാറില് പൊട്ടിയേന് ഉമ്മാനോട്. കാക്ക മറേല്‍പ്പോയാല് കൊക്കായീല. കുന്തം പോയാ ചട്ടീലും പെര്തണം. ആനക്ക് അയിന്റെ ബെല്‍പ്പം അറീല. </div>
<div>
എ. മുബസ്സിറ ഏതാനും മൊബൈല്‍ പഴഞ്ചൊല്ലാണ് അവതരിപ്പിക്കുന്നത്. അവയില്‍ ചിലത്: ആരാന്റെ സിം ബ്ളോക്കായാല്‍ കാണാന്‍ നല്ല പാങ്ങ്. ഹാന്റ്സെറ്റ് ചാരിനിന്നോന്‍ സിമ്മ് കൊണ്ടോയി. റേഞ്ച് പോയാലേ റേഞ്ചിന്റെ ബെലേയറിയൂ. കരീന്ന മൊബൈല്‍നേ ചാര്‍ജുള്ളു. </div>
<div>
ഏറ്റവും അവസാനം ഭാഷാ വഴികാട്ടിയാണ്. കാസറഗോഡ് മാത്രം ഉപയോഗിക്കുന്ന നൂറോളം വാക്കുകളുടെ അര്‍ഥമാണ് ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ ഇതാ: ഓട്ത്തു (എവിടെ), കലമ്പുക (വഴക്ക് കൂടുക), കുച്ചില് (അടുക്കള) , ചാച്ച (മാമന് / ഇക്കാക്ക) , ചെല്ലി (പറഞ്ഞു) , ജാകെ (സ്ഥലം) , ഞമ്മ (ഞങ്ങള്‍) , തണാറ് (മുടി) , തമ്പിച്ചു (സമ്മതിച്ചു) , തൊപ്പന് (കുറെയധികം) , തൊണ്ടമ്മാര് (വൃദ്ധര്‍) , തൈക്കണ്ട (അടിക്കണ്ട) , നൊമ്പലം (വേദന) , പ്ടിയെ (കട) , പ്റ്ക്ക് (കൊതുക് / പ്രാണികള്‍) , പിര്സം (ഇഷ്ടം) , പുള്ളര്‍ (കുട്ടികള്‍) , പൊഞ്ഞാറ് (വിഷമം) , പൊണ്ടം (ഇളനീര്) , പൊയ്യ (പൂഴി) , പൈക്ക്ന്ന് (വിശക്കുന്നു) , ബണ്ണെ (വെറുതെ) , ബദ്ക്കുക (ജീവിക്കുക) , ബയ്ട്ട് (വൈകുന്നേരം) , ബയിലം (കരച്ചില്) , ബയ്യത്തി (ഓടിച്ചു / വഴക്കു പറഞ്ഞു) , ബറാബറായി (കണക്കായി / ഒരേപോലെ) ,ബാണം (വേണം) , ബിസ്യം (വര്‍ത്തമാനം) , ബെരുത്തം (രോഗം) , ബോണി (പാത്രം / ആദ്യം ) , മനാരം (വൃത്തി) , മുദ്മന്‍ (മുഴുവന്‍) ,മൂട് (അടപ്പ് / മുഖം). </div>
<div>
കാസറഗോഡിന്റെ സവിശേഷമായ സംസ്കാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നാട്ടുഭാഷയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപ്സര പബ്ളിക് സ്കൂളിലെ കുട്ടികളെ പിശുക്കില്ലാതെ നമുക്ക് അഭിനന്ദിക്കാം. </div>
<div>
<br /></div>
<div>
<br /></div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-27292100248991496592013-03-05T10:37:00.002-08:002013-03-05T10:39:42.532-08:00ഈ ഭൂമിയുടെ തടവുകാര്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: #0b5394;"><b>ഫിന്നിഷ് സംവിധായകനായ അകി കോറിസ്മാക്കിക്ക് </b></span><br />
<span style="color: #0b5394;"><b>ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹമുണ്ട്. </b></span><br />
<span style="color: #0b5394;"><b>താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ് </b></span><br />
<span style="color: #0b5394;"><b>അകിചിത്രങ്ങളിലെ നായകര്‍. സമാനവിഷയങ്ങള്‍ </b></span><br />
<span style="color: #0b5394;"><b>ആധാരമാക്കി മൂന്നു സിനിമാത്രയം സൃഷ്ടിച്ചിട്ടുണ്ട് </b></span><br />
<span style="color: #0b5394;"><b>അദ്ദേഹം. അവയില്‍ ആദ്യത്തെതാണ് </b></span><br />
<span style="color: #0b5394;"><b>' പ്രോലറ്റേറിയറ്റ് ട്രിലജി ' .</b></span><br />
<span style="color: #0b5394;"><b><br /></b></span>
<b></b><br />
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_lj9YdEcENzIoXER_hdWXafJOUzTHE4Hixx_aJTjeYTlt-HMzT0Vxc93-bBxjR5ae7LK6u_AYnccX74k_Ob9c3QglugeFW7fus3ftiZ4bQaX43RXCJ1v17XuUblwPfV7sG3KGYZeeaWk/s1600/AKI1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_lj9YdEcENzIoXER_hdWXafJOUzTHE4Hixx_aJTjeYTlt-HMzT0Vxc93-bBxjR5ae7LK6u_AYnccX74k_Ob9c3QglugeFW7fus3ftiZ4bQaX43RXCJ1v17XuUblwPfV7sG3KGYZeeaWk/s320/AKI1.jpg" width="208" /></a>യൂറോപ്പിലെ എട്ടാമത്തെ വലിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്ന്. 2011 ലെ കണക്കനുസരിച്ച് മൊത്തം ജനസംഖ്യ 54 ലക്ഷം. വര്‍ഷത്തില്‍ 20 - 25 സിനിമകള്‍ ഇവിടെ നിര്‍മിക്കുന്നു. ഫിന്നിഷ് സിനിമയില്‍ ചലനം സൃഷ്ടിച്ചവരാണ് കോറിസ്മാക്കി സഹോദരന്മാര്. മിക - അകി കോറിസ്മാക്കിമാര്‍. 1980 ലാണ് മികയുടെ ആദ്യസിനിമയായ 'ദ ലയര്‍' പുറത്തുവന്നത്. ജര്‍ണലിസം വിദ്യാര്‍ഥിയായിരുന്ന അനുജന് അകി കോറിസ്മാക്കിയായിരുന്നു ഇതിലെ നായകന്. ചിത്രത്തിന് തിരക്കഥ എഴുതിയതും അകി തന്നെ. പില്ക്കാലത്ത് മികയേക്കാള്‍ അകി പ്രശസ്തനാവുന്നതാണ് സിനിമാലോകം കാണുന്നത്. 1983 ല്‍ അകി സംവിധായകനായി. ഡോസ്തോവ്സ്കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്മെന്റ്' ആയിരുന്നു ആദ്യസിനിമ. ഇന്ന് ഫിന്നിഷ് സിനിമ എന്നു പറയുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേര് അകി കോറിസ്മാക്കിയുടേതാണ്. ലളിതമാണ് അദ്ദേഹത്തിന്റെ കഥാഖ്യാനം. ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹം അകിയുടെ ആരാധകരായുണ്ട്.</b><br />
<b>എങ്ങനെ സംവിധായകനായി എന്നത് അമ്പത്തഞ്ചുകാരനായ അകി കോറിസ്മാക്കിക്ക് ഇന്നും ഒരദ്ഭുതമാണ്. യുവത്വത്തില്‍ ഹിപ്പിയിസത്തോടായിരുന്നു താത്പര്യം. പല ജോലികളും ചെയ്തു. ഒന്നിലും ഉറച്ചുനിന്നില്ല. നിയമം അനുസരിക്കാന്‍ വിമുഖനായിരുന്നു. കുരുത്തക്കേടിന് പലപ്പോഴും അറസ്റ്റിലായി. ഒരുപാട് രാത്രികള്‍ പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. 1980 കളില്‍ ജ്യേഷ്ഠന് മികയാണ് അകിയെ സിനിമയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.</b><br />
<b><br /></b>
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmPOmaTO1IqJoEmeJk1AwhCivpsusbS6C1aEaNQxocBZakBGvUy_sKxlkAYv1yYsRn-K6XzYgS7yJ7YrSN5b19pazOFHDvJ0oLYGeLiae24zjalnpFaw5gNC4LgIwoTPjAqINZFed289g/s1600/ARIEL.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="267" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmPOmaTO1IqJoEmeJk1AwhCivpsusbS6C1aEaNQxocBZakBGvUy_sKxlkAYv1yYsRn-K6XzYgS7yJ7YrSN5b19pazOFHDvJ0oLYGeLiae24zjalnpFaw5gNC4LgIwoTPjAqINZFed289g/s400/ARIEL.jpg" width="400" /></a> 'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന ചിത്രമാണ് അകി കോറിസ്മാക്കിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കവര്‍ച്ചക്കിടയില്‍ തലക്കടിയേറ്റ് ഭൂതകാലം മറന്നുപോകുന്ന ഒരു മധ്യവയസ്കനാണ് ഇതിലെ നായകന്. സ്വന്തമായി പേരില്ലാത്ത അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം. കോറിസ്മാക്കിക്ക് ചില വിശ്വാസങ്ങളുണ്ട്. ആ വിശ്വാസം അതികഠിനവുമാണ്. മനുഷ്യരാശിയുടെ മോചനത്തിന് തീവ്രവഴികള്‍ സ്വീകരിച്ചേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാര്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവരെ ഉന്മൂലനം ചെയ്താലേ മനുഷ്യകുലം രക്ഷപ്പെടൂ. സമ്പന്നരെപ്പോലെ വെറുക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരും. സമ്പന്നരുടെ പാവയാണവര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. </b><br />
<b>പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ലോകത്ത് താനെടുക്കുന്ന സിനിമകള്‍ നിരാനന്ദമോ വിരസതയോ ആണ് ഉണ്ടാക്കുന്നതെന്ന് അകി കോറിസ്മാക്കി തുറന്നുസമ്മതിക്കുന്നു. പൂര്‍ണ തൃപ്തി നല്കിയ ഒരു ചിത്രം താനിതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള തന്റെ രാജ്യത്തിന്റെ സ്ഥായിയായ വികാരം വിഷാദമാണ്. പിന്നെ താനെങ്ങനെ ആഹ്ളാദിക്കും. . കലാകാരിയാണ് ഭാര്യ. 26 വര്‍ഷമായി അവര്‍ വിവാഹിതരായിട്ട്. മക്കളില്ല. ജീവിതത്തെ സ്നേഹിക്കുന്നവളാണ് ഭാര്യ. അതുകൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് കോറിസ്മാക്കി പറയുന്നു. </b><br />
<b>സാധാരണക്കാരുടെ കഥകളാണ് അകി സിനിമക്ക് വിഷയമാക്കുന്നത്. വലിയവര്‍ അദ്ദേഹത്തിന്റെ ഫ്രെയിമിലേക്ക് വരാറില്ല. തെരുവിലെ ഷൂ പോളിഷുകാരനും മാലിന്യങ്ങള്‍ കയറ്റുന്ന ട്രക്കിന്റെ ഡ്രൈവറും ഹോട്ടല്‍ തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജോലിക്കാരിയുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളായി. ഈ കഥാപാത്രങ്ങളൊന്നും തങ്ങളുടെ ജീവിതദുരിതങ്ങളോട് ഒരിക്കലും കലഹിക്കുന്നില്ല. ഉയരങ്ങളിലേക്ക് പറക്കാന്‍ മോഹിക്കുന്നില്ല. വഞ്ചനകള്‍ക്ക് അവര്‍ കീഴടങ്ങിക്കൊടുക്കുന്നു. അപൂര്‍വമായി മാത്രം പകരം വീട്ടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോഴും അവര്‍ പരാജയപ്പെടാറാണ് പതിവ്. ചെറിയൊരു ജീവിതം. അതേ അവരാഗ്രഹിക്കുന്നുള്ളു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ മതി അവര്‍ക്ക്. </b><br />
<b> പാട്ടും പുകവലിയും മദ്യപാനവും. കോറിസ്മാക്കി ചിത്രങ്ങളില്‍ ഈ മൂന്നു ഘടകങ്ങളും മാറ്റിനിര്‍ത്താനാവാത്തവിധം ഇഴുകിച്ചേര്‍ന്നതായി കാണാം. സ്ത്രീകളടക്കം അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പുകവലിക്കും, മദ്യപിക്കും, പാട്ട് ആസ്വദിക്കും. തന്റെ ശീലങ്ങളാണ് കോറിസ്മാക്കി കഥാപാത്രങ്ങളിലേക്കും പകര്‍ന്നിരിക്കുന്നത്. ദിവസം 60 സിഗരറ്റാണ് തന്റെ കണക്കെന്ന് അദ്ദേഹം സമ്മതിക്കുന്നു. 240 എണ്ണം വരെ വലിച്ചുതള്ളിയ ദിവസമുണ്ടത്രെ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പാട്ടുണ്ടാവും. കഥാസന്ദര്‍ഭവുമായി യോജിച്ചുപോകുന്ന അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍. ഗായകസംഘങ്ങളാണ് മിക്കപ്പോഴും ഇവ പാടുന്നത്. ചിലപ്പോള്‍ മാത്രം പഴയ മലയാള സിനിമയിലേതുപോലെ അശരീരിഗാനങ്ങള്‍ കേള്‍ക്കാം. </b><br />
<div class="separator" style="clear: both; text-align: center;">
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibbyERXI_CLA2vza0LDFOLNaZ4M9aNqktqvuaiR3L5AWl53LKeKd-mIg9gPYK8SwL_kMs4jD3iE5xnXayL-ys9Gyd4sM8LWJ8WM25fe08uG8v3AoLIuTdWVmWqnZly3rv_1ntbgmot8Z8/s1600/MATCH-FACTORY-GIRL2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibbyERXI_CLA2vza0LDFOLNaZ4M9aNqktqvuaiR3L5AWl53LKeKd-mIg9gPYK8SwL_kMs4jD3iE5xnXayL-ys9Gyd4sM8LWJ8WM25fe08uG8v3AoLIuTdWVmWqnZly3rv_1ntbgmot8Z8/s320/MATCH-FACTORY-GIRL2.jpg" width="289" /></a></b></div>
<b> സമാന വിഷയം ഇതിവൃത്തമാക്കി മൂന്ന് സിനിമാത്രയം സംവിധാനം ചെയ്തിട്ടുണ്ട് അകി കോറിസ്മാക്കി. തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി എടുത്ത 'പ്രോലറ്റേറിയറ്റ് ട്രിലജി' (Proletariat Trilogy)യാണ് ആദ്യത്തേത്. ഈ വിഭാഗത്തിലെ ആദ്യചിത്രമായ 'ഷാഡോസ് ഇന്‍ പാരഡൈസ് ' 1986 ല്‍ പുറത്തിറങ്ങി. 88 ല്‍ 'ഏരിയല്‍' എന്ന ചിത്രവും 90 ല്‍ 'മാച്ച്ഫാക്ടറി ഗേള്‍' എന്ന ചിത്രവും വന്നു. 'ലെനിന്‍ഗ്രാഡ് കൗബോയ്സ് ട്രിലജി' (Leningrad Cowboys Trilogy) യാണ് രണ്ടാമത്തേത്. ഒരു റഷ്യന്‍ റോക്ക് ബാന്‍ഡ് ആണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. ദൈന്യത കലര്‍ന്ന കറുത്ത ഫലിതങ്ങളാല്‍ സമ്പുഷ്ടമാണീ ചിത്രങ്ങള്‍. 'ലെനിന്‍ഗ്രാഡ് കൗബോയ്സ് ഗോ അമേരിക്ക' യാണ് ഈ പരമ്പരയിലെ ആദ്യസിനിമ. 'ലെനിന്‍ഗ്രാഡ് കൗബോയ്സ് മീറ്റ് മോസസ്' , 'ടോട്ടല്‍ ബലാലെയ്ക്ക ഷോ' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. 'ഫിന്‍ലന്‍ഡ് ട്രിലജി' (Finland Trilogy)യാണ് മൂന്നാമത്തേത്. 1996 ലിറങ്ങിയ 'ഡിഫ്റ്റിങ് കഌഡ്സ്' , 2002 ലെ 'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' 2006 ലെ 'ലൈറ്റ്സ് ഇന്‍ ദ ഡസ്ക്' എന്നിവയാണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍. നാലാമതൊരു പരമ്പരക്കും കോറിസ്മാക്കി തുടക്കമിട്ടിട്ടുണ്ട്. പ്രധാന തുറമുഖ നഗരങ്ങളിലെ ജീവിതം ആധാരമാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ആദ്യചിത്രം പ്രേക്ഷകരുടെ പ്രശംസ നേടിയ 'ലെ ഹാവ്റെ' യാണ്. 2011 ലാണ് ഈ ചിത്രമിറങ്ങിയത്. 2012 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ലെ ഹാവ്റെ' കാണിച്ചിട്ടുണ്ട്. </b><br />
<b> സ്വപ്നം കാണാന്‍ ഒരു ജീവിതമില്ലാത്ത, ഈ ഭൂമിയുടെ തടവുകാരായ ഏതാനും കഥാപാത്രങ്ങളാണ് ആദ്യത്തെ സിനിമാത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരവാസികളുടെ മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന ട്രക്ക് ഡ്രൈവര്‍ നികന്ദറും സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്ഗേള്‍ ഇലോനയും തമ്മിലുള്ള നിറപ്പകിട്ടില്ലാത്ത പ്രണയമാണ് ആദ്യചിത്രമായ 'ഷോഡോസ് ഇന്‍ പാരഡൈസി' ല്‍ പറയുന്നത്. കേടായ പല്ലും വയറും കരളുമുള്ള ഒരാള്‍ എന്നാണ് നികന്ദര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ശുദ്ധമായ പ്രണയത്തിലാണ് അയാള്‍ക്ക് താത്പര്യം. ഏക സഹോദരി മാനസികരോഗാസ്പത്രിയിലാണ്. സംഗീതതല്പരനാണ് നികന്ദര്‍. കൂട്ടുകാരാരുമില്ല. അയാള്‍ക്ക് പിന്നീട് ഒരു കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ വെച്ചാണ്. പ്രതിസന്ധികള്‍ മറികടന്ന് നികന്ദര്‍ - ഇലോന ബന്ധം ശുഭമായി കലാശിക്കുന്നു.</b><br />
<b> രണ്ടാമത്തെ ചിത്രമായ 'ഏരിയലി ' ല്‍ കസൂരിനെന്‍ എന്ന മുന്‍ ഖനിത്തൊഴിലാളിയാണ് നായകന്. ഖനി പൂട്ടിയതോടെ അയാളും അച്ഛനും തൊഴില്‍രഹിതരാകുന്നു. തന്റെ ആകെ സമ്പാദ്യമായ പഴയൊരു കാര്‍ മകന് കൈമാറി അച്ഛന് ആത്മഹത്യ ചെയ്യുന്നു. പുതിയൊരു തൊഴില്‍തേടി അലയുകയാണ് കസൂരിനെന്‍. ഇറച്ചിവെട്ടുകാരിയായും രാത്രികാവല്‍ക്കാരിയുമായി ജോലി ചെയ്യുന്ന ഒരു വിവാഹമോചിതയാണ് കസൂരിനെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാമുകിക്ക് പത്തുവയസ്സായ ഒരു മകനുമുണ്ട്. കസൂരിനെനും ഒറ്റപ്പെട്ടവനാണ്. ഇയാള്‍ക്കും കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ നിന്നാണ്. കൂട്ടുകാരന്റെ സഹായത്തോടെ കസൂരിനെനും കാമുകിയും ഒടുവില്‍ കള്ളവഴിയിലൂടെ പാസ്പോര്‍ട്ട് നേടി മെക്സിക്കോയിലേക്ക് കപ്പലില്‍ രക്ഷപ്പെടുകയാണ്. </b><br />
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNQGQLbGgYugJAU84ripvFTDYde9NBKFku1bWWTkmRTL-XAYTKBYfgHpBH9yLvuV1aAPpW3pl4_7dNanpz3drHBJOPMgC7HWhZBbe5zzTOyIZ4nKZTbdKpGO8BEl3Rw-tpO-1HinvmbkM/s1600/SHADOWS.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNQGQLbGgYugJAU84ripvFTDYde9NBKFku1bWWTkmRTL-XAYTKBYfgHpBH9yLvuV1aAPpW3pl4_7dNanpz3drHBJOPMgC7HWhZBbe5zzTOyIZ4nKZTbdKpGO8BEl3Rw-tpO-1HinvmbkM/s400/SHADOWS.jpg" width="400" /></a>മുന്‍ധാരണകള്‍ക്കപ്പുറത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രമാണ് ഈ സിനിമാ പരമ്പരയിലെ അവസാനത്തേതായ 'മാച്ച്ഫാക്ടറി ഗേള്‍'. അമ്മയുടെയും രണ്ടാനച്ഛന്റെയും കറവപ്പശുവായി മാറിയ ഐറിസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. തീപ്പെട്ടിക്കമ്പനിയിലാണ് അവള്‍ക്ക് ജോലി. കൂട്ടുകാരികളൊന്നുമില്ല. ഒരു കൂട്ട് കൊതിച്ച് ഡാന്‍സ്ഹാളില്‍ പോയാലും അവള്‍ക്ക് ഒറ്റപ്പെടാനാണ് വിധി. ഒരിക്കല്‍ അവളെയും തേടിവന്നു ഒരു ചെറുപ്പക്കാരന്. അയാള്‍ക്ക് പക്ഷേ, അവളുടെ ശരീരമേ വേണ്ടിയിരുന്നുള്ളു. ഗര്‍ഭിണിയായ അവളെ അയാള്‍ ഉപേക്ഷിക്കുന്നു. തന്റേടത്തോടെ അയാളുടെ ഔദാര്യങ്ങള്‍ തള്ളിക്കളയുന്നു അവള്. ഉറ്റവരുടെ തിരസ്കാരങ്ങളോട് അവള് പകരം വീട്ടുന്നു. സംഗീതം ആസ്വദിക്കുന്ന, പുസ്തകവായന ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ അഗ്നിനാളങ്ങള്‍ കെടാതെയുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നു. സംഭാഷണമില്ലാതെയും തനിക്ക് സിനിമ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് കോറിസ്മാക്കി വിദഗ്ദ്ധമായി തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. തുടക്കത്തില്‍ , 22 മിനിറ്റ് വരെ ആകെ മൂന്ന് സംഭാഷണമാണുള്ളത്. അതും ഒന്നോ രണ്ടോ വാക്കില്‍. എന്നിട്ടും, ചിത്രത്തിന്റെ ഒഴുക്കിന് ഒരു തടസ്സവുമില്ല. </b><br />
<b>സാധാരണ കോറിസ്മാക്കിയുടെ ചിത്രങ്ങള്‍ക്ക് 90 മിനിറ്റാണ് നീളം. ആദ്യ സിനിമാത്രയത്തിലെ മൂന്നു ചിത്രങ്ങളും 70 മിനിറ്റിലാണ് വെട്ടിയൊരുക്കിയിരിക്കുന്നത്. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് കുറച്ചേ പറയാനുള്ളു അദ്ദേഹത്തിന്. പക്ഷേ, പറയാനുള്ളത് ശക്തമായി ആവിഷ്കരിക്കുന്നുണ്ട് അകി. തന്റെ ചിത്രങ്ങളില്‍ കലാപരമായ കൃത്രിമങ്ങള്‍ക്ക് അദ്ദേഹം മുതിരാറില്ല. ചെത്തിമിനുക്കിയെടുത്ത ദൃശ്യങ്ങളും നമുക്ക് കാണാനാവില്ല. ദൃശ്യഭംഗിക്കുവേണ്ടി ക്യാമറ തുറന്നുവെക്കാറില്ല അദ്ദേഹം. വളരെ പെട്ടെന്ന് കണ്മുന്നില്നിന്ന് മറയും അദ്ദേഹം ഒരുക്കുന്ന ദൃശ്യങ്ങള്‍.ചെറിയ ഷോട്ടുകളിലാണ് അകിക്ക് താത്പര്യം. ഒരു രംഗവും നീണ്ടുപോകില്ല. അധികം വിശദീകരണവും നല്‍കില്ല. ചെറിയ ഷോട്ടുകളില്‍ കഥാഖ്യാനം കൃത്യമായി നിര്‍വഹിക്കുന്നു. അകിയുടെ മുന്നില്‍ അഭിനേതാക്കള്‍ അഭിനയം മറക്കും. ആരോടും അദ്ദേഹം അഭിനയം ആവശ്യപ്പെടാറില്ല. എത്ര ഭീകരമായ അനുഭവമുണ്ടായാലും അകിയുടെ കഥാപാത്രങ്ങള്‍ ആര്‍ത്തലച്ച് കരയാറില്ല. നിശ്ശബ്ദമായി കരയാനറിയാം അവര്‍ക്ക്. എങ്കിലും, അവരുടെ ഹൃദയതാപം നമ്മെ പൊള്ളിക്കും.</b><br />
<div style="color: #0b5394;">
<b><br /></b></div>
<div style="color: #0b5394;">
<b><br /></b></div>
<br />
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-75881434530013792452013-02-01T23:27:00.000-08:002013-02-01T23:27:16.723-08:00അന്വേഷണത്തിന്റെ രാത്രി<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="background-color: white; color: magenta;"><br /></span>
<span style="background-color: white; color: magenta;">ഒരു കൊലപാതക</span><br />
<span style="background-color: white; color: magenta;">കേസിന്റെ </span><br />
<span style="background-color: white; color: magenta;">അന്വേഷണത്തിലൂടെ </span><br />
<span style="background-color: white; color: magenta;">സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങള്‍ തേടുകയാണ് </span><br />
<span style="background-color: white; color: magenta;">' വണ്‍സ് അപ്പോണ്‍ </span><br />
<span style="background-color: white; color: magenta;">എ ടൈം ഇന്‍</span><br />
<span style="background-color: white; color: magenta;"> അനറ്റോലിയ ' </span><br />
<span style="background-color: white; color: magenta;">എന്ന തുര്‍ക്കി സിനി<span style="font-size: x-small;">മ</span></span><br />
<div>
<br /></div>
<div>
<div>
അമ്പത്തിരണ്ടുകാരനായ നൂറി ബില്‍ജി ജെലാന് എന്ന തുര്‍ക്കി സംവിധായകന് 14 വര്‍ഷത്തിനിടക്ക് ചെയ്തത് ആറ് ചിത്രങ്ങളാണ്. എല്ലാം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവ. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് അദ്ദേഹം രണ്ടു തവണ ' ഗ്രാന്റ് പ്രീ ' നേടിയിട്ടുണ്ട്. 2003 ല്‍ 'ഡിസ്റ്റന്റ് ' എന്ന ചിത്രവും 2011 ല്‍ ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (Once upon a time in Anatolia) ' എന്ന ചിത്രവുമാണ് ജെലാന് ഈ ബഹുമതി നേടിക്കൊടുത്തത്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir3cF9zcBeVGwjfLx6hdelPcJO_ukrU2nHLUumnBV7rGxeRNRsFDVAb2rNtQk3ibTH-VFjVy2F65DtRmoRSFPRCVusurQ5u-Se-mcUcDpZEawgMxhdSpQvf96Po0bUXdHpA2XAQUdImIs/s1600/Once+upon+a+time++in+Anatolia1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir3cF9zcBeVGwjfLx6hdelPcJO_ukrU2nHLUumnBV7rGxeRNRsFDVAb2rNtQk3ibTH-VFjVy2F65DtRmoRSFPRCVusurQ5u-Se-mcUcDpZEawgMxhdSpQvf96Po0bUXdHpA2XAQUdImIs/s400/Once+upon+a+time++in+Anatolia1.jpg" width="400" /></a></div>
<div>
ഇലക്ട്രിക്കല്‍ എന്‍ജിനിയറും ഫോട്ടോഗ്രാഫറുമായ ജെലാന് 1997 ല്‍ ' കസബ' യിിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. പട്ടണത്തിലേക്ക് മിഴി നട്ടിരിക്കുന്ന ഒരു ഗ്രാമീണ യുവാവിന്റെ സ്വപ്നങ്ങളാണിതിന്റെ പ്രമേയം. പിന്നീട് പുറത്തുവന്ന ' ഡിസ്റ്റന്റി' ലും ' ക്ളൗഡ്സ് ഓഫ് മെയി ' ലും ഏകാകികളായ കലാകാരന്മാരുടെ വേദനകള്‍ അദ്ദേഹം വിഷയമാക്കി. ഡിസ്റ്റന്റില്‍ ഫോട്ടോഗ്രാഫറും ക്ളൗഡ്സില്‍ സിനിമാ സംവിധായകനുമായിരുന്നു നായകര്‍. രണ്ട് പേര്‍ക്കും ജെലാന്റെ ഛായാസാദൃശ്യമുണ്ടായിരുന്നു. പിന്നീട് ' ക്ളൈമെറ്റ്സ് ' സംവിധാനം ചെയ്തു. മനസ്സുകൊണ്ട് അകന്നപ്പോഴും എവിടെയോ ഒരല്‍പ്പം സ്നേഹം ബാക്കിവെച്ച ദമ്പതിമാരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. </div>
<div>
ഈ നാല് ചിത്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജെലാന്റെ ജീവിതപരിസരമുണ്ടായിരുന്നു. അടുപ്പവും അകല്‍ച്ചയുമാണ് ഇവയിലൊക്കെ അദ്ദേഹം വിഷയമാക്കിയത്. എന്നാല്‍, അടുത്ത ചിത്രത്തില്‍ അദ്ദേഹം ആത്മകഥാംശമുള്ള ഇതിവൃത്തം കൈവിട്ടു. സ്വാര്‍ഥിയും കൗശലക്കാരനുമായ ഒരു രാഷ്ട്രീയ നേതാവ് പാവപ്പെട്ട ഒരു കുടുംബത്തെ അപവാദക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നതാണ് 2008 ല്‍ ഇറങ്ങിയ ' ത്രീ മങ്കീസി ' ന്റെ പ്രമേയം. ഏറ്റവുമൊടുവിലത്തെ സിനിമയാണ് ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ '. ' ത്രീ മങ്കീസി 'ലെപ്പോലെ ഈ ചിത്രത്തിലും ആത്മകഥാംശമില്ല. ഒരു ക്രൈം ത്രില്ലറിന്റെ മാതൃകയാണ് ഇതില്‍ കാണാനാവുക. എന്നാല്‍, പൂര്‍ണമായും കുറ്റകൃത്യത്തിന് പുറകെ പോകുന്ന സിനിമയല്ലിത്. സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങളും ജീവിതത്തിന്റെ അര്‍ഥതലങ്ങളും തേടാനാണ് സംവിധായകന് പ്രധാനമായും ശ്രമിക്കുന്നത്. ജെലാന്റെ ഏറ്റവും മികച്ച ചിത്രമാണിത് എന്നാണ് നിരൂപകമതം.</div>
<div>
മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങള് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് തന്റേതെന്ന് ജെലാന് വ്യക്തമാക്കുന്നു. മനുഷ്യന് ഓരോ സന്ദര്‍ഭത്തിലും വിചിത്രരീതിയിലാണ് പെരുമാറുന്നത്. ചിലതിന് നമുക്ക് യുക്തിസഹമായ ഒരുത്തരം കണ്ടെത്താനാവില്ല. എല്ലാവരിലും എവിടെയോ നന്മയുടെ അംശമുണ്ടെന്ന് ജെലാന് കരുതുന്നു. കൊലപാതകികള്‍ പോലും നന്മയുടെ വെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് ' വണ്‍സ് അപ്പോണ്‍ എ ടൈ ' മിലൂടെ പറഞ്ഞുവെക്കുന്നു അദ്ദേഹം. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDt2tMMR4ud9mLioN5X2vNh0t4Imu2R0cDsEtXO0RL55eNF63aC8E_hzjTZN1jk9xVOx8zEk9xGgwVyFuKy2UaH5wg4f7LVyIFPILa39G7BZCY6eOmxEdt2JlOLAguDDlsryd9EodVSwk/s1600/Once+upon+a+time++in+Anatolia2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="168" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDt2tMMR4ud9mLioN5X2vNh0t4Imu2R0cDsEtXO0RL55eNF63aC8E_hzjTZN1jk9xVOx8zEk9xGgwVyFuKy2UaH5wg4f7LVyIFPILa39G7BZCY6eOmxEdt2JlOLAguDDlsryd9EodVSwk/s400/Once+upon+a+time++in+Anatolia2.jpg" width="400" /></a></div>
<div>
ഒരു കേസന്വേഷണത്തിനു പുറകെ പോകുന്ന പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും . ഇവര്‍ ഓര്‍ത്തുവെക്കാനും മറക്കാനും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു രാത്രി. തുര്‍ക്കിയിലെ അനറ്റോലിയ എന്ന പീഠഭൂമിയിലെ ആ രാത്രിയാണ് നൂറി ബില്‍ജി ജെലാന് ' വണ്‍സ് അപ്പോണ്‍ എ ടൈമി ' ല്‍ ആവിഷ്കരിക്കുന്നത്. </div>
<div>
ഒരു നാടോടിക്കഥയുടെ തുടക്കംപോലുള്ള സിനിമാശീര്‍ഷകത്തിനു തന്നെയുണ്ട് പ്രത്യേക ആകര്‍ഷകത്വം. മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നില്ക്കുന്ന അനറ്റോലിയയുടെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. കാലം മരവിച്ചു നില്ക്കുന്ന പ്രശാന്തമായ സ്ഥലം. പുല്‍മേടിനെ പകുത്ത്ഇഴഞ്ഞുപോകുന്ന പാത. അവിടവിടെ ഏകാകികളായ മരങ്ങള്‍. അടുത്തുചെന്നാല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഇലകളുടെ മര്‍മരം. ഇരുട്ടിനെ കീറിമുറിച്ച് അവിടേക്ക് മൂന്നു വാഹനങ്ങള്‍ എത്തുന്നു. രണ്ട് കാറും ഒരു പോലീസ് ജീപ്പും. ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനാണവര്‍ വരുന്നത്. പട്ടണത്തില്‍ ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു . പ്രതികള്‍ രണ്ടും അറസ്റ്റിലായി. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ, മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളുമായാണ് പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും അവിടേക്ക് എത്തിയത്. എല്ലായിടവും ഒരേപോലെ തോന്നിക്കുന്ന ഭൂപ്രകൃതി കുറ്റവാളികളെയും കബളിപ്പിക്കുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതിക്ക് തിരിച്ചറിയാനാവുന്നില്ല. സംശയം തോന്നി അയാള്‍ കാട്ടിക്കൊടുക്കുന്ന സ്ഥലങ്ങളെല്ലാം പോലീസ് മേധാവിയും സഹായികളും ഇളക്കിമറിക്കുന്നുണ്ട്. പക്ഷേ, മൃതദേഹം കിട്ടുന്നില്ല. അന്വേഷണസംഘം അന്നു രാത്രി ഗ്രാമത്തലവന്റെ അതിഥികളായി കഴിയുന്നു. പിറ്റേന്ന് മുഖ്യപ്രതി വളരെ കൃത്യമായി സ്ഥലം ചൂണ്ടിക്കാട്ടുന്നു. പിന്നെ, അന്വേഷണറിപ്പോര്‍ട്ട് തയാറാക്കലും പോസ്റ്റ്മോര്‍ട്ടവും. </div>
<div>
ഒരു രാവും പകലുമാണ് കഥയുടെ സമയപരിധി. ഈ ചിത്രത്തില്‍ കഥക്കല്ല, കഥാപരിചരണരീതിക്കാണ് പ്രാധാന്യം. രഹസ്യം നിറഞ്ഞ ഒരു രാത്രിയിലാണ് സിനിമയുടെ തുടക്കം. അടച്ചിട്ട മുറിയില്‍ മൂന്നു സുഹൃത്തുക്കള്‍ മദ്യപിക്കുകയാണ്. അവരില്‍പ്പെട്ട യാസറാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് മറ്റ് രണ്ടുപേരും അറസ്റ്റിലാവുന്നു. ഇവരില്‍ മുഖ്യപ്രതിയെമാത്രമേ സംവിധായകന് കാര്യമായി ശ്രദ്ധിക്കുന്നുള്ളു. അയാളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. യാസറിനെ എന്തിന് കൊന്നു എന്നതിലേക്കാണ് സിനിമയുടെ അന്വേഷണം പോകുന്നത്. ഇതിനിടയില്‍ത്തന്നെ മറ്റ് പ്രധാന കഥാപാത്രങ്ങളേയും സംവിധായകന് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍രംഗത്തും കുടുംബ ബന്ധങ്ങളിലും അവര്‍ നേരിടുന്ന സമ്മര്‍ദങ്ങളെ മുഖ്യ ഇതിവൃത്തത്തിനൊപ്പം ചേര്‍ത്തുവെക്കാനും ശ്രമിക്കുന്നുണ്ട്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1NVyEAXX_s1htI_eqEncA-f6u-XR6v3PTVQIytPOFqcQBMBIkxRR4RkT18e8ePBboIpMAo5PLEoRxqt4hYgKnBJ76CBumDFdSSL70FzG52jNhPA4K4NbGMF_FP2jnCQsPVunHACdnRNQ/s1600/Once+upon+a+time++in+Anatolia3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="168" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1NVyEAXX_s1htI_eqEncA-f6u-XR6v3PTVQIytPOFqcQBMBIkxRR4RkT18e8ePBboIpMAo5PLEoRxqt4hYgKnBJ76CBumDFdSSL70FzG52jNhPA4K4NbGMF_FP2jnCQsPVunHACdnRNQ/s400/Once+upon+a+time++in+Anatolia3.jpg" width="400" /></a></div>
<div>
ഇരുട്ടും വെളിച്ചവും ചേര്‍ത്തുവെച്ച് കഥാപാത്രങ്ങളുടെ ഉള്ളറകളെ ജെലാന് തുറന്നുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും അതിസമര്‍ഥമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആദ്യം നമ്മുടെ ശ്രദ്ധ നേടുന്നത് പോലീസ് ചീഫാണ്. മൃതദേഹം കണ്ടെത്തുന്നതോടെ പ്രോസിക്യൂട്ടറുടെ ഊഴമായി. ഏറ്റവുമൊടുവില്‍, മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കായി പ്രാധാന്യം. </div>
<div>
അന്വേഷണയാത്രക്കിടയില്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മില്‍ ഒരപൂര്‍വ സ്നേഹബന്ധം വളരുന്നുണ്ട്. അവര്‍ തമ്മിലുള്ള ദീര്‍ഘസംഭാഷണം പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒട്ടും അസ്വാഭാവികത ഇല്ലാത്ത മട്ടില്‍ ആ സംഭാഷണത്തിനുള്ള പശ്ചാത്തലം സംവിധായകന് ഓരോ ഘട്ടത്തിലും ഒരുക്കിക്കൊടുക്കുന്നു. അസ്വാരസ്യം നിറഞ്ഞ ദാമ്പത്യവും ജീവിതവും മരണവും പ്രതികാരവുമൊക്കെ അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നു. അന്ത്യദിനം പ്രവചിച്ച് , മറ്റുള്ളവരുടെ കണ്മുന്നില്വെച്ച് മരണത്തിലേക്ക് പോയ ഒരു സുന്ദരിയുടെ കഥയാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്.ആ കഥ പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഒരുപാട് അര്‍ഥതലങ്ങളിലേക്കാണ് ജെലാന് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണം ജീവിതത്തിന്റെ വിലയിരുത്തലായി രൂപാന്തരപ്പെടുകയാണ്. </div>
<div>
. ഗ്രാമത്തലവന്റെ വീട്ടിലെ സത്കാരമാണ് ചിത്രത്തില്‍ പ്രധാന വഴിത്തിരിവായി മാറുന്നത്. ഇടക്കിടെ വൈദ്യുതി കണ്ണുചിമ്മുന്ന ഗ്രാമമാണത്. സത്കാരത്തിനിടെ വൈദ്യുതി പോകുന്നു.തുടര്‍ന്ന്, വിളക്കും താലത്തില്‍ തേന്‍ നിറച്ച കുപ്പികളുമായി ഗ്രാമത്തലവന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നു. ആ സൗന്ദര്യവും അവള് പരത്തിയ പ്രകാശവും ഓരോ കഥാപാത്രത്തിലും വ്യത്യസ്ത ഭാവങ്ങളാണുണര്‍ത്തിയത്. മഞ്ഞ വെളിച്ചത്തില്‍ തെളിയുന്ന പെണ്‍കുട്ടിയുടെ ചിത്രം അവര്‍ ഹൃദയത്തിലേക്ക് ആവാഹിക്കുകയാണ്. നന്മയുടെ ആ വെളിച്ചം തന്റെ കഠിനചിന്തകളെ മൃദുവായി വന്നു തലോടിയതായി കൊലയാളിക്ക് തോന്നുന്നു. തൊട്ടടുത്ത നിമിഷം അയാള്‍ കരയുകയാണ്. ഇവിടംതൊട്ടയാള്‍ മാനസാന്തരപ്പെടുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കുന്നു. </div>
<div>
രണ്ടര മണിക്കൂര്‍ നീണ്ട സിനിമയുടെ ഏതാണ്ട് പകുതിയും രാത്രിദൃശ്യങ്ങളാണ്. ജെലാന്‍ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ പ്രകൃതി എല്ലാ മനോഹാരിതയോടുംകൂടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. കാഴ്ചസുഖത്തിനുവേണ്ടിയല്ല ഈ പ്രകൃതിദൃശ്യങ്ങള്‍. പ്രമേയഘടനയില്‍ ഈ ദൃശ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കഥാപാത്രങ്ങളുടെ മനസ്സിന്റെ പ്രതിബിംബങ്ങളാണവ. അവരുടെ ആത്മസംഘര്‍ഷത്തിന്റെ സൂചനകള്‍ ഇവിടെ നിന്ന് നമുക്ക് കിട്ടും. അതുവരെ നിശ്ചലമായിരുന്ന മരം ചിലപ്പോള്‍ ശരീരമാകെ ഇളക്കി ഇല പൊഴിക്കുന്നതു കാണാം. ഇലകളുടെ മര്‍മരം നമുക്ക് കേള്‍ക്കാം. </div>
<div>
പശ്ചാത്തല സംഗീതത്തിന് ഉപകരണങ്ങളെ തീരെ ആശ്രയിക്കാത്ത സംവിധായകനാണ് ജെലാന്. ശക്തിയോടെ വീശുന്ന കാറ്റ്, ഇടിയുടെയും മഴയുടെയും ശബ്ദം, പട്ടിയുടെ കുര , തീവണ്ടിയുടെ ശബ്ദം .ഇതൊക്കെ മതി അദ്ദേഹത്തിന് പശ്ചാത്തലസംഗീതമായിട്ട്. ആദ്യചിത്രം മുതല്‍ ഇതാണ് രീതി. ആവര്ത്തനത്താല് മുഷിപ്പ് തോന്നാത്തവിധം ഈ ശബ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ ജെലാനറിയാം.</div>
<div>
<br /></div>
<div>
<br /></div>
</div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-86134501112502152602013-02-01T23:17:00.000-08:002013-02-01T23:17:01.559-08:00സിനിമയുടെ ലോകങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;"><br /></span>
<span style="color: blue;"><br /></span>
<span style="color: blue;">സമകാല ലോകസിനിമയിലെ ക്ലാസിക്കുകളെക്കുറിച്ചുള്ള 50 പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് കാഴ്ചയുടെ ഭൂപടം. ഇന്നത്തെ ലോകസിനിമ എന്താണെന്നും അതിന്റെ പരിഗണനകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പുസ്തകം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ജാഗ്രതയും എഴുത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും എടുത്തു പറയേണ്ടതാണ്.</span><br />
<div>
<br /></div>
<div>
<div>
<span style="font-size: large;"> ബിജു സി.പി.</span></div>
</div>
<div>
<br /></div>
<div>
<div>
സിനിമ നമുക്കൊരു വികാരമാണിന്ന്. ആധുനിക മനുഷ്യന്റെ ആവിഷ്കാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സമഗ്രതയാര്‍ജിച്ച മഹത്തായ കല. അത് വെറുമൊരു നേരമ്പോക്കല്ല. ജീവിതത്തിന്റെ സകല തലങ്ങളെയും നിരന്തരം നവീകരിച്ചു കൊണ്ട് മനുഷ്യസമൂഹത്തെയാകെ പുതിയ വളര്‍ച്ചകളിലേക്കും വികാസത്തിലേക്കും നയിക്കുന്ന മുന്നേറ്റമാണ്. സിനിമ ഇന്ന്, മറ്റേതൊരു ആവിഷ്കാരത്തെക്കാളും അധികമായി മനുഷ്യനെ ഒരു സമൂഹമെന്ന നിലയില്‍ ഏകോപിപ്പിക്കുന്നുണ്ട്. അത് ഒരേ സമയം സാംസ്കാരിക മുന്നേറ്റവും സാംസ്കാരിക പ്രതിനിധാനവുമാകുന്നു. വികാരങ്ങളുടെ ആവിഷ്കാരവും വിചാരങ്ങളുടെ വിളനിലവുമാകുന്നു.മുഴുവന്‍ മനുഷ്യരാശിയോടും ഒരുപോലെ സംവദിക്കുന്ന ഈ മഹത്തായ കലാസൃഷ്ടികളെയാണ് നാം ലോകസിനിമ എന്നു വിളിക്കുന്നത്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകള്‍ക്കപ്പുറത്ത് മനുഷ്യകുലത്തിന്റെ മഹാവലിപ്പങ്ങളിലേക്ക് ഓരോ വ്യക്തിയെയും ചേര്‍ത്തു നിര്‍ത്തുന്ന സാംസ്കാരികപ്പശിമ. അതിവിശാലവും ബൃഹത്തുമായ ലോകസിനിമയുടെ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ലോകസിനിമയെക്കുറിച്ച് പരിചയപ്പെടുത്തുന്ന പുസ്തകമാണ് കാഴ്ചയുടെ ഭൂപടം. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_XlVAmEG8yzmrneWcyHoCZ5eAp6RgsHDwMVLZbNbz6eM-rWpG12xQkHa6xq1z5d3p8iZzfFMxkZ-0PJkI9MbMHA2epWnWt45I0DWn-mMc_6WjW0C3zGhMR9KtzR5QqvhDjDkPL2ir92c/s1600/3nak15.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_XlVAmEG8yzmrneWcyHoCZ5eAp6RgsHDwMVLZbNbz6eM-rWpG12xQkHa6xq1z5d3p8iZzfFMxkZ-0PJkI9MbMHA2epWnWt45I0DWn-mMc_6WjW0C3zGhMR9KtzR5QqvhDjDkPL2ir92c/s320/3nak15.jpg" width="200" /></a></div>
<div>
സിദ്ധാന്തങ്ങള്‍ പറയുന്ന പാതിവെന്ത രചനകളും വിവര്‍ത്തനങ്ങളുമല്ലാതെ സിനിമ ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് സിനിമയെക്കുറിച്ച് അറിയാനും ആസ്വദിക്കാനും സഹായിക്കുന്ന പുസ്തകങ്ങള്‍ ഏറെയൊന്നുമില്ല മലയാളത്തില്‍. ലോകസിനിമയിലെ ഏറ്റവും മികച്ച അമ്പതു സിനിമകളെക്കുറിച്ച് ലളിതമായും സൂക്ഷ്മമായും വിശദീകരിക്കുന്നു കാഴ്ചയുടെ ഭൂപടം. സിനിമ എടുക്കുന്നതില്‍ മാത്രമല്ല, അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിലും ഒരു സംസ്കാരമുണ്ടെന്ന തിരിച്ചറിവ് ഗ്രന്ഥകാരന് ആമുഖത്തില്‍തന്നെ വ്യക്തമാക്കുന്നു. സിനിമയെ സ്നേഹിക്കുകയും മഹിതമായ ഒരു ചലച്ചിത്ര സംസ്കാരത്തിന്റെ ഊര്‍ജത്തില്‍ നിന്നു കൊണ്ട് സിനിമ കാണുകയും ലളിതമായി എഴുതുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. </div>
<div>
ഓരോ സിനിമയെക്കുറിച്ചും എഴുതുമ്പോള്‍ അതതു സിനിമയുടെ സംവിധായകര്‍ മുന്നോട്ടുവെക്കുന്ന ചലച്ചിത്രസംസ്കാരത്തെക്കുറിച്ചും അവരുടെ ഇതര സിനിമകളെക്കുറിച്ചും സാമാന്യേന പറഞ്ഞു പോകുന്നുണ്ട്. ഒരു ലേഖനവും ഒരൊറ്റ സിനിമയെക്കുറിച്ചുള്ള കുറിപ്പു മാത്രമായി നില്ക്കുന്നില്ല. ഒരു സിനിമയെ മുഖ്യമായി പരാമര്‍ശിച്ച് ആ സംവിധായകന്റെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള വിശകലനമായി മാറുന്നു മിക്ക ലേഖനങ്ങളും. വിശാലമായ ഒരു സിനിമാസംസ്കാരത്തിലേക്ക് വായനക്കാരെ നയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ലോകസിനിമ എന്നു പറഞ്ഞു തുടങ്ങുന്നവരൊക്കെ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്, ബൈസിക്കിള്‍ തീവ്സ്, റാഷമോണ്‍ തുടങ്ങി ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള കുറേ ക്ലാസിക്കുകളെക്കുറിച്ചു മാത്രമാണ് പറയാറുള്ളത്. എന്നാല്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്ന സിനിമകളെല്ലാംതന്നെ സമകാല ലോകസിനിമയിലെ ക്ലാസിക്കുകളാണ്. ഇന്നത്തെ ലോകസിനിമ എന്താണ് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് കാഴ്ചയുടെ ഭൂപടത്തിന്റെ ഏറ്റവും വലിയ മേന്മ. 2011ല്‍ പുറത്തു വന്ന ദേവൂള്, ദ മില്‍ ആന്‍ഡ് ദ ക്രോസ്സ് തുടങ്ങിയ സിനിമകളൊക്കെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. </div>
<div>
ഇസ്രായേലിന്റെയും റുമാനിയയുടെയും തുര്‍ക്കിയുടെയും അമേരിക്കയുടെയും റഷ്യയുടെയും ജര്‍മനിയുടെയുമൊക്കെ രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അധികാര വെറിയെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകളിലേക്ക് എങ്ങനെയാണ് സിനിമ പ്രേക്ഷകരെ തോറ്റിയുണര്‍ത്തുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നു പുസ്തകം. സിനിമാ പാരഡീസോയിലൂടെ വിശ്വപ്രസിദ്ധനായ ജൂസെപ്പെ ടൊര്‍ണത്തോറെയുടെ ദ അണ്‍നോണ്‍ വുമണ്‍ എന്ന സിനിമയെക്കുറിച്ച് വിവരിക്കുന്ന അജ്ഞാത എന്ന ലേഖനമാണ് പുസ്തകത്തില്‍ ആദ്യം. മാര്‍കേസിന്റെ കോളറാ കാലത്തെ പ്രണയം എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ വന്ന സിനിമ, രാംചന്ദ് പാകിസ്താനി എന്ന പാക് സിനിമ, എന്നു തുടങ്ങി പൊളാന്‍സ്കിയുടെ ഗോസ്റ്റ് റൈറ്റര്‍ വരെ 50 ലേഖനങ്ങളിലൂടെ നൂറോളം സിനിമകളെ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. സമകാല ലോകസിനിമ എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൈപ്പുസ്തകം പോലെ പ്രയോജനപ്പെടുത്താവുന്നതാണ് കാഴ്ചയുടെ ഭൂപടം.</div>
<div>
പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മുന്നണിയില്‍ നില്ക്കുന്ന സിനിമകളാണ് പരാമര്‍ശിക്കപ്പെടുന്നവയിലേറെയും. ഒപ്പം, ഡിസ്റ്റന്റ്, ദ ഹ്യൂമണ്‍ റിസോഴ്സസ് മാനേജര്‍, കിം കി ഡൂക്കിന്റെ ബ്രെത്ത് തുടങ്ങി മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന നിരവധി സിനിമകളും. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയിട്ടുള്ള രാഷ്ട്രീയജാഗ്രത എടുത്തു പറയേണ്ടതാണ്. </div>
<div>
പത്രപ്രവര്ത്തകന് കൂടിയായ ടി.സുരേഷ് ബാബുവിന്റെ രചനാ ശൈലി ലളിതവും ഹൃദയഹാരിയുമാണ്.</div>
</div>
<div>
<br /></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com0tag:blogger.com,1999:blog-8919606961085391430.post-59098789765866352622012-12-28T01:02:00.003-08:002012-12-28T01:02:42.289-08:00<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: #cc0000;">ഇറാനിയന്‍ സംവിധായകനായ </span><br />
<span style="color: #cc0000;">അബ്ബാസ് കിരോസ്തമി കലയുടെയും </span><br />
<span style="color: #cc0000;">ജീവിതത്തിന്റെയും അര്‍ഥം തേടുകയാണ് </span><br />
<span style="color: #cc0000;">' സര്‍ട്ടിഫൈഡ് കോപ്പി ' </span><br />
<span style="color: #cc0000;">എന്ന സിനിമയിലൂടെ </span><br />
<span style="color: #cc0000;"><br /></span>
<h2 style="text-align: left;">
<span style="color: #073763; font-size: x-large;">അസ്സലും പകര്‍പ്പും</span></h2>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC4ztZa_UXNg1rtFzf7sWm64ay1mqKUP_bHMDwbkVjkGNCLsyqw2MN30fUKVTIR_PJba_1fVAvkow_LmJHXuY1IVj3pZ9ETbGkAKrTO_V8oNowa6fc3JmnydaTvK4dWr6pscq2sY1HIvI/s1600/Certified+Copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" border="0" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC4ztZa_UXNg1rtFzf7sWm64ay1mqKUP_bHMDwbkVjkGNCLsyqw2MN30fUKVTIR_PJba_1fVAvkow_LmJHXuY1IVj3pZ9ETbGkAKrTO_V8oNowa6fc3JmnydaTvK4dWr6pscq2sY1HIvI/s400/Certified+Copy.jpg" title="" width="400" /></a></div>
ഇറാനിയന്‍ ചലച്ചിത്രകാരന് അബ്ബാസ് കിരോസ്തമിക്ക് വയസ്സ് 73 ആയി. എങ്കിലും, സിനിമാരംഗത്ത് ഇപ്പോഴും സക്രിയനാണ് . സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് തിളക്കമുണ്ട്. ആ മനസ്സിന് യുവത്വമാണെന്നും. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും എപ്പോഴും പുതുമ വേണം കിരോസ്തമിക്ക്. സിനിമയെപ്പറ്റി അദ്ദേഹത്തിന്റേതായ ചില നിര്‍വചനങ്ങളുണ്ട്. കാഴ്ചയുടെ പുതിയ തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതാകണം സിനിമ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വിശ്വാസം തന്റെ സിനിമകളില്‍ കിരോസ്തമി നിലനിര്‍ത്തുന്നുണ്ട്. ' ക്ളോസപ്പ് ' ( 1990 ) , 'ടെന്‍ ' ( 2002 ) , ' ഷിറീന് ' ( 2008 ) തുടങ്ങിയ ചിത്രങ്ങളില്‍ നമ്മളിത് കണ്ടതാണ്.<br />
പ്രശസ്ത ഇറാനിയന്‍ സംവിധായകന് മൊഹ്സിന്‍ മഖ്മല്‍ ബഫിന്റെ അപരനായെത്തുന്ന ഒരു ചെറുപ്പക്കാരനാണ് ' ക്ളോസപ്പി ' ലെ നായകന്. ഇയാളെ തുടക്കത്തില്‍ ക്രിമിനല്‍ മനസ്സുള്ള ഒരു ആള്‍മാറാട്ടക്കാരനായാണ് നമ്മള് തെറ്റിദ്ധരിക്കുന്നത്. കോടതിയിലെ വിചാരണവേളയിലാണ് ചെറുപ്പക്കാരനിലെ ഒരു സിനിമാകമ്പക്കാരനെ കിരോസ്തമി പരിചയപ്പെടുത്തുന്നത്. തട്ടിപ്പിനിരയായ കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും പതുക്കെപ്പതുക്കെ ആ യുവാവിന്റെ പക്ഷത്തേക്ക് മാറുന്നു. ഒരു ബാലനും ആറ് സ്ത്രീകളും കഥാപാത്രങ്ങളായി വരുന്ന ' ടെന്‍ ' എന്ന സിനിമയുടെ പശ്ചാത്തലം ഒരു കാറാണ്. ഒരേ സമയം രണ്ട്കഥാപാത്രങ്ങള്‍ മാത്രം. അവര്‍ കാറില്‍ യാത്ര ചെയ്യവേ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അനുപമമായ കൈയടക്കമാണ് ഇവിടെ കിരോസ്തമി കാണിക്കുന്നത്. അതുപോലെ, ' ഷിറീനി ' ലും. ഒരു സിനിമാ തിയേറ്ററാണ് പശ്ചാത്തലമായി നില്‍ക്കുന്നത്. കുറെ സ്ത്രീകളും ഏതാനും പുരുഷന്മാരും സിനിമ കാണുകയാണ്. തിയേറ്ററില്‍ കാണിക്കുന്ന സിനിമയുടെ ഇതിവൃത്തം ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ്. പക്ഷേ, സിനിമ നമ്മള് കാണുന്നില്ല. തിയേറ്ററിലിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ അത് കാണുന്നുള്ളു. സിനിമ കാണുന്ന സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ ആ സിനിമ എന്തെന്ന് നമ്മളെ അനുഭവിപ്പിക്കുകയാണ് സംവിധായകന്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3M2sPb3j5dY16s_JeRwk8UQvWvOqBxmgFyoOz9xx4JBIrD3OuKN4__tD8P4Mz9p1bA2l5HKRl7y53bOZ7XAI5ghQXjfpl4Gz79fxQgHeQki-O7uLnq30kho-IZOndYMNGZd3W9_61hfA/s1600/AE-CC-05.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3M2sPb3j5dY16s_JeRwk8UQvWvOqBxmgFyoOz9xx4JBIrD3OuKN4__tD8P4Mz9p1bA2l5HKRl7y53bOZ7XAI5ghQXjfpl4Gz79fxQgHeQki-O7uLnq30kho-IZOndYMNGZd3W9_61hfA/s400/AE-CC-05.jpg" width="400" /></a></div>
<br />
2010 ല്‍ പുറത്തിറങ്ങിയ ' സര്‍ട്ടിഫൈഡ് കോപ്പി '<br />
( Certified copy) യിലും കിരോസ്തമിയുടെ വ്യക്തിമുദ്ര കാണാനാവും. ഇറ്റലിയിലാണീ സിനിമ നിര്‍മിച്ചത്. ഇറാനു പുറത്ത് നിര്‍മിച്ച ആദ്യത്തെ കിരോസ്തമിചിത്രമാണിത്.<br />
സന്ദേശം പ്രചരിപ്പിക്കാനുള്ള ഇടമല്ല സിനിമ എന്നാണ് കിരോസ്തമിയുടെ അഭിപ്രായം. ചില ചിന്തകള്‍, ആശയങ്ങള്‍ , വിചാരങ്ങള്‍. ഇവ തന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്. ഒരു സിനിമ കവിതയായോ പെയിന്റിങ്ങായോ സംഗീതശകലമായോ അനുഭവപ്പെടണമെന്ന് അദ്ദേഹം പറയുന്നു. കലയെയും ജീവിതത്തെയും കുറിച്ചുള്ള ചില ചിന്തകളാണ് ' സര്‍ട്ടിഫൈഡ് കോപ്പി ' യില്‍ കിരോസ്തമി പങ്കുവെക്കുന്നത്. ചിലപ്പോള്‍ അത് നമുക്ക് സ്വീകാര്യമാവാം. ചിലപ്പോള്‍ വിചിത്രമായിത്തോന്നാം. എങ്കിലും ഒന്നുണ്ട്. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും നമ്മളെ സ്പര്‍ശിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ക്കല്ല സംഭാഷണത്തിനാണ് ഈ സിനിമയില്‍ പ്രാധാന്യം. ഓരോ വാക്കിനുമുണ്ട് പ്രാധാന്യം. ശ്രദ്ധയോടെ പിന്തുടര്ന്നില്ലെങ്കില് ആശയങ്ങള്‍ പിടിതരാതെ വഴുതിമാറും.140 മിനിറ്റുള്ള സിനിമയില്‍ ഒരു മിനിറ്റ്പോലും അധികപ്പറ്റായി തോന്നില്ല. അത്രക്ക് കൃത്യമാണ് തിരക്കഥ. എണ്ണി തിട്ടപ്പെടുത്തിവെച്ചതാണ് ഷോട്ടുകള്‍. കണിശമാണ് എഡിറ്റിങ്.<br />
<br />
ചെറിയൊരു ആള്‍ക്കൂട്ടത്തില്‍നിന്ന് തുടങ്ങുന്ന സിനിമ പിന്നീട് രണ്ട് വ്യക്തികളിലേക്ക് ഒതുങ്ങുന്നു. ഇതിവൃത്തം തന്നെ മാറിമറിയുന്നു. ഒരു കലാനിരൂപകനും ആര്‍ട്ട് ഗാലറി ഉടമയായ വനിതയും. ഇവരുടെ ജീവിതത്തിലെ ഒരു ദിവസമാണ് സംവിധായകന് എടുത്തുകാട്ടുന്നത്. മധ്യ ഇറ്റലിയിലെ ടസ്കനി എന്ന നഗരത്തില്‍ ഒരു ഞായറാഴ്ചയാണ് കഥ നടക്കുന്നത്. കലാപാരമ്പര്യം കൊണ്ട് പ്രശസ്തമാണ് ടസ്കനി. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ തുടക്കം ഈ നഗരത്തില്‍ നിന്നാണ്. കലാനിരൂപകനായ ജയിംസ് മില്ലര്‍ ബ്രിട്ടീഷുകാരനാണ്. ശില്‍പ്പങ്ങളുടെ ഗാലറി ഉടമയായ വനിതയാകട്ടെ ഫ്രഞ്ചുകാരിയും. ഇവര്‍ക്ക് പേരില്ല. മില്ലറുടെ ' സര്‍ട്ടിഫൈഡ് കോപ്പി' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ചടങ്ങോടെയാണ് സിനിമയുടെ തുടക്കം. ഗ്രന്ഥകാരനാണ് മുഖ്യാതിഥി. അയാള്‍ പ്രസംഗിച്ചുനില്‍ക്കെ ആര്‍ട്ട് ഗാലറി ഉടമ മകനോടൊപ്പം അവിടെയെത്തുന്നു. കലാനിരൂപണത്തോട് അത്ര പ്രതിപത്തിയൊന്നുമില്ല ഈ സ്ത്രീക്ക്. പക്ഷേ, മില്ലറുടെ പുസ്തകത്തിന്റെ പേര് അവര്‍ക്കങ്ങ് പിടിച്ചു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കാനായി പുസ്തകത്തിന്റെ ആറ് കോപ്പിയാണവര്‍ വാങ്ങിയത്. അതില്‍ ഗ്രന്ഥകാരന്റെ ഒപ്പ് വാങ്ങണം. കുസൃതിക്കാരനാണ് അവരുടെ മകന് . അവന്റെശല്യം സഹിക്കാനാവാതെ ചടങ്ങ് തീരുംമുമ്പേ അവര്‍ സ്ഥലം വിടുന്നു.അന്ന് രാത്രി ജയിംസ് മില്ലര്‍ക്ക് മടങ്ങണം. ഒമ്പത് മണിക്കാണ് ട്രെയിന്‍. സമയം പോക്കാന്‍ അയാള്‍ സ്ത്രീയുടെ ആര്‍ട്ട്ഗാലറിയിലെത്തുന്നു. ഇവിടുന്നങ്ങോട്ടാണ് സിനിമ പുതിയ തലങ്ങളിലേക്ക് ഒഴുകുന്നത്. നമ്മള് ആ ഒഴുക്കിനനുസരിച്ച് അറിയാതെ നീങ്ങിപ്പോകും. ഒരു ദിവസം യാദൃച്ഛികമായി കണ്ടുമുട്ടുന്ന തീര്‍ത്തും അപരിചിതരായ രണ്ടുപേരെ ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന അദ്ഭുതമാണ് കിരോസ്തമി ഈ ചിത്രത്തില്‍ ഒളിച്ചുവെക്കുന്നത്. ഒടുവില്‍, രണ്ടു വ്യക്തികളുടെയും ഓര്‍മകള്‍ എങ്ങനെയോ ഒന്നായിത്തീരുന്ന ഒരു ഘട്ടത്തില്‍ സംവിധായകന് ബോധപൂര്‍വം അവരെ അകറ്റുകയാണ്. ദൂരെ മുഴങ്ങുന്ന നാഴികമണി എട്ടടിക്കുമ്പോള്‍ അദ്ദേഹം അവരെ ഓര്‍മപ്പെടുത്തുന്നു : ഇതാ, നായകന് പോകാന്‍ സമയമായി.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKSOSt_RJtW7sz9Vq3GpGpg4xeEmRGT1-P3DK6CNbklxo57ZLf-at8ycHO8uYq092dGURQBFUr7Q1tBikIlCi8rxNdLKxbfk8cC_fgfNDUd09uks5hEESrD_19VQ4bc3TvY2yU-Uocy7M/s1600/809e6e43de2a127c80_bkm6bcdxt.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKSOSt_RJtW7sz9Vq3GpGpg4xeEmRGT1-P3DK6CNbklxo57ZLf-at8ycHO8uYq092dGURQBFUr7Q1tBikIlCi8rxNdLKxbfk8cC_fgfNDUd09uks5hEESrD_19VQ4bc3TvY2yU-Uocy7M/s400/809e6e43de2a127c80_bkm6bcdxt.jpg" width="400" /></a></div>
അതിസൂക്ഷ്മമായാണ് കിരോസ്തമി ഓരോ രംഗവും കെട്ടിപ്പടുക്കുന്നത്. ഓരോ സംഭാഷണവും ചേര്‍ത്തുവെക്കുന്നത്. ഗ്രന്ഥകാരനും ആര്‍ട്ട്ഗാലറി ഉടമയും കാറില്‍ നഗരം ചുറ്റാന്‍ പോകുന്നിടത്താണ് സിനിമ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് കടക്കുന്നത്. കാര്‍യാത്രകളെയും അപ്പോഴത്തെ സംഭാഷണങ്ങളെയും സിനിമയുടെ ഇതിവൃത്തത്തിലേക്ക് മെഴുകിച്ചേര്‍ക്കുന്നതില്‍ വിദഗ്ദനാണ് കിരോസ്തമി. ( 'ക്ളോസപ്പ് ' , ' ടെന്‍ ' എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക ). ജയിംസ് മില്ലറും സ്ത്രീയും തമ്മില്‍ ഗാഢമായ അടുപ്പത്തിന് തുടക്കം കുറിക്കുന്നത് കാര്‍യാത്രയിലാണ്. പന്ത്രണ്ട് മിനിറ്റോളം വരും ഈ രംഗം.ഒരിക്കല്‍പോലും കാറിന് പുറത്തേക്ക് ക്യാമറയുടെ കണ്ണുകള്‍ പാളുന്നില്ല. കഥാപാത്രങ്ങളുടെ മുഖത്തും മനസ്സിലും ക്യാമറ നിലയുറപ്പിക്കുന്നു. അവരുടെ വ്യക്തിത്വം ക്യാമറക്കണ്ണില്‍ തെളിയുന്നു.<br />
രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവവും കലയെക്കുറിച്ചുള്ള ചിന്തകളും ആദ്യം പുറത്തുവരുന്നത് കാര്‍യാത്രയിലാണ്. അവര്‍ പരസ്പരം പ്രശംസിക്കുകയും തര്‍ക്കിക്കുകയും കളിയാക്കുകയും ചെയ്യുന്നു. കലയിലെ അസ്സലും പകര്‍പ്പും അവരുടെ ചര്‍ച്ചയിലേക്ക് കടന്നുവരുന്നു. പിന്നീട് മ്യൂസിയത്തിലെത്തുമ്പോഴാണ് സിനിമയുടെ ശീര്ഷകത്തിന് ശക്തി വരുന്നത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും വ്യാജനും ഇവിടെ കടന്നുവരുന്നു. എന്തിന്റെയും പകര്‍പ്പിന് ഒരു മൂല്യമുണ്ടെന്നാണ് കലാനിരൂപകനായ ഗ്രന്ഥകാരന്റെ വാദം. കാരണം, പകര്‍പ്പ് നമ്മെ അതിന്റെ യഥാര്‍ഥ രൂപത്തെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ നിലക്ക് അസ്സലിന്റെ മൂല്യത്തെ സാക്ഷ്യപ്പെടുത്തുകയാണ് അതിന്റെ പകര്‍പ്പ്. റസ്റ്റോറന്റില്‍ എത്തുമ്പോഴേക്ക് രണ്ട് കഥാപാത്രങ്ങളുടെയും ഭാവങ്ങളും പെരുമാറ്റരീതിയും മാറുന്നു. അവരിപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ്. റസ്റ്റോറന്റുടമയായ സ്ത്രീയാണ് അവരെ ആദ്യം ' ഭാര്യാഭര്‍ത്താക്കന്മാരാ' ക്കുന്നത്. ' നമ്മള് നല്ല ദമ്പതിമാരാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും ' എന്നാണ് ഗ്രന്ഥകാരന് തമാശയായി ഗാലറിയുടമയോട് പറയുന്നത്. വ്യാജന് ഒറിജിനലായി രൂപം മാറുന്ന വൈരുധ്യമാണ് അല്പം തമാശയോടെ കിരോസ്തമി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.<br />
നായികയുടെ ദാമ്പത്യം ശിഥിലമാണെന്ന് ഇടയ്ക്ക് ഇതിവൃത്തത്തില്‍ സൂചനയുണ്ട്. ജോലിയില്‍ മാത്രം താത്പര്യമുള്ള ഭര്‍ത്താവ്. മകന്റെ പിറന്നാളിന് ഒന്നു വിളിക്കാന്‍പോലും അയാള്‍ നേരം കണ്ടെത്തുന്നില്ല. നായകനായ കലാനിരൂപകന്റെ അവസ്ഥയും ഏതാണ്ട് ഇതേനിലയിലാവാമെന്ന് ഊഹിക്കേണ്ടിവരും. കലാവിമര്‍ശനത്തിലൂടെ സിനിമ ഒടുക്കം ചെന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ പ്രഹേളികയില്‍ത്തന്നെയാണ്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും ഇവിടെ അന്തംവിട്ട് നില്ക്കുന്നു. കിരോസ്തമി എന്തെല്ലാമോ പറയാതെ വിട്ടുകളഞ്ഞതായി നമുക്ക് തോന്നും. ആരോ സാക്ഷ്യപ്പെടുത്തുന്ന എന്തിന്റെയോ പകര്‍പ്പാണ് നമ്മുടെയൊക്കെ ജീവിതം എന്നാവാം അദ്ദേഹം ഉദ്ദേശിക്കുന്നത്.<br />
ബ്രിട്ടീഷ് ഓപ്പറ ഗായകനായ വില്യം ഷിമെല്‍ , പ്രശസ്ത ഫ്രഞ്ച് നടി ജൂലിയറ്റ് പിനോഷെ എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെതും അഭിനയമല്ല. ഓരോ സന്ദര്‍ഭത്തിലും അവര്‍ സ്വാഭാവികമായി പെരുമാറുകയാണ്. അവര്‍ നമ്മുടെ ഹൃദയം തൊട്ടാണ് സംസാരിക്കുന്നതെന്നു തോന്നും. 2010 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പിനോഷെക്ക് നേടിക്കൊടുത്തത് ' സര്‍ട്ടിഫൈഡ് കോപ്പി ' യാണ്.<br />
<br />
<br />
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-3506102661549482522012-12-15T21:52:00.005-08:002012-12-15T21:53:17.338-08:00<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLiMha6gDHW7luMO5e42FmB67vSUhiXIi87l-YQyidHCk-wXfA5_zUsmJxuMnwrXj9P2p2kZ9QAXFR11jEN4CdOJS8CZVp2CRbMBj-uLydifsqvWrmmn1Lifv_HDx0NuhsN5BnKyCV2nY/s1600/kazhchayude.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="247" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLiMha6gDHW7luMO5e42FmB67vSUhiXIi87l-YQyidHCk-wXfA5_zUsmJxuMnwrXj9P2p2kZ9QAXFR11jEN4CdOJS8CZVp2CRbMBj-uLydifsqvWrmmn1Lifv_HDx0NuhsN5BnKyCV2nY/s400/kazhchayude.jpg" width="400" /></a></div>
<br /></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com2tag:blogger.com,1999:blog-8919606961085391430.post-62632542123352267802012-11-19T03:28:00.004-08:002012-11-19T03:28:58.883-08:00ഡോ. ഫൗസ്റ്റിന്റെ അന്വേഷണയാത്ര<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;"><b>പ്രശസ്ത റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സൊഖുറോവിന്റെ ചതുര്‍ച്ചിത്ര പരമ്പരയിലെ അവസാന സിനിമയാണ് ' ഫൗസ്റ്റ് '. 2011 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ചിത്രമാണ് അക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.</b> </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPDxFuLDt5pljgVLJQVd4H8svZX4SbE8EwyJ_wr_3zFqUUz7Tq6aIIs-4nWrYqLUr5BZfW3vVJW1WGGgl2dFv0TAUZ1VeEcobMCWVAk796N2kW56eP_aEv5C4dM32qzw7vYKjomrZTmV4/s1600/24.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="201" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPDxFuLDt5pljgVLJQVd4H8svZX4SbE8EwyJ_wr_3zFqUUz7Tq6aIIs-4nWrYqLUr5BZfW3vVJW1WGGgl2dFv0TAUZ1VeEcobMCWVAk796N2kW56eP_aEv5C4dM32qzw7vYKjomrZTmV4/s320/24.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ഫൗസ്റ്റ് ' . ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ചരിത്രപുരുഷന്മാരാണ് ആ മൂന്നു സിനിമകളിലെ നായകര്‍. 1999 ല്‍ ഇറങ്ങിയ ' മൊളോഖ് ' (Moloch) എന്ന ജര്‍മന്‍ സിനിമയില്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറായിരുന്നു നായകന്. രണ്ടാമത്തെ ചിത്രമായ ' റ്റോറസ് ' (Taurus-2001 എന്ന റഷ്യന്‍ സിനിമയില്‍ ലെനിനും മൂന്നാമത്തെ ' ദ സണ്‍ ' എന്ന ജാപ്പനീസ് ചിത്രത്തില്‍ ജപ്പാനിലെ മുന്‍ ചക്രവര്‍ത്തി ഹിരോഹിതോയും നായകരായി. ഫൗസ്റ്റില്‍ സൊഖുറോവ് 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ കാണാത്ത ഒരാളാണിതിലെ നായകന്. ഒരു സങ്കല്പ കഥാപാത്രം. പേര് ഡോക്ടര്‍ ഫൗസ്റ്റ്. അയാള്‍ അന്വേഷണത്തിലാണ്. ജീവിതത്തിന്റെ സുഖവും അര്‍ഥവും തേടിയുള്ള യാത്രയിലാണ് അയാള്‍. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">12 വര്‍ഷം കൊണ്ടാണ് സൊഖുറോവ് തന്റെ ചിത്രപരമ്പര പൂര്‍ത്തിയാക്കിയത്. ' മൊളോഖി 'ല്‍ ഹതാശനും കുപിതനുമായ ഹിറ്റ്ലറെയാണ് നമ്മള് കണ്ടത്. പര്‍വതമുകളിലെ സുഖവാസ വസതിയില്‍ വെപ്പാട്ടിയായ ഈവ ബ്രൗണിനെ കാണാനെത്തുകയാണ് ഹിറ്റ്ലര്‍. അയാളിലെ ഏകാധിപതിയെ മാറ്റിനിര്‍ത്തുന്നു സൊഖുറോവ്. പകരം, അയാളിലെ സാധാരണ മനുഷ്യനെ പുറത്തെടുക്കുന്നു. 53 കാരനായ ലെനിന്റെ അന്ത്യനിമിഷങ്ങളാണ് ' റ്റോറസി ' ന്റെ ഇതിവൃത്തം. അധികാരത്തില്‍ നിന്നും അനുയായികളില്‍ നിന്നും ഒറ്റപ്പെട്ട്, കിടക്കയിലും ചക്രക്കസേരയിലുമായി തളച്ചിടപ്പെട്ട ആ മുന്‍ ഭരണാധികാരി ആസന്നമായ മരണത്തെക്കുറിച്ചാണ് ദുഃഖത്തോടെ സംസാരിക്കുന്നത്.</span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">രണ്ടാം ലോകയുദ്ധത്തില്‍ കനത്ത പരാജയം രുചിക്കേണ്ടിവന്ന ഹിരോഹിതോ തകര്‍ന്നടിഞ്ഞ തന്റെ രാജ്യത്തെ നോക്കി നെടുവീര്‍പ്പിടുകയാണ് ' ദ സണ്‍ ' എന്ന ചിത്രത്തില്‍. സഖ്യസേനയ്ക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തുന്ന ദിവസം ടോക്കിയോ എന്ന മൃതഭൂമിയിലാണ് അദ്ദേഹത്തെ നമ്മള് കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ നിയന്ത്രിച്ചവരാണ് മൂന്നു നേതാക്കളും. . പക്ഷേ, അധികാരം അവരെ ദുഷിപ്പിച്ചു. അധികാരമോഹത്തിന്റെ ഇരകളാണ് അവരെന്ന് സൊഖുറോവ് പറയുന്നു. അധികാരത്തിന്റെ നിരര്‍ഥകത ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു സംവിധായകന് ഈ ചിത്രങ്ങളിലൂടെ. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">ഫൗസ്റ്റി' ലെ നായകനായ ഫൗസ്റ്റ് മറ്റ് മൂന്നു നായകരില്‍ നിന്നും വ്യത്യസ്തനാണ്. അയാള്‍ അധികാരസ്ഥാനത്തുള്ളയാളല്ല. ഡോക്ടറാണ്. പ്രശസ്തനായ ഡോക്ടറുടെ മകന്. ശാസ്ത്രവും നിയമവും തത്ത്വശാസ്ത്രവും തൊട്ട് ദൈവശാസ്ത്രം വരെ അയാള്‍ പഠിച്ചു. പക്ഷേ, തൃപ്തനായില്ല. പലതിനും അയാള്‍ക്ക് ഉത്തരമില്ല. താനൊരു വിഡ്ഢിയാണെന്ന് ഫൗസ്റ്റ് തുറന്ന് സമ്മതിക്കുന്നു. മനുഷ്യന്റെ ആത്മാവ് എവിടെയാണെന്ന് അയാള്‍ക്കറിയില്ല. ജീവിതത്തിന്റെ അര്‍ഥമെന്തെന്നും അറിഞ്ഞൂടാ. അത് തേടുകയാണ് അയാള്‍. മനുഷ്യന്റെ കുത്സിതവഴികള്‍ ഫൗസ്റ്റിനെ സദാ അസ്വസ്ഥനാക്കി. പുണ്യവാളന്മാരുടെ തിരുശേഷിപ്പ് പോലും പണയമായി എടുക്കാന്‍ തയാറാകുന്നവരുടെ ലോകം അയാളെ വേദനിപ്പിച്ചു. പണമുള്ളിടത്താണ് ചെകുത്താന് എന്ന് ബോധ്യമായി. ആത്മാവിനെ പണയപ്പെടുത്തി കൊള്ളപ്പലിശക്കാരനോടൊപ്പം ഫൗസ്റ്റ് യാത്ര തുടങ്ങുകയാണ്. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">ജര്‍മന്‍ എഴുത്തുകാരനായ ഗൊയ്ഥെയുടെ ' ഫൗസ്റ്റ് ' എന്ന നാടകത്തെ ആധാരമാക്കിയാണ് സൊഖുറോവ് തന്റെ സിനിമ സൃഷ്ടിച്ചത്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ജര്‍മന്‍ നഗരങ്ങളാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പെയിനിലും എസ്ലാന്‍ഡിലുമായാണ് ഈ പഴയ നഗരങ്ങള്‍ സൊഖുറോവ് പുനഃസൃഷ്ടിച്ചത്. മറ്റ് മൂന്ന് സിനിമകളിലേതുപോലെ സമകാലിക സംഭവങ്ങള്‍ ഫൗസ്റ്റി ' ല്‍ പരാമര്‍ശിക്കുന്നില്ല. ഒരു സാങ്കല്‍പ്പിക ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചലച്ചിത്രകാരനാണെങ്കിലും സാഹിത്യത്തോടുള്ള കമ്പം സൊഖുറോവ് മറച്ചുവെക്കാറില്ല. സിനിമയേക്കാളും സാഹിത്യമാണ് കൂടുതലിഷ്ടമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ സാഹിത്യ താത്പര്യമാകണം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മനുഷ്യനെയും അവന്റെ ആന്തരിക ശക്തിയെയും മനസ്സിലാക്കാനുള്ള സൊഖുറോവിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് ഈ നാല് സിനിമകളും എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.
</span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnlUcgX1Bo1P4aGAyB6Hm2_2wx3ik3kRmslH5rhx7JOHELOK_vszFEg24FMBIrGCmHpeHmMgF8MTWmoAGWwPwRjzkg1wp-BUhuDnijFVPZ8fTt5i_mpEnXfJ1vIkq2k6WfWaGBq0aHELQ/s1600/23.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnlUcgX1Bo1P4aGAyB6Hm2_2wx3ik3kRmslH5rhx7JOHELOK_vszFEg24FMBIrGCmHpeHmMgF8MTWmoAGWwPwRjzkg1wp-BUhuDnijFVPZ8fTt5i_mpEnXfJ1vIkq2k6WfWaGBq0aHELQ/s320/23.jpg" width="320" /></a></span></div>
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">
</span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് 'ഫൗസ്റ്റി ' ന്റെ തുടക്കം. ക്രമേണ അത് വിവിധ വിഷയങ്ങളിലേക്ക് കടക്കുന്നു. തിന്മയും ചെകുത്താനും ദൈവത്തിന്റെ അസ്തിത്വവും വഞ്ചനയും യുദ്ധവും മരണവുമെല്ലാം ചര്‍ച ചെയ്യപ്പെടുന്നു. ഫൗസ്റ്റ് മോഹിക്കുന്ന ആ പെണ്‍കുട്ടിപോലും പ്രണയാതുരയായല്ല സംസാരിക്കുന്നത്. എന്താണ് മരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ഒരാള്‍ പൂര്‍ണമായും മരിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അവള് പണ്ഡിതനായ ഫൗസ്റ്റിനോട് ഉന്നയിക്കുന്നത്. യുദ്ധവും അത് സൃഷ്ടിക്കുന്ന മൃതഭൂമിയും ഫൗസ്റ്റിനെ അലോസരപ്പെടുത്തുന്നു. ഒരു യുദ്ധത്തിന്റെ അവസാനവും വീണ്ടുമൊരു യുദ്ധത്തിന്റെ സൂചനയും ചിത്രത്തില്‍ നല്‍കുന്നുണ്ട്. അസന്തുഷ്ടനായ മനുഷ്യനാണ് ഏറ്റവും അപകടകാരി എന്ന വാക്യം ചിത്രത്തില്‍ പലപ്പോഴായി ആവര്‍ത്തിക്കുന്നുണ്ട്. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">തന്നെ വിടാതെ പിന്തുടരുന്ന തിന്മയുടെ അവതാരമായ കൊള്ളപ്പലിശക്കാരനെ ഫൗസ്റ്റ് ഒടുവില്‍ കല്ലുകള്‍കൊണ്ട് ചതച്ച് മൃതപ്രായനാക്കിവിടുന്നു. പിന്നീടങ്ങോട്ട് ഫൗസ്റ്റിന്റെ യാത്ര ഒറ്റയ്ക്കാണ്. ജീവിതാന്വേഷണയാത്രയില്‍ എല്ലാവരും ഒറ്റക്കാണെന്ന് സൂചിപ്പിക്കുകയാവണം സൊഖുറോവ്. ജീവിതത്തിന്റെ അര്‍ഥവും സൗന്ദര്യവും തേടിപ്പോകുന്ന ഫൗസ്റ്റ് ഒടുവില്‍ പ്രകൃതിശക്തിയിലാണ് സൗന്ദര്യവും ആഹ്ളാദവും കണ്ടെത്തുന്നത്.തുടക്കത്തില്‍, സ്വര്‍ഗത്തില്‍ നിന്നിറങ്ങിവരികയാണ് ക്യാമറ. </span><span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">നേരെയത് ഫൗസ്റ്റിന്റെ ശസ്ത്രക്രിയാമുറിയില്‍ നിലയുറപ്പിക്കുന്നു.</span><span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;"> </span><br />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">ഒരു മനുഷ്യശരീരം കീറിമുറിക്കുകയാണവിടെ. അലസമെന്നു തോന്നും മട്ടില്‍, എന്നാല്‍ കൃത്യതയോടെയാണ് ഫൗസ്റ്റ് തന്റെ ജോലി നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ ഫൗസ്റ്റും അയാളുടെ വിദ്യാര്‍ഥിയും തമ്മില്‍ ഗഹനമായ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ നിന്നാണ് അന്വേഷണയാത്രയ്ക്കുള്ള അഭിനിവേശം അയാളില്‍ നിറയുന്നത്. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">മൊളോഖിലും റ്റോറസിലും സണ്ണിലും സൊഖുറോവിന് ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ചരിത്രപുരുഷന്മാരെ ഭാവനാലോകത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കാനാവില്ല. എന്നാല്‍, ഫൗസ്റ്റിലെത്തുമ്പോള്‍ സംവിധായകന് ചരിത്രത്തിന്റെ കണിശത ഉപേക്ഷിക്കാന്‍ കഴിയുന്നു. ഇതിലെ നായകന് എന്തുകൊണ്ടും സര്‍വതന്ത്ര സ്വതന്ത്രനാണ് . കുറ്റിയില്‍ തളച്ചിട്ട മൂന്നു ചരിത്രനായകരെയാണ് ആദ്യത്തെ മൂന്നു സിനിമയിലും നമ്മള് കണ്ടത്. പിരിമുറുക്കമനുഭവിക്കുന്ന സാധാരണ മനുഷ്യരെപ്പോലെയായിരുന്നു അവര്‍. ഹിറ്റ്ലര്‍ ബര്‍ലിനപ്പുറത്തേക്ക് പോകുന്നില്ല. ലെനിന് ചക്രക്കസേരയിലും ഇരുണ്ട മുറിയിലുമിരുന്ന് അന്ത്യനിമിഷം എണ്ണുകയാണ്. ഹിരോഹിതോ ആകട്ടെ, യുദ്ധം തരിപ്പണമാക്കിയ ടോക്കിയോ നഗരത്തിലെ തടവുകാരനാണ്. ഫൗസ്റ്റ് പക്ഷേ, എവിടെയും തളച്ചിടപ്പെടുന്നില്ല. അയാള്‍ സഞ്ചാരിയാണ്. അയാള്‍ക്ക് അധികാരത്തിന്റെയോ കുടുംബത്തിന്റെയോ കെട്ടുപാടുകളില്ല. കാഴ്ചകള്‍ കണ്ട്, ജീവിതമാസ്വദിച്ച് , അഭൗമമായ ലോകം തേടുകയാണയാള്‍. </span><br />
<br style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px; margin: 0px; padding: 0px;" />
<span style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 26px;">വര്‍ണങ്ങളുടെ ധാരാളിത്തം സൊഖുറോവിന്റെ ചിത്രങ്ങളില്‍ പൊതുവെ കാണാനാവില്ല.കടുത്ത നിറത്തിനു പകരം വിഷാദമുണര്‍ത്തുന്ന അരണ്ട വര്‍ണങ്ങളാണ് മിക്ക രംഗങ്ങളിലും അദ്ദേഹം ഉപയോഗിക്കുക. മഞ്ഞ, പച്ച, നീല എന്നിവയുടെ നരച്ച നിറം. ' ഫൗസ്റ്റ ി ' ലെ ഇടുങ്ങിയ വഴികളും ഇരുണ്ട തെരുവുകളും വിലാപയാത്രയുമൊക്കെ പ്രത്യക്ഷപ്പെടുന്നത് മങ്ങിയ നിറങ്ങളിലാണ്. </span></div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com1tag:blogger.com,1999:blog-8919606961085391430.post-9895296513644931762012-09-11T11:09:00.001-07:002012-09-11T11:26:15.132-07:00പര്‍വ്വതത്തിന്റെ നിറങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6d60yLYO5HMTUb88finH_RhPpBjrAJ2RTR1lrouJx8NFqqZKWjRGtVVBceZO5CvISb5TRTT9rkzhIvj9C_FuAIn7qHKuR2wPBMwKsvXdkpb09fpADiE9Xv5sgvvUsTduAmbC4nT_XTgs/s1600/THE+COLORS+OF+THE+MOUNTAIN+1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="267" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6d60yLYO5HMTUb88finH_RhPpBjrAJ2RTR1lrouJx8NFqqZKWjRGtVVBceZO5CvISb5TRTT9rkzhIvj9C_FuAIn7qHKuR2wPBMwKsvXdkpb09fpADiE9Xv5sgvvUsTduAmbC4nT_XTgs/s400/THE+COLORS+OF+THE+MOUNTAIN+1.jpg" width="400" /></a></div>
<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: large;"><b>കുഴിബോംബിനെ സചേതനബിംബമാക്കി ഒരു ജനതയുടെ ദുരന്തം
അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രം 'ദ
കളേഴ്സ് ഓഫ് മൗണ്ടന്‍' നമ്മളെ ക്ഷണിക്കുന്നത് തീവ്രാനുഭവങ്ങളുടെ
കാഴ്ചകളിലേക്കാണ് </b></span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;">ഏതുസമയത്തും
പൊട്ടിവീണേക്കാവുന്ന ഒരു യുദ്ധത്തിന്റെ ( അമേരിക്കയുടെ ഇറാഖ് ആക്രമണം ) നിഴലില്‍
കഴിയുന്ന കുറെ കുട്ടികളെയാണ് കുര്‍ദിഷ് സംവിധായകന് ബഹ്മെന്‍ ഗൊബാദി ' ദ
ടര്‍ട്ട്ല്‍സ് കാന്‍ ഫ്ളൈ ' (turtles can fly) എന്ന കുര്‍ദിഷ് സിനിമയില്‍
കാണിച്ചു തന്നത്. മരണപ്പാടങ്ങളില്‍ സൈന്യം വിതച്ചിട്ട മൈനുകള്‍ ജീവന് പണയം
വെച്ച് പെറുക്കിയെടുത്ത് നിര്‍വീര്യമാക്കുന്ന കുട്ടികള്‍ അസ്വസ്ഥമായ
കാഴ്ചയായിരുന്നു. ഇതേ അസ്വസ്ഥത മൊഹ്സന്‍ മഖ്മല്‍ ബഫിന്റെ ' കാണ്ഡഹാര്‍ ' എന്ന
ഇറാനിയന്‍ സിനിമയും പകര്‍ന്നു തരുന്നു. കുഴിബോംബുകള്‍ പൊട്ടി അറ്റുപോയ
കാലുകള്‍ക്കുപകരം കൃത്രിമക്കാല്‍ സ്വന്തമാക്കാന്‍ മൈതാനത്തേക്ക് ഒറ്റക്കാലില്‍
മത്സരിച്ചോടുന്ന മനുഷ്യരെ നമുക്കീ ചിത്രത്തില്‍ കാണാം. കുഴിബോംബിനെ സചേതനബിംബമാക്കി
ഒരു ജനതയുടെ ദുരന്തം അടയാളപ്പെടുത്തുന്ന കൊളംബിയന്‍ ചിത്രമായ ' ദ കളേഴ്സ് ഓഫ്
മൗണ്ടനും ' (the colours of mountain) നമ്മളെ ക്ഷണിക്കുന്നത് തീവ്രാനുഭവങ്ങളുടെ
കാഴ്ചകളിലേക്കാണ്. </span></span><br />
<span style="font-family: Meera; font-size: large;"><br />`ദ ടര്‍ട്ട്ല്‍സ് കാന്‍ ഫ്ളൈ' യും `ദ കളേഴ്സ് ഓഫ്
മൗണ്ടനും' ആഖ്യാനരീതിയില്‍ സാമ്യം പുലര്‍ത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളിലും
പ്രധാനമായും കുട്ടികളിലൂടെയാണ് ജീവിതത്തിന്റെ അരക്ഷിതാവസ്ഥ സംവിധായകര്‍ കാണിച്ചു
തരുന്നത്. ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എടുക്കുന്ന
മുന്‍കരുതലുകള്‍ കുട്ടികളില്‍ കാണാനാവില്ല. മുന്നില്‍ കാണുന്നവയ്ക്ക് പിന്നിലെ
യാഥാര്‍ഥ്യങ്ങള്‍ അവരുടെ കാഴ്ചക്കപ്പുറത്താണ്. സംഘര്‍ഷഭൂമിയില്‍ കഴിയുന്ന
കുട്ടികള്‍ക്ക് ജീവിതം എപ്പോഴും പുതിയ അനുഭവങ്ങള്‍ നല്കിക്കൊണ്ടിരിക്കും. ആ
അനുഭവങ്ങളിലൂടെ അവര്‍ പാകപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, ഓരോ അനുഭവം നേടുമ്പോഴും
ചിലതൊക്കെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും. ഈ നഷ്ടപ്പെടലിന്റെ ചൂടാണ്
പര്‍വതത്തിന്റെ നിറങ്ങളില്‍ നമ്മള് തൊട്ടറിയുന്നത്. <br />നാല്പത്തിയഞ്ചുകാരനായ
കൊളംബിയന്‍ സംവിധായകന് കാര്‍ലോസ് സെസാര്‍ അര്‍ബലേസിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ്
' ദ കളേഴ്സ് ഓഫ് മൗണ്ടന്‍'. സാന്‍ സബാസ്റ്റ്യന്‍ ഫിലിം മേളയില്‍ മികച്ച നവാഗത
സംവിധായകനുള്ള അവാര്‍ഡ് കാര്‍ലോസിനായിരുന്നു. 2011 ഡിസംബറില്‍ തിരുവനന്തപുരത്ത്
നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം
അവാര്‍ഡും കാര്‍ലോസ് സ്വന്തമാക്കി. മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കര്
അവാര്‍ഡിന് മത്സരിച്ചിട്ടുണ്ട് ഈ സിനിമ. </span><br />
<span style="font-family: Meera; font-size: large;"><br />ഒരു ഗ്രാമത്തിന്റെ സജീവ
ചിത്രണത്തിലൂടെ കൊളംബിയയുടെ ജീവിതാവസ്ഥയാണ് സംവിധായകന് രേഖപ്പെടുത്തുന്നത്.
പരിതാപകരമാണ് അവിടത്തെ ജീവിതം. അതുകൊണ്ടുതന്നെ സംവിധായകന് പറയാനുള്ളത്
പരാജിതരുടെ കഥയാണ് . മയക്കുമരുന്നു കടത്തിനും ഫുട്ബോളിനും ഗറില്ലാ
പോരാട്ടങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് കൊളംബിയ. ഭരണകൂടവും അതിനെ
വെല്ലുവിളിക്കുന്ന ഗറില്ലകളും ഓരോ ഭാഗത്ത് നിലയുറപ്പിക്കുന്നു. രണ്ടിനെയും
ഒരാള്‍ക്ക് ഒരേ സമയം പിന്തുണക്കാന്‍ വയ്യ. ഏതെങ്കിലും ഒന്നിനോടാവണം കൂറ്.
ചെകുത്താനും കടലിനും നടുവിലാണ് കൊളംബിയന്‍ ജനത. അതിരിട്ട മുള്ളുവേലികളാണെങ്ങും.
അതിനകത്ത് ഒതുങ്ങിവേണം ജീവിക്കാന്‍. <br />ഒമ്പത് വയസ്സുകാരനായ മാനുവലും
സമപ്രായക്കാരായ ജൂലിയാനും പൊക്കാ ലൂസും. ഇവരും മാനുവലിന്റെയും ജൂലിയാന്റെയും
കുടുംബങ്ങളും സ്കൂളധ്യാപിക കാര്‍മലുമാണ് കഥയുടെ കേന്ദ്രസ്ഥാനത്ത് വരുന്നത്.
മാനുവലിന്റെ അച്ഛന് ഏണസ്റ്റോ ഈ മണ്ണ് വിട്ടുപോകാന്‍ മടിക്കുന്ന കര്‍ഷകനാണ്.
ജീവിതം അയാള്‍ക്കെപ്പോഴും അധ്വാനമാണ്. തന്റെ അച്ഛനെ ഗറില്ലകള്‍
അപായപ്പെടുത്തിയതിന്റെ ഓര്‍മകള്‍ ഏണസ്റ്റോവില്‍ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ
ഗറില്ലകളെ അയാള്‍ വെറുക്കുന്നു. അവരുടെ ഭീഷണിക്കൊന്നും അയാള്‍ വഴങ്ങുന്നില്ല.
ഗ്രാമം വിട്ടുപോകാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് അയാള്‍ വിലങ്ങിടുന്നു. ' ഇനി
എത്തിച്ചേരുന്നിടം കേമമായിരിക്കും എന്നതിന് എന്താണുറപ്പ് ' എന്നാണയാള്‍
ഭാര്യയോട് ചോദിക്കുന്നത്. നിശ്ചിതമായ ഒരൊഴുക്കില്ല തങ്ങളുടെ ജീവിതത്തിന്
എന്നയാള്‍ വിശ്വസിക്കുന്നു. ഈ മണ്ണ്, കുടുംബം,തന്നോടൊപ്പം വളരുന്ന മൃഗങ്ങള്‍.
ഇതൊക്കെ മതി ഏണസ്റ്റോവിന്. ഇവിടെനിന്ന് പുറപ്പെട്ടുപോയാല്‍ എങ്ങുമെത്തില്ലെന്ന്
അയാള്‍ ഭയക്കുന്നു.
</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: Meera; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBKrzAOeA97anae1CBZNP67qlWRTdV0UCTWq_w8DyfyraWLpgB14T_H8YiPeCrE5dVVbzimVF3s5LwcyEOYPdSwFqHc5U1QxzII_5nv63FIJnkL-NvliPpkVV1FD8Zjm187uBbcPutYok/s1600/THE+COLORS+OF+THE+MOUNTAIN-3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBKrzAOeA97anae1CBZNP67qlWRTdV0UCTWq_w8DyfyraWLpgB14T_H8YiPeCrE5dVVbzimVF3s5LwcyEOYPdSwFqHc5U1QxzII_5nv63FIJnkL-NvliPpkVV1FD8Zjm187uBbcPutYok/s400/THE+COLORS+OF+THE+MOUNTAIN-3.jpg" width="400" /></a></span></div>
<span style="font-family: Meera; font-size: large;">
</span><br />
<span style="font-size: large;"><span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;"><br /></span>
<span style="font-family: Meera;">നേരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ജൂലിയാന്റെ അച്ഛന്.
സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയാണയാള്‍. ഗറില്ലകളോട് പൊരുതി നില്‍ക്കാനാവില്ല
അയാള്‍ക്ക്. മൂത്ത മകന് നാടുവിട്ട് പോയി. അവന് ഗറില്ലകളോടൊപ്പം ചേര്‍ന്ന്
സായുധസമരത്തിലാണ്. അതിന്റെ വില കൊടുക്കേണ്ടിവന്നത് അവന്റെ കുടുംബത്തിനാണ്. ഒരു
ദിവസം സൈന്യം പിടിച്ചുകൊണ്ടുപോയ അച്ഛന് ഗ്രാമത്തില്‍ തിരിച്ചെത്തുന്നത് സ്വന്തം
കുതിരപ്പുറത്ത് മൃതദേഹമായിട്ടാണ്. <br />കൊളംബിയന്‍ ജനതയുടെ ഇഷ്ടവിനോദമാണ്
ഫുട്ബോള്‍. ചിത്രത്തിലെ കുട്ടികള്‍ക്കെല്ലാം ഫുട്ബോളിലേ താത്പര്യമുള്ളു.
മാനുവലിന്റെ കൈയില്‍ എപ്പോഴും പന്ത് കാണാം. ഗോള്‍വലയം കാക്കുന്നവനാണവന്‍.
കാറ്റുപോയ പഴയ പന്തും ഒമ്പതാം പിറന്നാളിന് അച്ഛന് വാങ്ങിക്കൊടുത്ത പുത്തന്‍പന്തും
ഒരു പ്രതീകമാണ്. തന്റെ ഗ്രാമത്തെ, തന്റെ ജീവിതത്തെയാണവന്‍ ആ പന്തില്‍ കാണുന്നത്.
ഫുട്ബോളിനോടുള്ള ആസക്തി അവന് ഉപേക്ഷിക്കാനാവുന്നില്ല. അശാന്തിയുടെ പാടത്ത്
അനാഥമായിക്കിടക്കുന്ന പുതിയ പന്ത് അവനെ തെല്ലൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്.
കുഴിച്ചിട്ട മൈനുകള്‍ ആ പാടത്ത് എവിടെയെല്ലാമോ ഉണ്ടെന്നവനറിയാം. ഏതു നിമിഷവും അവ
പൊട്ടാം. പൊട്ടിയാല്‍ പന്നിയെപ്പോലെ മനുഷ്യരും ചത്തുമലച്ചുപോകും. എങ്കിലും, ആ
പന്ത് വീണ്ടെടുക്കണമെന്നത് അവന്റെ വാശിയാണ്. ഗറില്ലകളുടെ വെടിയില്‍ തന്റെ
അച്ഛന് എല്ലാ ജീവിതകാമനകളും അവസാനിപ്പിച്ചത് അവനറിയുന്നില്ല. അവന് അറിയാതെ
വീണ്ടെടുപ്പിന്റെ പ്രതിനിധിയാവുകയാണ്. മരണം പതിയിരിക്കുന്ന പാടത്തുനിന്ന് അവന്
പന്ത് വീണ്ടെടുക്കുന്നു. ഒപ്പം, തന്റെ പ്രിയകൂട്ടുകാരന് പൊക്കാ ലൂസിന്റെ
കണ്ണടയും. പക്ഷേ, അപ്പോഴേക്കും മാനുവലിന് തന്റെ ജന്മഗ്രാമം നഷ്ടപ്പെട്ടിരുന്നു.
സ്കൂള്‍ രജിസ്റ്ററില്‍ നിന്ന് അവന്റെ കൂട്ടുകാര്‍ ഓരോരുത്തരായി ചുവന്ന വരകളായി
അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. </span></span><br />
<span style="font-family: Meera; font-size: large;"><br />കുട്ടികളുടെ പക്ഷത്തു നിന്നുള്ള
കാഴ്ചകളിലൂടെയാണ് സംവിധായകന് ഇതിവൃത്തം മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ
ഭീകരതക്കും സാക്ഷികളാണവര്‍. കാറ്റുപോയ ഒരു പന്തുമായി ആവേശം ഒട്ടും ചോരാതെ
കളിക്കുന്ന കുട്ടികളെ കാണിച്ചാണ് സിനിമയുടെ തുടക്കം. അവസാനിക്കുന്നിടത്ത്
മാനുവലിന്റെ കൈയില്‍ പുതിയ പന്താണ് നമ്മള് കാണുന്നത്. പക്ഷേ, അവന് ഒറ്റക്കാണ്.
ബാല്യത്തിന്റെ വസന്തം ആ പാടങ്ങളില്‍ ഉപേക്ഷിച്ചിട്ടാണ് അവന് പോകുന്നത്.
അപരിചിതമായ ഏതോ ഗ്രാമത്തിലേക്ക്. </span><br />
<span style="font-family: Meera; font-size: large;"><br />അരക്ഷിതമായ ജീവിത പശ്ചാത്തലത്തിലും
കുട്ടികള്‍ തങ്ങളുടെ ലോകം കണ്ടെത്തുന്നുണ്ട്. സാഹചര്യങ്ങളോട് പൊരുതിനില്ക്കാന്
അവര്‍ പഠിക്കുന്നു. ഇറാനിയന്‍ സിനിമകളിലെ പ്രായോഗികബുദ്ധികളായ കുട്ടികള്‍
സംവിധായകന് കാര്‍ലോസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. കുഴിബോംബുകളുടെ
സാന്നിധ്യം മാനുവല്‍ തിരിച്ചറിയുന്ന രംഗം ശ്രദ്ധിക്കുക. എല്ലാവരും ഉപേക്ഷിച്ചുപോയ
തന്റെ പന്തെടുക്കാന്‍ അവന് മൈതാനത്തെത്തുന്നു. എന്തും സംഭവിക്കാവുന്ന ഒരന്തരീക്ഷം.
പക്ഷേ, മാനുവലിന് ഒട്ടും പരിഭ്രമമില്ല. അവന് ഓരോ കല്ല് വീതം മുന്നിലേക്കെറിഞ്ഞ്
അവിടെയൊന്നും കുഴിബോംബില്ല എന്ന് ഉറപ്പുവരുത്തിയാണ് പന്തിനടുത്തേക്ക്
നീങ്ങുന്നത്. സിനിമയുടെ അന്ത്യം ഇതാ അടുത്തു എന്ന് പ്രേക്ഷകന് തോന്നുന്ന
പിരിമുറുക്കമുള്ള നിമിഷങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കാതെ മാനുവല്‍ പന്തുമെടുത്ത്
പുറത്തുവരുന്നു. ഇതിവൃത്തപരിചരണത്തില്‍ സംവിധായകന് പുലര്‍ത്തുന്ന ഋജുവായ സമീപനം
ഇങ്ങനെ എല്ലാ രംഗങ്ങളിലും കാണാം. ഗ്രാമത്തിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന രംഗം
എത്ര സൂക്ഷ്മമായാണ് അദ്ദേഹം ഒരുക്കിയതെന്ന് ഓര്‍ക്കുക. ജൂലിയാന്റെ അച്ഛന്
കൊണ്ടുവരുന്ന പന്നി വിറളി പിടിച്ചോടുന്നതും കുഴിബോംബില്‍ത്തട്ടി അത്
ചത്തുവീഴുന്നതും സിനിമയുടെ ഒരു നിര്‍ണായകഘട്ടമാണ്.കഥാഗതിയെ പിന്നീടങ്ങോട്ട്
സ്വാധീനിക്കുന്ന ഈ രംഗം വളരെ സ്വാഭാവികതയോടെയാണ് സംവിധായകന് പ്രമേയഘടനയില്‍
ചേര്‍ത്തുവെക്കുന്നത്. </span></div>
</div>
T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.com4